Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെ റെയില്‍ കല്ലിടല്‍: പോലീസ് അതിക്രമങ്ങള്‍ തിരക്കഥയനുസരിച്ച്

എസ്‌ഐ മുതല്‍ താഴെത്തട്ടിലുള്ള പോലീസുകാരാണ് മിക്കയിടത്തും അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഷേധക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുക, അറസ്റ്റ് ചെയ്യുമെന്നും ജയിലിലടക്കുമെന്നും താക്കീത് ചെയ്യുക, സ്ത്രീകളെയും കുട്ടികളെയും പോലും ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് മിക്കയിടത്തും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ചെയ്തത്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 26, 2022, 09:30 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: കെ റെയില്‍ കല്ലിടല്‍ സംഘര്‍ഷങ്ങള്‍ പലയിടത്തും രൂക്ഷമാകാന്‍ കാരണമായത് പോലീസിന്റെ ധിക്കാരപൂര്‍വ്വമായ ഇടപെടല്‍. പ്രാദേശിക എതിര്‍പ്പുകളെ മസില്‍ പവര്‍ കൊണ്ട് എളുപ്പം അടിച്ചൊതുക്കാമെന്ന ധാരണയായിരുന്നു സര്‍ക്കാരിനും പോലീസിനും. ബലം പ്രയോഗിക്കാനും എതിര്‍ക്കുന്നവരെ നേരിടാനും പോലീസിന് സര്‍ക്കാര്‍ തന്നെയാണ് നിര്‍ദേശം നല്കിയത്. എന്നാല്‍ ഈ തന്ത്രം എതിര്‍പ്പ് കൂടുതല്‍ ശക്തമാകാന്‍ ഇടയാക്കുകയായിരുന്നു. മാടപ്പള്ളിയിലെ സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമവും മറ്റും വലിയ ജനരോഷം സൃഷ്ടിച്ചു.

പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളില്‍ വലിയ അമര്‍ഷമുണ്ട്. പോലീസിനെ ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നതിലെ അപകടം ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ ഡിജിപിയെ ബോധ്യപ്പെടുത്തിയതായാണ് വിവരം. തത്കാലം നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇതും കാരണമായിട്ടുണ്ട്.  എസ്‌ഐ മുതല്‍ താഴെത്തട്ടിലുള്ള പോലീസുകാരാണ് മിക്കയിടത്തും അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്കിയത്. ചീത്ത വിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഷേധക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുക, അറസ്റ്റ് ചെയ്യുമെന്നും ജയിലിലടക്കുമെന്നും താക്കീത് ചെയ്യുക, സ്ത്രീകളെയും കുട്ടികളെയും പോലും ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ അതിക്രമങ്ങളാണ് മിക്കയിടത്തും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ചെയ്തത്. ഇത്തരം വിരട്ടലുകള്‍ കൊണ്ട് പ്രതിഷേധം ഒതുങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. സിപിഎം ചായ്‌വുള്ള പോലീസുകാരാണ് ഇതിന് നേതൃത്വം നല്കിയത്. ചിലയിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം കൂടി.  

കല്ലിടാന്‍ വ്യക്തികളുടെ സ്വകാര്യ ഭൂമിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നോട്ടീസ് നല്കണമെന്ന നടപടിക്രമം പാലിക്കാതെ പൂട്ടുപൊളിച്ചും മതില്‍ ചാടിക്കടന്നും മറ്റുമാണ് പോലീസുകാരും ഉദ്യോഗസ്ഥരും പലയിടത്തും എത്തിയത്. വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കുക, ചെടികളും മരങ്ങളും നശിപ്പിക്കുക തുടങ്ങിയ അക്രമങ്ങളും ഇവര്‍ കാണിച്ചു. തിരിച്ചറിയാതിരിക്കാന്‍ യൂണിഫോമില്‍ നിന്ന് നെയിംബോര്‍ഡ് നീക്കിയിരുന്നു. അതിക്രമത്തിനിരയായവര്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന ഭയം പോലീസുകാര്‍ക്കുണ്ട്. അതാണ് പേര് മറച്ചുവെക്കാന്‍ കാരണം. ബിജെപിയും കോണ്‍ഗ്രസും മുസ്ലീം ലീഗും ഉള്‍പ്പെടെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ് പോലീസിന്റെ വിരട്ടല്‍ തന്ത്രം പാളിയത്. ഇനി നിയമ നടപടിയും നേരിടേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ പല പോലീസുകാരും.

Tags: Pinarayi Vijayanകേരള പോലീസ്K railcruelty
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Kerala

അതിവേഗപ്പാത: കെ റെയിലിനു പകരം ഇ. ശ്രീധരന്റെ പദ്ധതി

പുതിയ വാര്‍ത്തകള്‍

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

ഉയിര്‍ത്തെഴുന്നേല്‍പ്

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

ഓപ്പറേഷൻ ഡ്രാഗൺ ഐ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം, ഫ്ലോറിഡയിൽ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടോ? ഇന്റലിജൻസ് റിപ്പോർട്ടിന്റെ അവകാശവാദത്തോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

ചക്രവാതച്ചുഴി: 14 ജില്ലകളിലും ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നീ ബ്രാഹ്മിണ്‍ കുടുംബമാണ്.നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല:ജീവിച്ചു കാണിക്കുമെന്ന് മമ്മൂക്കയെ വെല്ലുവിളിച്ച് മേനക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies