Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദല്‍ഹിയില്‍ ശോഭായാത്രയ്‌ക്ക് നേരെ കല്ലേറ്;ഏറ്റുമുട്ടലും തീവെപ്പും; നിരവധി പൊലീസുകാര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് വെടിയേറ്റു

ദല്‍ഹിയില്‍ ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭാ യാത്രയ്‌ക്ക് നേരെ കല്ലേറ്. ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. തീവെപ്പും നടന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ക്ക് വെടിയേറ്റു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Apr 16, 2022, 09:56 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭാ യാത്രയ്‌ക്ക് നേരെ കല്ലേറ്. ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. തീവെപ്പും നടന്നു. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ക്ക് വെടിയേറ്റു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ പരക്കുന്ന വീഡിയോകളില്‍ തീപിടിച്ച ഇടങ്ങളില്‍ നിന്നും കട്ടിയില്‍ പുക ഉയരുന്നത് കാണാം. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡസന്‍കണക്കിന് ആളുകള്‍ ചേര്‍ന്ന സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു വീഡിയോയില്‍ ആരോ വാള്‍ പുറത്തെടുത്ത് വീശുന്നത് കാണാം.

ശോഭായാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞതിനെ ബിജെപി നേതാവ് കപില്‍ മിശ്ര വിമര്‍ശിച്ചു. അക്രമികള്‍ക്ക് നേരെ കര്‍ശനനടപടിയെടുക്കണമെന്നും കപില്‍ മിശ്ര ആവശ്യപ്പെട്ടു. ‘ജഹാംഗീര്‍ പുരിയില്‍ ഹനുമാന്റെ ജന്മദിനത്തില്‍ നടന്ന യാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞത് തീവ്രവാദ പ്രവര്‍ത്തനമാണ്. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറി അധിവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെ കല്ലെറിയുന്നതിന് വരെ ധൈര്യം വന്നിരിക്കുന്നു. ബംഗ്ലദേശ് അക്രമികളുടെ രേഖകള്‍ പരിശോധിച്ച് അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയക്കണം”- കപില്‍ മിശ്ര പറഞ്ഞു.

ഏപ്രില്‍ 10ന് രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ അഞ്ച് സംസ്ഥാനങ്ങളില്‍ കല്ലേറ് നടന്നിരുന്നു. അതിന് ശേഷം വര്‍ഗ്ഗീയമായി ചേരി തിരഞ്ഞുള്ള സംഘട്ടനങ്ങളും തീവെപ്പും പതിവായിരിക്കുകയാണ്. രാജസ്ഥാനിലെ കരൗലിയിലും ഗുജറാത്തിലെ കംഭട്ടിലും മധ്യപ്രദേശിലെ ഖാര്‍ഗോണിലും രാംനവമി യാത്രയ്‌ക്ക് നേരെ കല്ലേറും കലാപവും നടന്നു. കര്‍ണ്ണാടകയിലും ഒന്ന് രണ്ട് പ്രദേശത്ത് കല്ലേറുണ്ടായി.

Tags: കല്ലെറിയല്‍ദല്‍ഹിയില്‍ ശോഭായാത്രഹനുമാന്‍ഹനുമാന്‍ ജയന്തിപോപ്പുലര്‍ ഫ്രണ്ട് നിരോധനംകംഭട്ട്ദല്‍ഹി കലാപംബിജെപി നേതാവ് കപില്‍ മിശ്രകപില്‍ മിശ്രകരോലിഖാര്‍ഗോണ്‍പിഎഫ് ഐ നിരോധിക്കുകബംഗ്ലാദേശി കുടിയേറ്റക്കാര്‍delhiജഹാംഗീര്‍ പുരി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

Kerala

മഹാത്മാഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

India

ദൽഹിയിൽ ഡാർക്ക് വെബ് വഴി അനധികൃത മയക്കുമരുന്ന് റാക്കറ്റിന്റെ പ്രവർത്തനം ; നൈജീരിയൻ സംഘം അറസ്റ്റിൽ

India

ഇന്ത്യന്‍ വിദ്യാര്‍ഥികളുമായുള്ള ആദ്യ വിമാനം ബുധനാഴ്ച ദൽഹിയിലെത്തും; ഇറാനിൽ ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി ഇന്ത്യ

India

ഒന്‍പതുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ചു വീഴ്‌ത്തി അറസ്റ്റ് ചെയ്തു ഡൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ തിരയില്‍പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഇന്ത്യ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറെന്ന് അസിം മുനീര്‍; കിട്ടിയിട്ടും പഠിച്ചില്ലേയെന്ന് അസിം മുനീറിനോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്ത് കടലില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ ജഡം കണ്ടെത്തി

തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ശനിയാഴ്ച അവധി

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

കണ്ണൂര്‍, കോഴിക്കോട്,കൊല്ലം ജില്ലകളില്‍ തെരുവുനായ ആക്രമണം

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബലാത്സംഗം ചെയ്യരുതെന്ന് കാല് പിടിച്ച് കേണപേക്ഷിച്ചിട്ടും തൃണമൂല്‍ യൂത്ത് നേതാവും കൂട്ടുകാരും ലോകോളെജിനുള്ളില്‍ പെണ്‍കുട്ടിയെ പിച്ചിച്ചീന്തി

തിരുവനന്തപുരത്ത് ആശുപത്രിയില്‍ പരാക്രമം നടത്തിയ യുവാവ് അറസ്റ്റില്‍, അക്രമം പരിചയക്കാരി ആശുപത്രി ജീവനക്കാരി ഫോണ്‍ എടുക്കാത്തതിനാല്‍

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ തിക്കിലും തിരക്കിലും 500 ലേറെ പേര്‍ക്ക് പരിക്ക്

1965ലെ ഇന്തോപാക് യുദ്ധത്തെ രണ്ടാം കശ്മീര്‍ യുദ്ധം എന്ന് വിശേഷിപ്പിച്ച് വിക്കിപീഡിയ; വീണ്ടും ചരിത്രസത്യം ഇന്ത്യാവിരുദ്ധമാക്കി വിക്കിപീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies