Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യോഗിക്ക് കഷ്ടകാലം വരുമെന്ന് കരുതി പച്ചപ്പ് തേടിപ്പോയവരെല്ലാം തോറ്റമ്പി; സ്വാമി മൗര്യ പ്രസാദ് തോറ്റത് 45,000 വോട്ടുകള്‍ക്ക്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗിയുടെ കാല് വാരി വീഴ്‌ത്താന്‍ ശ്രമിച്ച ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യ മുതല്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയ അഞ്ച് പേര്‍ക്കും തോല്‍വി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 06:35 pm IST
in World

ലഖ്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗിയുടെ കാല് വാരി വീഴ്‌ത്താന്‍ ശ്രമിച്ച ഒബിസി നേതാവ് സ്വാമി പ്രസാദ് മൗര്യ മുതല്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോയ അഞ്ച് പേര്‍ക്കും തോല്‍വി. സ്വാമി പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ള ഒബിസി നേതാക്കള്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് പുറത്തുപോയതോടെ യാദവുകളല്ലാത്ത ഒബിസി വോട്ടര്‍മാര്‍ക്കിടയില്‍ സമാജ് വാദി പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം  ഉണ്ടാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇത് സംഭവിച്ചില്ല. യാദവുകളല്ലാത്ത ഒബിസി വോട്ടര്‍മാര്‍ ബിജെപിയെ കൈവിട്ടില്ല.  

യുപിയില്‍ വോട്ടിംഗ് തുടങ്ങുന്നതിന് അല്‍പം മുമ്പാണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട് യോഗി മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്നു സ്വാമി പ്രസാദ് മൗര്യ സമാജ് വാദിയില്‍ ചേര്‍ന്നത്. ഒബിസിവിഭാഗക്കാരനായ ഇദ്ദേഹത്തിന്റെ വരവ് ഒബിസി വോട്ടുകളില്‍ കണ്ണുവെച്ച അഖിലേഷ് യാദവിന് ഏറെ ഗുണമാകുമെന്നും വിലയിരുത്തലുണ്ടായി. അന്ന് മാധ്യമങ്ങള്‍ യോഗിയുടെ പരാജയം പ്രവചിച്ച് ഉറഞ്ഞുതുള്ളി. ഫാസില്‍ നഗറില്‍ സ്ഥാനാര്‍ത്ഥിയായ സ്വാമി പ്രസാദ് മൗര്യ പക്ഷെ ബിജെപിയുടെ സുരേന്ദ്ര കുമാര്‍ കുഷ് വാഹയോടെ 45,000 വോട്ടുകള്‍ക്കാണ് തോറ്റത്.

യോഗി മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയായിരുന്ന ധരം സിങ്ങ് സെയ്‌നിയായിരുന്നു ബിജെപി വിട്ട് സമാജ് വാദിയില്‍ ചേര്‍ന്ന മറ്റൊരാള്‍. നകൂരില്‍ മത്സരിച്ച ധരം സിങ് ബിജെപിയുടെ മുകേഷ് ചൗധരിയോട് 315 വോട്ടുകള്‍ക്ക് തോറ്റു. ബിജെപിയില്‍ നിന്നും സമാജ് വാദിയിലേക്ക് പോയ മാധുരി വര്‍മ്മ എന്ന എംഎല്‍എ ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാദള്‍ (സോനെലാല്‍) സ്ഥാനാര്‍ത്ഥി രാം നിവാസ് വര്‍മ്മയോട് 12,184 വോട്ടുകള്‍ക്കാണ് തോറ്റത്.

യോഗിയെ വിട്ട് പോയ മറ്റ് രണ്ട് ബിജെപി എംഎല്‍എമാരായ റോഷന്‍ ലാല്‍ വര്‍മ്മ തില്‍ഹാറിലും ബ്രിജേഷ് കുമാര്‍ പ്രജാപതി തിണ്ട്വാരിയിലും തോറ്റു. ദിഗ് വിജയ് നാരായണന്‍ ഖലിലാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥി അങ്കുര്‍ തിവാരിയോട് തോറ്റു.

Tags: electionsupസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്യുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022സ്വാമിപ്രസാദ് മൗര്യബിജെപി വീണ്ടുംyogiയോഗി വീണ്ടുംയോഗി ആദിത്യനാഥ്കാല് മാറികള്‍ഉത്തര്‍പ്രദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊടുങ്കാറ്റുണ്ടായാലും വൈദ്യുതി ഉടൻ പുനസ്ഥാപിക്കണം ; ഇല്ലെങ്കിൽ നടപടിയെന്ന് യോഗി ; 2027 ലും യോഗി തന്നെയെന്ന് പ്രദീപ് ഗുപ്ത പറയാൻ കാരണമിതൊക്കെയാണ്

India

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

India

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

India

റോഡിൽ നിസ്ക്കരിച്ചാൽ അതിന്റെ അനന്തരഫലങ്ങളും നേരിടാൻ തയ്യാറാകണം ; ഗതാഗതം തടഞ്ഞ് നിസ്ക്കരിക്കാൻ ആർക്കാണ് അധികാരമെന്ന് യോഗി

India

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.