Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശാന്തികവാടം പൊതുശ്മശാനം നാശത്തിന്റെ വക്കില്‍

2017ല്‍ ആണ് ഗ്രാമ പഞ്ചായത്ത് കൂമ്പന്‍പാറയ്‌ക്ക് സമീപം ഈ ആധുനിക ശ്മശാനം നിര്‍മ്മിച്ചത്. പൂര്‍ണ്ണമായും ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കൊവിഡ് കാലത്ത് 100 ഓളം മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2022, 09:43 am IST
in Kottayam
അടിമാലി ശാന്തികവാടം പൊതുശ്മശാനത്തിന് സമീപം കാട് കയറിയ നിലയില്‍

അടിമാലി ശാന്തികവാടം പൊതുശ്മശാനത്തിന് സമീപം കാട് കയറിയ നിലയില്‍

അടിമാലി: അരക്കോടി മുടക്കി നിര്‍മ്മിച്ച അടിമാലി ശാന്തി കവാടം പൊതുശ്മശാനം നാശത്തിന്റെ വക്കില്‍. അടിമാലി ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള പൊതു ശ്മശാനമാണ് സംരക്ഷണത്തിന്റെ അഭാവം മൂലം നാശത്തിലേക്ക് നീങ്ങുന്നത്.  

2017ല്‍ ആണ് ഗ്രാമ പഞ്ചായത്ത് കൂമ്പന്‍പാറയ്‌ക്ക് സമീപം ഈ ആധുനിക ശ്മശാനം നിര്‍മ്മിച്ചത്. പൂര്‍ണ്ണമായും ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കൊവിഡ് കാലത്ത് 100 ഓളം മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിച്ചത്. സമീപത്തെ പൊതു ശ്മശാനം ഇല്ലാത്ത പഞ്ചായത്തുകള്‍ക്കും ഏറെ പ്രയോജനകരമായിരുന്നു ഇവിടം. 2020ലെ ഭരണ സമിതി ശ്മശാനം സൗന്ദര്യവല്‍ക്കരിക്കുന്നതിന് വേണ്ടി 10 ലക്ഷം അനുവദിച്ചു. എന്നാല്‍ അതില്‍ 2.5 ലക്ഷം മാത്രമാണ് ചിലവഴിച്ചത്.  

എന്നാല്‍ ഈ തുക പോലും ഫലവത്തായി ഉപയോഗിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ചുറ്റുമതിലിലെ നിര്‍മ്മാണം എന്ന പേരില്‍ മൂന്ന് നിര സിമന്റ് ഇഷ്ടിക വെച്ചും, തേപ്പ് പോലും നടത്തിയിട്ടില്ല. കൂടാതെ 20 ഓളം ഇലക്ട്രിക് വിളക്ക് കാലുകള്‍ സ്ഥാപിച്ചത് പ്രവര്‍ത്തന രഹിതമാണ്. ശ്മശാനം മുഴുവന്‍ കാടുപിടിച്ചു കിടക്കുകയാണ്. നാമമാത്രമായ ഭാഗത്ത് മാത്രമാണ് ടൈല്‍ വിരിച്ചിട്ടുള്ളൂ, അതും പുല്ല് കയറി നശിച്ച് തുടങ്ങി. ശ്മനാത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പിന്റെ വാട്ടര്‍ ടാങ്ക്  പൂര്‍ണ്ണമായും തുരമ്പ് എടുത്ത നിലയിലാണിപ്പോള്‍.  

കൂടാതെ പഞ്ചായത്ത് ശേഖരിച്ച കുപ്പി ചില്ല് മാലിന്യങ്ങള്‍ ഇപ്പോള്‍ ശ്മാശാനത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഒരു കാലത്ത് പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്ത് നിക്ഷേപിക്കുന്ന സ്ഥലമായിരുന്നു ഇവിടം. ഇതിനെതിരെ ഉണ്ടായ ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായാണ് മലിന്യങ്ങള്‍ ഇവിടെ നിന്ന് നീക്കം ചെയ്തത്. വീണ്ടും ശ്മശാനത്തെ മാലിന്യ നിക്ഷേപ സ്ഥലമാക്കി മാറ്റുകയാണ് പഞ്ചായത്ത് അധികൃതര്‍.  

ശ്മശാനത്തിലേക്കുള്ള പ്രവേശന കവാടം എപ്പോഴും തുറന്ന നിലയിലായതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ സ്ഥലമായി മാറിക്കഴിഞ്ഞു ഇവിടം. കൊച്ചി-ധനുഷ്‌കോടി ദേശീയ പതതയില്‍ കൂമ്പന്‍പാറക്ക് സമീപം പ്രകൃതി രമണീയമായ സ്ഥലത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം ശ്മശാനം നാശത്തിന്റെ വക്കിലേക്ക് നീങ്ങുകയാണ്.

സത്യന്‍ അടിമാലി

Tags: Adimaliശ്മശാനംSanthikavadam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യയുടെ ചികില്‍സാ ചെലവ് മമ്മൂട്ടി ഏറ്റെടുക്കും

Kerala

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം ; അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ ദുരന്തത്തിൽ ഭർത്താവ് മരിച്ചു , ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala

മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്ക്; സാധനങ്ങൾ വാങ്ങാനെത്തിയപ്പോൾ ബിജെപിക്കാരുടെ കടയിൽ പോകാൻ പറഞ്ഞു, പരാതി നൽകി മറിയക്കുട്ടി

Kerala

ഭക്ഷ്യവിഷബാധ: അടിമാലിയിലെ ഹോട്ടല്‍ അടപ്പിച്ചു

Kerala

ഇടുക്കിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.