Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

100 കോടി ഹിന്ദുക്കളെ 15 മിനിറ്റില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിദ്വേഷപ്രസംഗം: അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന് ഹൈദരാബാദ് കോടതിയുടെ മുന്നറിയിപ്പ്

100 കോടി ഹിന്ദുക്കളെ 15 മിനിറ്റില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിദ്വേഷപ്രസംഗം നടത്തിയ അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസിക്ക് ഹൈദരാബാദ് കോടതിയുടെ മുന്നറിയിപ്പ്. 2012 ലാണ് അക്ബറുദ്ദീൻ ഒവൈസി ഈ പ്രകോപനപരമായ പ്രസംഗം നടത്തിയത്. അതേ സമയം കോടതി അക്ബറുദ്ദീന്‍ ഒവൈസിയെ വെറുതെവിടാന്‍ ഉത്തരവിട്ടു.

Janmabhumi Online by Janmabhumi Online
Apr 13, 2022, 08:06 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഹൈദരാബാദ് : 100 കോടി ഹിന്ദുക്കളെ 15 മിനിറ്റില്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിദ്വേഷപ്രസംഗം നടത്തിയ  അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസിക്ക് ഹൈദരാബാദ് കോടതിയുടെ മുന്നറിയിപ്പ്. 2012 ലാണ് അക്ബറുദ്ദീൻ ഒവൈസി ഈ പ്രകോപനപരമായ പ്രസംഗം നടത്തിയത്. അതേ സമയം കോടതി അക്ബറുദ്ദീന്‍ ഒവൈസിയെ വെറുതെവിടാന്‍ ഉത്തരവിട്ടു.  

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ സഹോദരന്‍ കൂടിയാണ് അക്ബറുദ്ദീൻ ഒവൈസി. ഭാവിയിൽ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് ഹൈദരാബാദ് നമ്പള്ളിയിലെ പ്രത്യേക കോടതി മുന്നറിയിപ്പ് നല്‍കി. ഈ മുന്നറിയിപ്പോടെയാണ് കോടതി വെറുതെ വിട്ടതായി പ്രഖ്യാപനം നടത്തിയത്.  

 2012ലും 2019ലും അക്ബറുദ്ദീന്‍ ഒവൈസി ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍  ചുമത്തിയ രണ്ട് കേസുകളാണ് നമ്പള്ളിയിലെ പ്രത്യേക കോടതി പരിഗണിച്ചത്. ഗൂഢാലോചന, മതത്തിേന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി നിർമ്മലിലും നിസാമാബാദിലുമാണ് ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്.നിര്‍മ്മല്‍ കേസില്‍ 33 പേരെയും നിസാമുദ്ദീന്‍ കേസില്‍ 41 പേരെയും കോടതി വിസ്തരിച്ചു.  

100 കോടി ഹിന്ദുക്കളെ ഇല്ലാതാക്കാൻ പോലീസിനെ 15 മിനിറ്റ് മാറ്റിനിര്‍ത്തിയാല്‍ മതിയെന്നായിരുന്നു 2012 ലാണ് അക്ബറുദ്ദീൻ ഒവൈസിയുടെ പ്രസംഗം. നിർമ്മലിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അക്ബറുദ്ദീൻ ഒവൈസിയുടെ ഈ വര്‍ഗ്ഗീയ പ്രസംഗം. ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങൾ ഉയർത്തിക്കാട്ടി ഹിന്ദുക്കൾക്കെതിരെ അക്രമം അഴിച്ചുവിടാൻ വേണ്ടിയുള്ള പ്രകോപനപരമായ പരാമർശമായിരുന്നു അത്. ജില്ലാ പൊലീസാണ് നിര്‍മ്മല്‍ കേസ് അന്വേഷിച്ചത്. നിര്‍മ്മല്‍ കേസില്‍ 33 പേരെ ചോദ്യം ചെയ്തു, മൊഴിയെടുത്തു. അതേ വര്‍ഷം തന്നെ കുറ്റപത്രം സമര്‍പ്പിച്ചു.  

പ്രസംഗത്തിൽ ഇയാൾ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും  ബിംബാരാധന നടത്തുന്നതിന്റെ പേരിൽ ഹിന്ദുക്കളെ പരിഹസിക്കുകയും ചെയ്തിരുന്നു. ഹിന്ദുക്കൾക്ക് ധാരാളം ദൈവങ്ങളുണ്ടെന്നും ഓരോ എട്ട് ദിവസത്തിലും പുതിയ ദൈവങ്ങൾ വരുന്നുണ്ടെന്നമായിരുന്നു അക്ബറുദ്ദീന്‍ ഒവൈസിയുടെ മറ്റൊരു പരിഹാസം.  

Tags: വിദ്വേഷപ്രസംഗംcourtപ്രസംഗംതെലങ്കാനഹൈദരാബാദ്അസദുദ്ദീന്‍ ഒവൈസിഎഐഎംഐഎംഅക്ബറുദ്ദീന്‍ ഒവൈസിഒവൈസി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മൂന്ന് വയസുകാരന് നേർക്ക് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : യുവാവിന് 40 വർഷം കഠിന തടവ്

Kerala

കടമ്മനിട്ടയില്‍ 17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ് : ആണ്‍ സുഹൃത്തിന് ജീവപര്യന്തം

Kerala

മഞ്ഞുമ്മല്‍ ബോയ്സ് : കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

Kerala

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന പ്രസ്താവന പിൻവലിച്ച് കൊളംബിയ

ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ; 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി ടിവിഎസ്

സംസ്ഥാനത്ത് വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ, മഴയ്‌ക്കൊപ്പം വിലക്കയറ്റവും രൂക്ഷം

സ്കൂൾ തുറക്കൽ ജൂൺ രണ്ടിനു തന്നെ; കാലാവസ്ഥ നോക്കിയതിന് ശേഷം തീയതിയിൽ മാറ്റം വേണോയെന്ന് തീരുമാനിക്കും: മന്ത്രി വി ശിവന്‍കുട്ടി

എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കി; നിലമ്പൂരിൽ മത്സരിക്കാനില്ല, സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി പി.വി അൻവർ

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

ഇലോണ്‍ മസ്‌കിന്റെ ലഹരി ഉപയോഗം പരിധി കടന്നെന്ന് റിപ്പോർട്ടുകൾ

ഗുരുവായൂര്‍ ആനയോട്ടത്തിലെ മിന്നും താരം ഗോപികണ്ണന്‍ ഇനി ഓര്‍മ്മകളില്‍, മദപ്പാടിലായിരുന്ന കൊമ്പൻ ചരിഞ്ഞു

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies