Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കമ്പടികളി പുറ്റിങ്ങലമ്മയുടെ ആചാരാനുഷ്ഠാനങ്ങളില്‍ പ്രഥമം, കണക്കനുസരിച്ചുള്ള പാട്ടും താളവും ചുവടുകളും ഈ കലാരൂപത്തെ വ്യത്യസ്തമാക്കുന്നു

പരവൂരില്‍ ക്ഷേത്ര സംബന്ധമായ ഒരു കലാപ്രകടനമെന്ന നിലയില്‍ എല്ലാ കരകളിലും ഇത് വ്യാപിച്ചിരുന്നു. പരവൂരിലെ മിക്കവാറും എല്ലാ കവികളും കമ്പടിപാട്ടുകള്‍ രചിച്ചിരുന്നു. അതനുസരിച്ചു കമ്പടി കളിച്ച കലാകാരന്മാരും ഇവിടെ നിരവധിയാണ്.

Janmabhumi Online by Janmabhumi Online
Apr 1, 2022, 01:10 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

പരവൂര്‍: പരവൂരിന് സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഗോത്ര കലാരൂപമാണ് കമ്പടികളി. ഒരേസമയം ഈശ്വര പൂജയും ജീവിത ആവിഷ്‌കാരവുമാണ് കമ്പടികളി. പരവൂരിലെ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ പ്രഥമസ്ഥാനമാണ് കമ്പടികളിക്ക് പുറ്റിങ്ങല്‍ ദേവി ക്ഷേത്രത്തിലും ഉള്ളത്.

തൃക്കൊടിയേറ്റ് നടന്നതിനെ തുടര്‍ന്ന് ആദ്യം നടന്ന കലാരൂപം കമ്പടികളിയാണ്. അത് കൊണ്ട് തന്നെ പരവൂരിലെ പ്രാദേശിക കലാരൂപങ്ങളില്‍  പ്രഥമസ്ഥാനീയം കമ്പടികളിയാണ്. കോലാട്ടം എന്ന് പൂര്‍വ്വ നാമത്തില്‍ അറിയപ്പെട്ടിരുന്ന കമ്പടികളി ക്ഷേത്രങ്ങളില്‍ ഉത്സവസമയത്ത് അവതരിപ്പിക്കുന്ന ദേവകലയാണ്.

പരവൂരില്‍ ക്ഷേത്ര സംബന്ധമായ ഒരു കലാപ്രകടനമെന്ന നിലയില്‍ എല്ലാ കരകളിലും ഇത് വ്യാപിച്ചിരുന്നു. പരവൂരിലെ മിക്കവാറും എല്ലാ കവികളും കമ്പടിപാട്ടുകള്‍ രചിച്ചിരുന്നു. അതനുസരിച്ചു കമ്പടി കളിച്ച കലാകാരന്മാരും ഇവിടെ നിരവധിയാണ്. അതില്‍ പ്രമുഖര്‍ പടിഞ്ഞാറ്റേ വീട്ടില്‍ ശങ്കരനാരായണപിള്ളയും അദ്ദേഹത്തിന്റെ അനുജന്‍ പപ്പുപിള്ളയും. ഇവര്‍ നിര്‍മിച്ച പാലാഴിമഥനവും സ്യമന്തകവും അതിന്റെ സാഹിത്യഗുണത്താല്‍ മെച്ചപ്പെട്ടവയാണ്. പരവൂരിലെ ആദ്യകാല കൃതികളിലെ ഗാനങ്ങള്‍ പലയിടങ്ങളിലും പ്രചരിച്ചിരുന്നു.

കുറുമണ്ടല്‍ കളരിയില്‍ കാത്തോടി അയ്യപ്പന്‍ മൂപ്പര്‍ ആദ്യകാല കമ്പടികളിക്കാരനാണ്. ഇദ്ദേഹത്തിന്റെ പുത്രന്‍ കൈതവിള കുറുമണ്ടല്‍ വീട്ടില്‍ ഗോവിന്ദന്‍ മൂപ്പര്‍ 77 വര്‍ഷം മുന്‍പ് തെക്കുംഭാഗം, കോങ്ങാല്‍, പൊഴിക്കര, കുറുമണ്ടല്‍ പ്രദേശങ്ങളില്‍ ഭജനസമിതികള്‍ക്ക് രൂപം നല്കി. കഥകളി വിദഗ്ധനും ആചാര്യനുമായിരുന്ന കൂനയില്‍ കൊക്കാട്ട് നാരായണപിള്ള (1900-1970) പരവൂരിലെ കമ്പടികളിയില്‍ പല പരിഷകാരങ്ങളും വരുത്തിയിട്ടുണ്ട്.  

ചിറക്കര ഈശ്വരനാശാന്‍ നേതൃത്വം കൊടുത്തിരുന്ന കുറവന്റഴികം കാടിയാതി മഠം കേന്ദ്രീകരിച്ചുള്ള കമ്പടിസംഘവും പ്രശസ്തമാണ്. ഈശ്വരനാശനും ബാബുവാശാനും ശേഷം ഇപ്പോഴത്തെ ഊരാളി മൂപ്പന്‍ മാധവനാശാന്‍ നേതൃത്വം കൊടുക്കുന്ന കുറവന്റഴികം കാടിയാതി മഠത്തിന്റെ പ്രസിഡന്റ് സജി വി.എസും സെക്രട്ടറി ഷിജുദേവനുമാണ്. ഇപ്പോള്‍ പരവൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചു കമ്പടികളി നടത്തുന്നത് ഇവരാണ്. കണക്കനുസരിച്ചുള്ള പാട്ടും താളവും ചുവടുകളും ഒക്കെയുള്ള കമ്പടികളി ശാസ്ത്രീയമായ കലാരൂപവുമാണ്.

Tags: KambadikaliPuttingal devi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies