Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മന്ത്രിയും ബന്ധുക്കളും സംരക്ഷിക്കപ്പെട്ടപ്പോള്‍ വഴിയാധാരമായത് ഭൂതംകുഴിയിലെ 58 പട്ടികജാതി കുടുംബങ്ങള്‍, അലൈൻമെൻ്റ് മാറ്റിയത് രണ്ടുതവണ

മന്ത്രിയുടെയും ബന്ധുക്കളുടെയും വീടും വസ്തുവകകളും സംരക്ഷിക്കാന്‍ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ രണ്ടു തവണ മാറ്റം വരുത്തിയതില്‍ ബിജെപിയും കെ റെയില്‍ വിരുദ്ധ സമിതിയും നാട്ടുകാരും ഒറ്റക്കെട്ടായി പ്രതിഷേധം തുടരുന്നു.

Janmabhumi Online by Janmabhumi Online
Mar 25, 2022, 10:16 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ചെങ്ങന്നൂര്‍: മന്ത്രിയുടെയും ബന്ധുക്കളുടെയും ഭൂമി സംരക്ഷിക്കാന്‍ കെ റെയില്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുമ്പോള്‍ വഴിയാധാരമാകുന്നത് ഭൂതംകുഴി കോളനിയിലെ 58 പട്ടികജാതി കുടുംബങ്ങള്‍. മന്ത്രി സജി ചെറിയാന്റെ സ്വന്തം വാര്‍ഡിലെ ജനങ്ങളുടെ ദുരവസ്ഥയാണിത്.

മന്ത്രിയുടെയും ബന്ധുക്കളുടെയും വീടും വസ്തുവകകളും സംരക്ഷിക്കാന്‍ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ രണ്ടു തവണ മാറ്റം വരുത്തിയതില്‍ ബിജെപിയും കെ റെയില്‍ വിരുദ്ധ സമിതിയും നാട്ടുകാരും ഒറ്റക്കെട്ടായി പ്രതിഷേധം തുടരുന്നു. മന്ത്രിയുടെ വീടും പറമ്പും സംരക്ഷിക്കാനാണ് ആദ്യതവണ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതെങ്കില്‍ രണ്ടാം തവണ അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവിന്റെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാനാണെന്നു നാട്ടുകാരും സമര സമിതിയും പറയുന്നു. നിലവിലുള്ള അലൈന്‍മെന്റ് മൂന്നാമത്തേതാണ്. അതിന്റെ സര്‍വേ നമ്പര്‍ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.  

നൂറനാട്, പടനിലം വഴി പന്തളത്തിനടുത്ത് ഇടപ്പോണിലെത്തുന്ന ആദ്യ അലൈന്‍മെന്റ് ശാര്‍ങക്കാവ് കടന്ന് ചാങ്ങപ്പാടത്ത് മുളക്കുഴ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലേക്കാണ് പ്രവേശിക്കുന്നത്. ഇത് കൊഴുവല്ലൂര്‍ ലിറ്റില്‍ ~വര്‍ പള്ളിക്കും മന്ത്രി സജി ചെറിയാന്റെ വീടിനും മധ്യത്തിലൂടെയാണ്. അവിടെ നിന്ന് പെരിങ്ങാലയില്‍ കയറി ചെങ്ങന്നൂരിലെ നിര്‍ദിഷ്ട സ്റ്റേഷനായ പിരളശേരിയിലെത്തും. ഈ അലൈന്‍മെന്റ് മന്ത്രിയുടെ വീടിനെ ബാധിക്കുമെന്നു വ്യക്തമായതോടെ ആദ്യ മാറ്റം കൊണ്ടുവന്നു.  

250 മീറ്റര്‍ മാറ്റി കൊഴുവല്ലൂര്‍ ദേവീ ക്ഷേത്രത്തിന്റെ നാഗത്തറയ്‌ക്കു മുന്നില്‍ ഭൂതംകുന്ന് കോളനിയിലൂടെയായിരുന്നു പുതിയ അലൈന്‍മെന്റ്. എന്നാല്‍ ഈ അലൈന്‍മെന്റ് പ്രകാരം പാതയെത്തുന്നതു മന്ത്രിയുടെ ബന്ധുവിന്റെ വീടുള്‍പ്പെട്ട പറമ്പിലേക്കാണ്. ഇതോടെ രണ്ടാം അലൈന്‍മെന്റിലും മാറ്റംവരുത്തിയെന്ന് കെ റെയില്‍ വിരുദ്ധ സമര സമിതി ചൂണ്ടിക്കാട്ടി. അലൈന്‍മെന്റില്‍ മാറ്റംവരുത്തിയതു ഭൂതംകുഴി കോളനിയില്‍ നിന്നാണ്. നേര്‍ രേഖയില്‍ പോകുമെന്നു പറയപ്പെടുന്ന പാത കോളനിയില്‍ നിന്നു യു ടേണില്‍ റോഡ് മുറിച്ചു കടന്നായി പിരളശേരിയിലേക്കുള്ള പോക്ക്. രണ്ട് അലൈന്‍മെന്റുകളിലുമില്ലാത്ത വീടുകള്‍ക്കും സ്ഥലത്തിനും നടുവിലൂടെയാണിത്. ഈ രണ്ട് അലൈന്‍മെന്റിനും സര്‍വേ നമ്പര്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

Tags: കലാപംസജി ചെറിയാന്‍K rail
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗപ്പാത: കെ റെയിലിനു പകരം ഇ. ശ്രീധരന്റെ പദ്ധതി

Kerala

ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്നിരിക്കും: സുരേഷ് ഗോപി

Kerala

കെ-റെയിൽ പദ്ധതി സാമ്പത്തിക ബാദ്ധ്യത; അലൈൻമെൻ്റിന് മുമ്പ് ചർച്ച നടത്തിയില്ല, ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട് പുറത്ത്

Kerala

കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; രാഷ്‌ട്രീയം വന്നതാണ് പ്രശ്‌നം: പണലഭ്യത പ്രശ്‌നമല്ല; മുഖ്യമന്ത്രി

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

പുതിയ വാര്‍ത്തകള്‍

വിമാനത്തിന് അടുത്തെത്തിയ യുവാവ് എഞ്ചിനുള്ളില്‍ കുടുങ്ങി ; ദാരുണമരണം

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

മുസ്ലീമാണെങ്കിലും മതത്തിൽ വിശ്വസിക്കുന്നില്ലെന്ന് നടി ഫാത്തിമ സന ​​ഷെയ്ഖ് ; മതം ആളുകളെ പല തെറ്റുകളും ചെയ്യാൻ പ്രേരിപ്പിക്കുന്നു

ദേശീയ പണിമുടക്ക് :ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാരും,നടപടി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമെന്ന് ആക്ഷേപത്തെ തുടര്‍ന്ന്

ദേശീയ പണിമുടക്ക് : ബുധനാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

‘ ശിവന്റെ വില്ല് ‘ പിനാക റോക്കറ്റിന് ഡിമാൻഡേറുന്നു ; ഇന്ത്യയിൽ നിന്ന് പിനാക ആവശ്യപ്പെട്ട് സൗദി അറേബ്യ

പണിമുടക്കിന്റെ പേരില്‍ വെറ്റില കര്‍ഷകരെ ചതിച്ചു വ്യാപാരികള്‍, ഒരു കെട്ട് വെറ്റിലയ്‌ക്ക് വെറും 10 രൂപ

ഭീകര പ്രവര്‍ത്തന കേസ് : തടിയന്റവിട നസീറിന് സഹായം നല്‍കിയ ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും അറസ്റ്റില്‍

സോണിയയ്‌ക്കും, മല്ലികാർജുൻ ഖാർഗെയ്‌ക്കും , രാഹുലിനും മറുപടി : ഇന്ത്യയിലെ ജനാധിപത്യ രീതികളിൽ സംതൃപ്തരാണെന്ന് 74 ശതമാനം പേർ

കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies