Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സില്‍വര്‍ ലൈന്‍ കല്ലിടല്‍: ജനങ്ങളെ കബളിപ്പിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം; ബഫര്‍ സോണ്‍ ഭൂമിക്ക് നഷ്ടപരിഹാരം കിട്ടില്ലെന്ന് ഇ. ശ്രീധരന്‍

പാളത്തിന് മതിലുകെട്ടിയാല്‍ കേരളം രണ്ടാകില്ലെന്ന് ഇപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ റെയില്‍വേ ലൈന്‍ ആവശ്യമുണ്ട്, പക്ഷേ ഇതുപോലൊന്നു വേണ്ട. ഹൈസ്പീഡ് ആയിക്കോട്ടെ, അത് മുകളിലൂടെയോ തുരുങ്കത്തിലൂടെയോ വേണം. സര്‍ക്കാര്‍ ഇതില്‍ പിടിവാശി കാണിക്കുന്നതില്‍ എന്തോ ഹിഡണ്‍ അജണ്ടയുണ്ട്. ഇടപാടില്‍ എന്തോ ബാധ്യതപ്പെട്ടിട്ടുണ്ട്. അത് കമ്മിഷന്‍ ആണെന്നെന്നും ഞാന്‍ പറയില്ല. എനിക്കതറിയില്ല. പക്ഷേ സര്‍ക്കാരിന് പിന്മാറാന്‍ പറ്റാത്ത ബാധ്യത ആരോടോ ഉണ്ട്. കണ്‍സള്‍ട്ടന്‍സിയില്‍ ഉള്ളവരെല്ലാം റെയില്‍വേയില്‍നിന്ന് വിരമിച്ചവരാണ്. അവര്‍ക്ക് അറിയാത്ത മേഖലയാണിത്.

Janmabhumi Online by Janmabhumi Online
Mar 26, 2022, 08:39 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പൊന്നാനി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. പദ്ധതിക്ക് റെയില്‍വേയുടെ അനുമതി ലഭിക്കില്ലെന്ന് സാങ്കേതിക വിദഗ്ധനെന്ന നിലയില്‍ ഉറപ്പുണ്ടെന്നും കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാന്‍ തന്നെയാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതിക്ക് വരുന്ന ചെലവിന്റെ കാര്യത്തില്‍, പണി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍, ഭൂമി ഏറ്റെടുക്കുന്നതില്‍, ബഫര്‍ സോണ്‍ കാര്യത്തില്‍ എല്ലാം സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. നിലത്തൂടെ ഹൈസ്പീഡ് റെയില്‍ പറ്റില്ല. നമ്മുടെ മണ്ണ് അതിനു ചേര്‍ന്നതല്ല. ഭൂമി ഏറ്റെടുക്കല്‍ കാര്യത്തില്‍ വ്യക്തതയില്ല. ബഫര്‍ സോണ്‍ ഭൂമിക്ക് നഷ്ടപരിഹാരം കിട്ടില്ല. എത്രയാണ് ബഫര്‍സോണിന് വേണ്ടതെന്ന് നിശ്ചയമില്ല. പ്രധാനമന്ത്രി അനുഭാവപൂര്‍വം കേട്ടു എന്നല്ലാതെ സംതൃപ്തി പ്രകടിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല.  

പാളത്തിന് മതിലുകെട്ടിയാല്‍ കേരളം രണ്ടാകില്ലെന്ന് ഇപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ റെയില്‍വേ ലൈന്‍ ആവശ്യമുണ്ട്, പക്ഷേ ഇതുപോലൊന്നു വേണ്ട. ഹൈസ്പീഡ് ആയിക്കോട്ടെ, അത് മുകളിലൂടെയോ തുരുങ്കത്തിലൂടെയോ വേണം. സര്‍ക്കാര്‍ ഇതില്‍ പിടിവാശി കാണിക്കുന്നതില്‍ എന്തോ ഹിഡണ്‍ അജണ്ടയുണ്ട്.  ഇടപാടില്‍ എന്തോ ബാധ്യതപ്പെട്ടിട്ടുണ്ട്. അത് കമ്മിഷന്‍ ആണെന്നെന്നും ഞാന്‍ പറയില്ല. എനിക്കതറിയില്ല. പക്ഷേ സര്‍ക്കാരിന് പിന്മാറാന്‍ പറ്റാത്ത ബാധ്യത ആരോടോ ഉണ്ട്. കണ്‍സള്‍ട്ടന്‍സിയില്‍ ഉള്ളവരെല്ലാം റെയില്‍വേയില്‍നിന്ന് വിരമിച്ചവരാണ്. അവര്‍ക്ക് അറിയാത്ത മേഖലയാണിത്.  

ഞാന്‍ പറയുന്നത് രാഷ്‌ട്രീയകാരണത്താലാണെന്ന് മുഖ്യമന്ത്രി പറയില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. ഞാനയച്ച കത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുന്നു. അവര്‍ക്ക് സത്യം മുഖ്യമന്ത്രിയുടെ മുന്നില്‍ പറയാന്‍ ധൈര്യമില്ല.  അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുക്കുന്നില്ല. 2013 ലെ കണക്കിലാണ് കൊടുക്കുന്നത്. അതിന്റെ നാലിരട്ടി ഗ്രാമത്തിലും രണ്ടിരട്ടി നഗരത്തിലും കൊടുക്കണമെന്ന് 2013 ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്.  

ഈ പദ്ധതി നടപ്പാക്കണമെങ്കില്‍ പുതുക്കി നിശ്ചയിക്കണം. അതിനുള്ള സൂചനകളാണ് എനിക്ക് മനസ്സിലാകുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. പദ്ധതി അപ്രൂവ് ചെയ്തിട്ടേ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കാവൂ എന്നാണ് അതില്‍ ആവശ്യപ്പെട്ടിട്ടുള്ളു. റെയില്‍വേ ബോര്‍ഡില്‍ അതെത്തി. പക്ഷേ റെയില്‍വേ ഔദ്യോഗികമായി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടില്ല. റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. റെയില്‍വേയ്‌ക്ക് അറിയാം ഈ പദ്ധതി റിപ്പോര്‍ട്ട് ശരിയല്ലെന്ന്. 400 കിലോ മീറ്റര്‍ നിലത്തൂടെയാണ്. അവര്‍ക്കറിയാം നടപ്പിലാകില്ല എന്ന്.  

സാമൂഹ്യാഘാത പഠനത്തിന് കല്ലിടണ്ട. സെന്‍ട്രല്‍ ലൈന്‍ മാര്‍ക്കിങ്ങാണ് വേണ്ടത്. 1200 പുതിയ ലൈന്‍ നിര്‍മിച്ച ആളാണ് ഞാന്‍. പുറമേ കൊങ്കണ്‍ റെയില്‍വേ. പുതിയ ലൈന്‍ ചെയ്യുമ്പോള്‍ എന്തൊക്കെയാണ് വേണ്ടതെന്ന് എനിക്കറിയാം. പക്ഷേ ഇവര്‍ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ്, ശ്രീധരന്‍ പറഞ്ഞു.

Tags: e sreedharanK railസില്‍വര്‍ ലൈന്‍ പദ്ധതിമെട്രോമാന്‍ ഇ ശ്രീധരൻ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുനാവായ-തവനൂര്‍ പാലം: ഇ. ശ്രീധരന്റെ നിവേദനം രണ്ടാഴ്ചയ്‌ക്കുള്ളില്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

അതിവേഗ റെയില്‍വേ വരും, കേരളം തീരുമാനിച്ചാല്‍

Main Article

എന്റെ ഉറപ്പില്‍ ഡോ.സിങ് കൊങ്കണിന്റെ തടസ്സം നീക്കി

കല്പാത്തിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം മെട്രോമാന്‍ ഇ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കല്പാത്തിയുടെ പൈതൃകഗ്രാമം നിലനിര്‍ത്തുവാന്‍ എന്‍ഡിഎ വിജയം അനിവാര്യം: ഇ. ശ്രീധരന്‍

Palakkad

സമഗ്രവികസനം നടപ്പാക്കും; ഇ. ശ്രീധരന്‍; ആവേശത്തിരയില്‍ പാലക്കാട്ട് എന്‍ഡിഎ കണ്‍വന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

പുടിന്‍, ഇന്ത്യ താങ്കളെ നമിക്കുന്നു…ഇന്ത്യയ്‌ക്ക് പ്രതിരോധകവചം തീര്‍ത്തത് മോദിയുടെ ഊഷ്മളസൗഹൃദത്തെ മാനിച്ച് പുടിന്‍ നല്കിയ എസ് 400

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

ഇത് മോദിയുടെ പുതിയ ഇന്ത്യ , പാകിസ്ഥാൻ തുടച്ചുനീക്കപ്പെടും ; ഇന്ന് പ്രാർത്ഥിച്ചത് ഇന്ത്യൻ സൈനികർക്കായി : ഓപ്പറേഷൻ സിന്ദൂർ ആഘോഷിച്ച് മുസ്ലീം വിശ്വാസികൾ

ഇന്ത്യയിൽ ജീവിക്കാൻ ഇന്ത്യക്കാർക്ക് മാത്രമേ അവകാശമുള്ളൂ ; റോഹിംഗ്യൻ മുസ്ലീങ്ങൾ തിരിച്ചുപോകണം ; നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി

വിവാഹം കഴിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രം ; സൈനികൻ നവവധുവിനോട് യാത്ര പറഞ്ഞു തന്റെ രാജ്യത്തെ സേവിക്കാൻ

നരേന്ദ്രമോദിയെ ഷഹബാസ് ഷെരീഫീന് പേടിയാണ് ; മോദിയുടെ പേര് കേട്ടാൽ പോലും ഷഹബാസ് വിറയ്‌ക്കും : പാക് പാർലമെന്റിൽ സത്യം തുറന്ന് പറഞ്ഞ് എംപി ഷാഹിദ് ഖട്ടർ

ഇനി ജോലി ചോദിച്ച് ഞങ്ങളുടെ ഇന്ത്യയിലേക്ക് വരരുത് ; ഓപ്പറേഷൻ സിന്ദൂറിനെ ലജ്ജാകരമെന്ന് വിളിച്ച പാക് നടി മഹിറാ ഖാന് ബിഗ് ബോസ് താരത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies