Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാപ്പിമല എസ്റ്റേറ്റ് വന്യമൃഗങ്ങളുടെ താവളമായി; ഭീതിയോടെ പ്രദേശവാസികള്‍, കോടികള്‍ വിലമതിക്കുന്ന കൂറ്റന്‍ മരങ്ങളും നാശത്തിന്റെ വക്കിൽ

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാത്തതിനാല്‍ കാടുപിടിച്ചു കിടക്കുകയാണ്. പട്ടാപ്പകല്‍പോലും കാപ്പിമല ടൗണിലും പരിസരങ്ങളിലും വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 02:57 pm IST
in Kannur

ആലക്കോട്: ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ ഏറ്റെടുത്ത പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭാഗമായുള്ള ആലക്കോട് എസ്റ്റേറ്റിലെ കാപ്പിമല എസ്റ്റേറ്റ് ഭൂമി വന്യമൃഗങ്ങളുടെ താവളമായി മാറിയത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തുന്നു. കാപ്പിമല ടൗണിനോട് ചേര്‍ന്നുള്ള 14 ഏക്കര്‍ ഭൂമിയാണ് കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെയും രാജവെമ്പാല ഉള്‍പ്പെടെയുള്ള ഇഴ ജന്തുക്കളുടെയും താവളമായത്.

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാത്തതിനാല്‍ കാടുപിടിച്ചു കിടക്കുകയാണ്. പട്ടാപ്പകല്‍പോലും കാപ്പിമല ടൗണിലും പരിസരങ്ങളിലും വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം വര്‍ധിച്ചിട്ടുണ്ട്. ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന കാര്യത്തിലും കാട് വെട്ടിത്തെളിച്ച് വന്യമൃഗശല്യം തടയുന്നതിലും അധികൃതര്‍ അനാസ്ഥ കാട്ടുകയാണ്. കാപ്പിമല ഗവണ്‍മെന്റ് യുപി സ്‌കൂള്‍, അങ്കണവാടി, പള്ളി തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത് എസ്റ്റേറ്റിന് സമീപത്താണ്.

സ്‌കൂളിലേക്കും അങ്കണവാടിയിലേക്കും പോകുന്ന കുട്ടികളും പള്ളികളിലേക്ക് പോകുന്നവരും പുലര്‍ച്ചെ ക്ഷീരസംഘത്തില്‍ പാല്‍ അളക്കാന്‍ പോകുന്ന ക്ഷീരകര്‍ഷകര്‍ അടക്കമുള്ളവരും ഭീതിയോടെയാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. നിരവധി ബൈക്ക് യാത്രക്കാരും കാല്‍നടയാത്രക്കാരും കാട്ടുപന്നികളുടെ ആക്രമണത്തിന് ഇരയായി ഇപ്പോഴും ചികിത്സയിലാണ്. വിനോദസഞ്ചാരകേന്ദ്രമായ പൈതല്‍ മലയിലേക്കും മഞ്ഞപുല്ലിലേക്കുള്ള പാതയും ഇതിനോട് ചേര്‍ന്നാണ്.

ആലക്കോട് പി.ആര്‍ രാമവര്‍മ രാജയുടെ ഉടമസ്ഥതയിലായിരുന്ന കാപ്പിത്തോട്ടം പതിറ്റാണ്ടണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റിന്റെ ഭാഗമാക്കിയതായിരുന്നു. പിന്നീട് 15 വര്‍ഷം മുമ്പ് ഭൂരഹിത ആദിവാസികള്‍ക്ക് പതിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് സര്‍ക്കാര്‍ കാപ്പിമയിലെ എസ്റ്റേറ്റുമേറ്റെടുത്തത്. എന്നാല്‍ നാളിതുവരെയായിട്ടും ഒരു സെന്റ് ഭൂമിപോലും എസ്റ്റേറ്റില്‍ നിന്ന് ആദിവാസികള്‍ക്ക് നല്‍കിയിട്ടില്ല.  

പലവിധ ന്യായങ്ങള്‍ പറഞ്ഞ് ഭൂമി വിതരണത്തിന്റെ കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൈമലര്‍ത്തുകയാണ്. എസ്റ്റേറ്റിലെ കാപ്പിത്തോട്ടം പരിചരണം ഇല്ലാതെ പൂര്‍ണമായും നശിച്ചു കഴിഞ്ഞു. കാപ്പിമലയുടെ പേരിനു തന്നെ കാരണമായ കാപ്പിത്തോട്ടമാണ് വിസ്മൃതിയിലായിക്കൊണ്ടണ്ടിരിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന കൂറ്റന്‍ മരങ്ങളും എസ്റ്റേറ്റിലുണ്ടണ്ട്. സംരക്ഷണത്തിന് നടപടിയില്ലാതെ വന്നതോടെ ഇവയും നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. കാടുവെട്ടിത്തെളിച്ച് എസ്റ്റേറ്റ് സംരക്ഷിക്കുന്നതിനും വന്യമൃഗശല്യം തടയുന്നതിനും അര്‍ഹരായവര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനും അധികൃതര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. 

Tags: kannurWild AnimalKapimala Estate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

പുതിയ വാര്‍ത്തകള്‍

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.