Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാസമിതികള്‍ക്ക് വിനയായി വിചിത്ര വ്യവസ്ഥകള്‍; കലാമണ്ഡലം പത്മനാഭന്‍ നായര്‍ ജീവിച്ചിരുന്നോയെന്ന് അന്വേഷിക്കാന്‍ അക്കാദമി സെക്രട്ടറിയുടെ നിര്‍ദ്ദേശം

കഥകളി ആചാര്യനും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായ കലാമണ്ഡലം പത്മനാഭന്‍ നായര്‍ സ്മാരക ട്രസ്റ്റിന്റെ അപേക്ഷ പരിശോധിക്കാന്‍ അക്കാദമി സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ഒരു നിര്‍വാഹകസമിതി അംഗത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കലാമണ്ഡലം പത്മനാഭന്‍ നായര്‍ എന്ന ഒരു വ്യക്തി ഉണ്ടായിരുന്നോ എന്നും അദ്ദേഹത്തിന്റെ പേരില്‍ ഒരു ട്രസ്റ്റ് ഉണ്ടോ എന്നുമാണ് അന്വേഷിക്കുന്നത്. 2009ല്‍ രജിസ്റ്റര്‍ ചെയ്ത കലാമണ്ഡലം പത്മനാഭന്‍ നായര്‍ സ്മാരക ട്രസ്റ്റിന് നേരത്തെ തന്നെ കേരള സംഗീത നാടക അക്കാദമി അംഗീകാരമുള്ളപ്പോഴാണ് ഈ പ്രഹസനം

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Mar 18, 2022, 04:36 pm IST
in Kerala

കോഴിക്കോട്: കലാസമിതികള്‍ക്ക് കേന്ദ്ര സംഗീതനാടക അക്കാദമി നല്‍കുന്ന ഗ്രാന്റുകള്‍ ലഭിക്കാന്‍ കേരളത്തില്‍  വീണ്ടും വിചിത്ര വ്യവസ്ഥകള്‍. ഗ്രാന്റിന് അപേക്ഷിക്കുന്ന സ്ഥാപനം അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ക്കൂടി ഒരു നിര്‍വാഹക സമിതി അംഗം ശിപാര്‍ശ ചെയ്താല്‍ മാത്രമെ സെക്രട്ടറി ഒപ്പിടേണ്ടതുള്ളൂ എന്നാണ് കേരള സംഗീത നാടക അക്കാദമിയുടെ പുതിയ വ്യവസ്ഥ. കേന്ദ്ര ഗ്രാന്റിനുള്ള കലാസംഘടനകളുടെ അപേക്ഷ എല്ലാ വര്‍ഷവും എന്നതിനു പകരം അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ശിപാര്‍ശ ചെയ്യുകയുള്ളൂയെന്ന തീരുമാനം ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് മാര്‍ച്ച് 10ന് ചേര്‍ന്ന യോഗത്തില്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, അക്കാദമി ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ കലാപ്രവര്‍ത്തകര്‍ക്കും സമിതികള്‍ക്കും തലവേദനയാവുകയാണ്.  

കഥകളി ആചാര്യനും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായ കലാമണ്ഡലം പത്മനാഭന്‍ നായര്‍ സ്മാരക ട്രസ്റ്റിന്റെ അപേക്ഷ പരിശോധിക്കാന്‍ അക്കാദമി സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം ഒരു നിര്‍വാഹകസമിതി അംഗത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കലാമണ്ഡലം പത്മനാഭന്‍ നായര്‍ എന്ന ഒരു വ്യക്തി ഉണ്ടായിരുന്നോ എന്നും അദ്ദേഹത്തിന്റെ പേരില്‍ ഒരു ട്രസ്റ്റ് ഉണ്ടോ എന്നുമാണ് അന്വേഷിക്കുന്നത്. 2009ല്‍ രജിസ്റ്റര്‍ ചെയ്ത കലാമണ്ഡലം പത്മനാഭന്‍ നായര്‍ സ്മാരക ട്രസ്റ്റിന് നേരത്തെ തന്നെ കേരള സംഗീത നാടക അക്കാദമി അംഗീകാരമുള്ളപ്പോഴാണ് ഈ പ്രഹസനം.  

അതേസമയം ഈ പരിശോധന അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളുടെ ജോലിയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പരിശോധനയ്‌ക്ക് യാത്രാച്ചെലവ്, അലവന്‍സുകള്‍ അടക്കം അഴിമതിക്കുള്ള പല വഴികളാണ് ഇതിലൂടെ തുറക്കുന്നത്. ഈ മാര്‍ച്ച് 31 വരെയേ ഒപ്പിടൂ എന്നതാണ് മറ്റൊരു നിബന്ധന. ഒട്ടുമിക്ക കലാസമിതികളും തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള അപേക്ഷയാണ് സാധാരണ നല്‍കുന്നത്.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം എല്ലാവര്‍ഷവും നല്‍കുന്ന ഗ്രാന്റിന് കേരളത്തില്‍ നിന്നുള്ള കലാസമിതികള്‍ ഇനിമുതല്‍ അപേക്ഷ അയക്കേണ്ടതില്ല എന്നതാണ് കേരള സംഗീതനാടക അക്കാദമി അധികൃതരുടെ ലക്ഷ്യം. സാങ്കേതികമായി അപേക്ഷിക്കാനുള്ള അവസരം ഉണ്ടെങ്കിലും, പരിശോധനയും കഴിഞ്ഞ് ശിപാര്‍ശ സമര്‍പ്പിച്ച് സെക്രട്ടറി ഒപ്പിടുമ്പോഴേക്കും മാസങ്ങള്‍ കഴിയും. നാഥനില്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ അക്കാദമിയില്‍. ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കാണ് ഇപ്പോള്‍ അക്കാദമി സെക്രട്ടറിയുടെ താത്കാലിക ചുമതല.

Tags: keralaMusicനാടകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.