Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിദിനം 10,000 രൂപ; ഇതുവരെ സ്ഥാപിച്ചത് 6,100 കല്ലുകള്‍ മാത്രം; സര്‍ക്കാര്‍ കല്ലിട്ട് തുലയ്‌ക്കുന്നത് ലക്ഷങ്ങള്‍; പ്രതിക്ഷേധം ശക്തം

ഒരു പ്രദേശത്ത് കല്ല് സ്ഥാപിക്കുന്നതിന് ഏകദേശം 10,000 രൂപയാണ് കെ റെയില്‍ കോര്‍പ്പറേഷനു പ്രതിദിനം ചെലവാകുന്നത്. അതിരടയാളക്കല്ലിന് കരാറുകാര്‍ക്കു നല്‍കുന്നത് 1,000 രൂപയാണ്. കല്ല് കൊണ്ടു വരുന്ന ചെലവും ഇറക്കുന്ന ചെലവും വേറെ. ഇതിനു പുറമേ, കല്ല് സ്ഥാപിക്കുന്ന സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിനായി പോലീസിനു 7,000 രൂപ ഒരു ദിവസം നല്‍കണം.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Mar 27, 2022, 11:58 am IST
in Kerala

തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെയുള്ള പ്രതിഷേധത്തിനിടെ കല്ലിടല്‍ നടപടിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ തുലയ്‌ക്കുന്നത് ലക്ഷങ്ങള്‍. സംസ്ഥാന വ്യാപകമായി സില്‍വര്‍ ലൈന്‍ കല്ലിടല്‍ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.

സര്‍വ്വേയുടെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകള്‍ ജനങ്ങള്‍ പിഴുതെടുത്ത് കടലിലും കായലിലും തള്ളുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. പിഴുതെടുക്കുന്ന കല്ലുകളുടെ സ്ഥാനത്ത് വീണ്ടും കല്ലുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത് കോര്‍പ്പറേഷനുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം വലുതാക്കും. ഒരു പ്രദേശത്ത് കല്ല് സ്ഥാപിക്കുന്നതിന് ഏകദേശം 10,000 രൂപയാണ് കെ റെയില്‍ കോര്‍പ്പറേഷനു പ്രതിദിനം ചെലവാകുന്നത്. അതിരടയാളക്കല്ലിന് കരാറുകാര്‍ക്കു നല്‍കുന്നത് 1,000 രൂപയാണ്. കല്ല് കൊണ്ടു വരുന്ന ചെലവും ഇറക്കുന്ന ചെലവും വേറെ.

ഇതിനു പുറമേ, കല്ല് സ്ഥാപിക്കുന്ന സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിനായി പോലീസിനു 7,000 രൂപ ഒരു ദിവസം നല്‍കണം. മേല്‍നോട്ടച്ചെലവ് 1,000 രൂപ. ഗതാഗതച്ചെലവ് 1,700. ഓരോ പ്രദേശത്തിനനുസരിച്ചും ഈ ചെലവില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. റവന്യൂ വകുപ്പിനാണ് കല്ലിടുന്നതിന്റെ ചുമതല. ഉദ്യോഗസ്ഥരുടെ ശമ്പളവും വാഹനവും പെട്രോള്‍ ചാര്‍ജും വേറെ. അതിരു നിര്‍ണയിച്ച് സാമൂഹിക ആഘാത പഠനം നടത്താനാണ് കല്ലിടുന്നത്. മൂന്ന് കരാറുകാരാണ് കോര്‍പ്പറേഷനു കോണ്‍ക്രീറ്റില്‍ നിര്‍മിച്ച അതിരടയാളക്കല്ലുകള്‍ വിതരണം ചെയ്യുന്നത്. 90 സെന്റീമീറ്റര്‍ നീളവും 15 സെന്റിമീറ്റര്‍ വിസ്തീര്‍ണവുമുള്ള 24,000 കല്ലുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ടി വരിക. പ്രതിഷേധത്തെ തുടര്‍ന്ന് നിലവില്‍ ഏജന്‍സികള്‍ക്ക് സര്‍വ്വേ നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയുമാണ്. നിലവില്‍ ഇതുവരെ സ്ഥാപിച്ചത് 6,100 കല്ലുകള്‍ മാത്രമാണ്.  

ആകെ 530 കിലോമീറ്ററിലാണ് സില്‍വര്‍ലൈന്‍ പാത സ്ഥാപിക്കാന്‍ ആലോചിക്കുന്നത്. എന്നാല്‍ കല്ലിടല്‍ പൂര്‍ത്തിയായത് 185 കിലോമീറ്റര്‍ മാത്രമാണ്. അതില്‍ ഏറ്റവും കൂടുതല്‍ കാസര്‍കോടാണ്. 42.6 കിലോമീറ്റര്‍. പത്തനംതിട്ടയില്‍ ഒരു കല്ലുപോലുമിടാനായിട്ടില്ല. പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതോടെ കല്ലിടാനുള്ള സമയം സര്‍ക്കാര്‍ നീട്ടി നല്‍കും. ഇതോടെ സര്‍ക്കാരിന് നിലവിലെ ചെലവ് ഇരട്ടിക്കും. ഡിപിആര്‍ പ്രകാരം പദ്ധതിക്ക് 1226.45 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. സര്‍ക്കാര്‍ ഭൂമിയേക്കാളും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കുക. ആകെ പദ്ധതിയുടെ 80 ശതമാനവും സ്വകാര്യ ഭൂമിയിലായിരിക്കും. അതു കൊണ്ടു തന്നെ പ്രതിഷേധത്തെ നേരിടാന്‍ സര്‍ക്കാര്‍ നന്നായി വിയര്‍ക്കും. ഇതിലൂടെ കോര്‍പ്പറേഷനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതാണ്. സര്‍വ്വേക്കായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്ന തുക തികയാതെ വരും.

Tags: keralaകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊർജ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഉന്നതതല യോഗം ചേർന്ന് കേന്ദ്രം

കടം വാങ്ങിയ ആളെ വായ്‌പ തിരിച്ചടയ്‌ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല: സുപ്രീംകോടതി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.