Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യക്ക് മറുപടി നല്‍കാനായി ആയുധ ശക്തി തെളിയിക്കാന്‍ പാക്കിസ്ഥാന്‍ അയച്ച മിസൈല്‍ വിക്ഷേപിച്ചിടത്തു തന്നെ തകര്‍ന്നുവീണു (വീഡിയോ)

' ഇന്ത്യന്‍ ബ്രഹ്മോസ് മിസൈലിന് മറുപടിയായി പാകിസ്ഥാന്‍ ഒരു മിസൈല്‍ പരീക്ഷിച്ചു. പാകിസ്ഥാന്‍ മിസൈല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ സമീപത്ത് വീണു' ഇങ്ങനെയാണ് വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Mar 18, 2022, 05:06 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കറാച്ചി: ഇന്ത്യയില്‍ നിന്നും അബദ്ധത്തില്‍ പാകിസ്ഥാനില്‍ പ്രവേശിച്ച മിസൈലിന് പകരമായി ശക്തി പ്രകടനത്തിന് ശ്രമിച്ച പാക്കിസ്ഥാന് വീണ്ടും തിരിച്ചടി.  പാകിസ്ഥാന്‍ ഇന്ന് വിക്ഷേപിച്ച മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്താതെ വിക്ഷേപിച്ചിടത്തു തന്നെ തകര്‍ന്നു വീണു. സിന്ധിലെ താനാ ബുലാ ഖാന് സമീപം മിസൈല്‍ താഴേക്ക് കുത്തനെ പതിക്കുന്ന വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസംരാവിലെ പതിനൊന്നോടെ മിസൈല്‍ പരീക്ഷണം നടത്താനാണ് പാകിസ്ഥാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദ്യം തന്നെ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തി. സിന്ധിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്നുമാണ് മിസൈല്‍ വിക്ഷേപിച്ചത്. ലോഞ്ചറിന്റെ തകരാര്‍ കാരണം ഒരു മണിക്കൂറോളം വൈകിയാണ് പരീക്ഷണം നടന്നത്. എന്നാല്‍ വിക്ഷേപിച്ചയുടന്‍ നേരത്തെ സെറ്റ് ചെയ്തിരുന്ന ലക്ഷ്യത്തിലേക്കുള്ള പാതയില്‍ നിന്നും മാറി മിസൈല്‍ സഞ്ചരിക്കുകയും, വാലറ്റത്ത് നിന്നും കറുത്ത പുകയോടെ താഴേക്ക് പതിക്കുകയുമായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ സിന്ധിലെ താനാ ബുലാ ഖാന് സമീപം മിസൈല്‍ തകര്‍ന്നു വീണു.

റോക്കറ്റിനോട് സാമ്യമുള്ള വസ്തു കത്തിയെരിഞ്ഞ് താഴേക്ക് പതിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ പാക് മാദ്ധ്യമങ്ങടക്കം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടും എന്താണ് സംഭവിച്ചതെന്ന് വിവരിക്കാന്‍ പാക് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.  

തങ്ങളുടെ ആയുധ ശേഷി കാണിക്കാനുള്ള ശ്രമമായിരുന്നു ഇന്നത്തെ മിസൈല്‍ പരീക്ഷണമെന്ന് പാക് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ ഇന്ത്യന്‍ ബ്രഹ്മോസ് മിസൈലിന് മറുപടിയായി പാകിസ്ഥാന്‍ ഒരു മിസൈല്‍ പരീക്ഷിച്ചു. പാകിസ്ഥാന്‍ മിസൈല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ സമീപത്ത് വീണു’ ഇങ്ങനെയാണ് വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തിരിക്കുന്നത്. മിസൈല്‍ പരീക്ഷണത്തിന് മുന്നോടിയായി പ്രദേശത്ത് നോ ഫ്‌ളൈ സോണിനായുള്ള ഉത്തരവും ഉണ്ടായിരുന്നു.

Tags: pakistanmissile
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

India

ജലത്തെ ഒരു ആയുധമാക്കരുത്. ; ഇന്ത്യ സമാധാനത്തിന്റെ അടിത്തറ പാകണം ; ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ പങ്കുചേരണം : കളം മാറ്റി ചവിട്ടി ബിലാവൽ ഭൂട്ടോ

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി, ഭീകരൻ മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു

India

വീണ്ടും പ്രകോപനനീക്കവുമായി പാകിസ്ഥാൻ : ഇന്ത്യ തടഞ്ഞ ഡാം നിർമ്മാണം ആരംഭിക്കുന്നു ; ജലസംഭരണ ​​ശേഷി വർദ്ധിപ്പിക്കാനാണ് നീക്കം

World

അക്തറായാലും അഫ്രീദിയായാലും ഇനി ഭാരതത്തിൽ വേണ്ട ; പാകിസ്ഥാൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടും നിരോധിച്ച് കേന്ദ്രസർക്കാർ  

പുതിയ വാര്‍ത്തകള്‍

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

കള്ളു ഷാപ്പില്‍ യുവാവിനെ ആക്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പാലക്കാട്,മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി, സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രധാന പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരനെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ അറസ്റ്റ് ചെയ്തു

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടത്തിപ്പുകാരി

അന്ന് രാമക്ഷേത്രത്തിനായി പുണ്യജലവും , കല്ലുകളും നൽകി  ; ഇന്ന് ക്ഷേത്രത്തിന്റെ പകർപ്പും സരയു നദിയിൽ നിന്നുള്ള ജലവും സമ്മാനമായി നൽകി മോദി

39 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ് അന്വേഷണത്തില്‍ തിരുവമ്പാടി പൊലീസ് , അന്വേഷണം മുഹമ്മദിന്റെ വെളിപ്പെടുത്തലിന് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies