Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിഷേധം ശക്തം;’കോണ്‍ഗ്രസ്’ കഴിഞ്ഞ് വീണ്ടും കല്ലിടും

കളക്ടര്‍മാരുടെ റിപ്പോര്‍ട്ടുപോലെ കല്ലിടല്‍ കമ്പനി പിന്‍വാങ്ങിയതായും കെ റെയില്‍ അറിയിച്ചു. കൂടാതെ സര്‍വേ നടത്തുന്ന കമ്പനികള്‍ തങ്ങളുടെ പണി നിര്‍ത്തിവച്ച പ്രഖ്യാപനവും ഉണ്ടായി. സിപിഎമ്മിന്റെ തിരക്കഥയ്‌ക്ക് അനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങള്‍ എല്ലാം. ഇനി പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്ന പത്തിനു ശേഷം കല്ലുകളുമായി വീണ്ടും രംഗത്തിറങ്ങും.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Apr 6, 2022, 08:30 am IST
in Kerala

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വേ തത്കാലം നിര്‍ത്തിവച്ചത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണക്കിലെടുത്ത്. പാര്‍ട്ടിയുടെ ഏറ്റവും വലിയ പരിപാടി നടക്കുമ്പോള്‍ വിവാദം വേണ്ടെന്നും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധതിരിക്കുന്ന മറ്റൊന്നും വേണ്ടെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.

പാര്‍ട്ടി പരിപാടി കഴിഞ്ഞ ശേഷം വീണ്ടും കല്ലിടല്‍ തുടങ്ങുമെന്നാണ് സൂചന. പ്രതിഷേധം കനക്കുന്നതിനാല്‍ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടനുസരിച്ച് തത്ക്കാലം കല്ലിടല്‍ നിര്‍ത്തിവയ്‌ക്കുന്നു എന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ  വിജയകരമായ നടത്തിപ്പിന് ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ കളക്ടര്‍ മാരെയും പോലീസിനെയും ഉപയോഗിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി എന്നാണ് വിവരം.  

സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉടലെടുത്തപ്പോഴും എന്തുവില കൊടുത്തും കല്ലിടലുമായി മുന്നോട്ടു പോകുമെന്നും വികസനമാണ് മുഖ്യലക്ഷ്യമെന്നും പറഞ്ഞ മുഖ്യമന്ത്രിയാണ് കല്ലിടല്‍ തത്ക്കാലം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്കിയത്. കല്ലിടാന്‍ പോയ പ്രദേശത്തെല്ലാം കനത്ത പ്രതിഷേധമാണുയര്‍ന്നത്.  

സംസ്ഥാന വ്യാപകമായും പ്രതിഷേധം ഉടലെടുത്തു. ഇതിനെതിരേ സിപിഎം വീടു വീടാന്തരം പ്രചാരണം നടത്തി ബോധവത്ക്കരണത്തിന് ശ്രമിച്ചെങ്കിലും ജനം തള്ളി. എങ്ങും കനത്ത പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നു. ഈ ഘട്ടത്തില്‍ കല്ലുമായി പോയാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന്  വലിയ ക്ഷീണം സംഭവിക്കാനിടയാക്കും.  

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസിന് പ്രതിനിധികള്‍ എത്തുന്നുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ വികസന നേട്ടമാണ് തുടര്‍ ഭരണം ലഭിക്കാന്‍ ഇടയാക്കിയതെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ കണ്ടെത്തല്‍. ഇതാണ് മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരെ വിശ്വസിപ്പിച്ചിരിക്കുന്നതും. അതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ സംസ്ഥാനത്ത് വികസനത്തിന്റെ പേരില്‍ കലാപം നടക്കുന്നതായി മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ അറിഞ്ഞാല്‍ പിണറായിക്കും കേരളത്തിലെ മറ്റ്  സിപിഎം നേതാക്കള്‍ക്കും നാണക്കേടാകും.  

വികസനത്തിന്റെ പേരിലുള്ള സംഘര്‍ഷം പശ്ചിമ ബംഗാളിലെ പോലെ പാര്‍ട്ടിയെ തകര്‍ക്കുന്ന രീതിയിലേക്ക് മാറുമെന്നും തുറന്ന ചര്‍ച്ചയ്‌ക്ക് ഇടയാക്കുമെന്നും സംസ്ഥാന നേതൃത്വം ഭയപ്പെടുന്നു. പ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനും ഇടയാക്കും. ഈ സാഹചര്യം വരുത്തിവയ്‌ക്കരുതെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും. കല്ലിടലിനെതിരേയുള്ള പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നവരില്‍ അധികവും വീട്ടമ്മമാരാണ്. കല്ലിടല്‍ തുടര്‍ന്നാല്‍  സമരം വ്യാപകമാകും. മാധ്യമങ്ങള്‍ ഇതിന് പ്രാധാന്യം നല്കുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് മങ്ങലേല്‍ക്കും.

കളക്ടര്‍മാരുടെ റിപ്പോര്‍ട്ടുപോലെ കല്ലിടല്‍ കമ്പനി പിന്‍വാങ്ങിയതായും കെ റെയില്‍ അറിയിച്ചു. കൂടാതെ സര്‍വേ നടത്തുന്ന കമ്പനികള്‍ തങ്ങളുടെ പണി നിര്‍ത്തിവച്ച പ്രഖ്യാപനവും ഉണ്ടായി. സിപിഎമ്മിന്റെ തിരക്കഥയ്‌ക്ക് അനുസരിച്ചാണ് ഈ പ്രഖ്യാപനങ്ങള്‍ എല്ലാം. ഇനി പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്ന പത്തിനു ശേഷം കല്ലുകളുമായി വീണ്ടും രംഗത്തിറങ്ങും.

Tags: സര്‍വേK railസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Kerala

കെ റെയിലിന് ബദല്‍: മെട്രാമാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

അതിവേഗ റെയിൽ പാതയ്‌ക്ക് 100 കോടി; പദ്ധതി നാല് ഘട്ടങ്ങളിലായി, ആദ്യ ഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെ

Kerala

കെ-റെയില്‍ പദ്ധതിയില്‍ ഇനി പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്ന് പിണറായി: ഏറെ കൊട്ടിഘോഷിച്ച പദ്ധതി നടക്കില്ലെന്ന് ഒടുവിൽ കുറ്റസമ്മതം

Kerala

പണം ഒരു പ്രശ്നമല്ല : കെ റെയിൽ വരുമെന്ന് എം വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.