Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കീവിന് വടക്ക് ഷെല്ലാക്രമണത്തില്‍ സൈനിക വിമാന നിര്‍മ്മാണക്കമ്പനി തകര്‍ന്നു; റഷ്യ സഹായം ചോദിച്ചുവെന്നത് യുഎസിന്റെ നുണപ്രചാരണമെന്ന് ചൈന

കീവിന് വടക്കുള്ള ഒരു ബഹുനിലക്കെട്ടിടത്തതിന് നേരെ നടന്ന റഷ്യയുടെ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇവിടെ ആന്‍റൊനൊവ് സീരിയല്‍ പ്രൊഡക്ഷന്‍ പ്ലാന്‍റ് എന്ന സൈനിക വിമാനനിര്‍മ്മാണക്കമ്പനി തകര്‍ന്നു.

Janmabhumi Online by Janmabhumi Online
Mar 14, 2022, 04:48 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കീവ്: കീവിന് വടക്കുള്ള ഒരു ബഹുനിലക്കെട്ടിടത്തതിന് നേരെ നടന്ന റഷ്യയുടെ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇവിടെ ആന്‍റൊനൊവ് സീരിയല്‍ പ്രൊഡക്ഷന്‍ പ്ലാന്‍റ് എന്ന സൈനിക വിമാനനിര്‍മ്മാണക്കമ്പനി തകര്‍ന്നു.

അതേ സമയം, മരിയുപോളില്‍ ശക്തമായ ഷെല്ലാക്രമണം റഷ്യ തുടരുകയാണ്. ഇവിടെ മരിച്ചവരുടെ എണ്ണം 2500 ആയെന്ന് ഉക്രൈന്‍ സര്‍ക്കാര്‍ പറഞ്ഞു. കീവില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പറയുന്നു. റഷ്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് നേരെയും ക്രൂസ് മിസൈലുകള്‍ക്ക് നേരെ ഉക്രൈന്‍ വ്യോമപ്രതിരോധ സേന തൊടുത്ത മിസൈലുകള്‍ ആകാം സ്ഫോടനങ്ങളുണ്ടാക്കിയതെന്ന് പറയുന്നു.

ചൈനയോട് റഷ്യ സാമ്പത്തിക സഹായവും ആയുധസഹായവും ചോദിച്ചു എന്നത് അമേരിക്ക നടത്തുന്ന നുണപ്രചാരണമാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. ‘ഉക്രൈന്‍ പ്രശ്‌നത്തില്‍ ദുരുദ്ദേശ്യത്തോടെ യുഎസ് തുടര്‍ച്ചയായി ചൈനയ്‌ക്കെതിരെ നുണപ്രചാരണം നടത്തുകയാണ്. സമാധാന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാന്‍ ക്രിയാത്മക സഹകരണമാണ് ചൈന നല്‍കുന്നത്’- ഷാവോ ലിജിയന്‍ പറഞ്ഞു.

 പോളണ്ട്, റൊമാനിയ, സ്ലൊവാക്യ എന്നീ  ഉക്രൈന്റെ അതിര്‍ത്തി രാഷ്‌ട്രങ്ങള്‍ വഴി ഉക്രൈനിലേക്ക് ഒഴുകുന്ന ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹായങ്ങളും നിര്‍ത്താന്‍ റഷ്യ ശ്രമിക്കുന്നതായി പറയുന്നു. ഇതാണ് ഉക്രൈന്റെ ചെറുത്തുനില്‍പ് വീര്യം കുറയ്‌ക്കാനുള്ള മാര്‍ഗ്ഗമെന്നാണ് റഷ്യയുടെ കണ്ടെത്തല്‍. 

റഷ്യയുടെ ഉക്രൈനും തമ്മിലുള്ള നാലാം റൗണ്ട് സമാധാനചര്‍ച്ച തിങ്കളാഴ്ച തുടങ്ങും. ചില സമാധാനനീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷ ഉക്രൈന്‍ പ്രകടിപ്പിക്കുന്നു. 

ക്രൈമിയയില്‍ നിന്നും ഡോണ്‍ബാസിലേക്ക് റഷ്യ ഒരു കരമാര്‍ഗ്ഗ പ്രവേശനഇടനാഴി തുറന്നതായി റഷ്യ അവകാശപ്പെട്ടു. ക്രൈമിയയിലെ ഉപപ്രധാനമന്ത്രി ജ്യോര്‍ജ്ജി മുറാഡൊവ് ആണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ ക്രൈമിയയില്‍ നിന്നും മരിയുപോളിലേക്ക് എളുപ്പം പ്രവേശിക്കാനാകും. ഇതോടെ ഡൊണെസ്‌കിലെ റഷ്യന്‍ വിമതര്‍ക്ക് ആയുധമെത്തിക്കാന്‍ എളുപ്പമാകും. ഒപ്പം അസൊവ് കടലിലൂടെ പ്രധാന തുറമുഖങ്ങളിലേക്ക് പടയും പടക്കോപ്പുകളും എത്തിക്കാനാവും.

യുദ്ധം തുടങ്ങിയ ശേഷം ഏകദേശം 25 ലക്ഷം ഉക്രൈന്‍കാര്‍ രാജ്യംവിട്ടോടിപ്പോയതായി പറയുന്നു. ഇവര്‍ പോളണ്ട്, ഹംഗറി, റൊമാനിയ, മോള്‍ഡോവ എന്നിവിടങ്ങളില്‍ അഭയം തേടിയിട്ടുണ്ട്. ഇതിന് പുറമെ യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മി, ആസ്ത്രിയ, ക്രോയേഷ്യ, എസ്‌റ്റോണിയ, ഗ്രീസ്, അയര്‍ലാന്‍റ്, ഇറ്റലി, ലിത്വാനിയ, നെതര്‍ലാന്‍റ്സ്, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നിവിടങ്ങളിലും അഭയം തേടിയിട്ടുണ്ട്.

Tags: കീവ്ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിമരിയുപോള്‍റഷ്യആന്‍റൊനോവ് കമ്പനിറിപ്പോര്‍ട്ട്പുടിനെ തടയൂchinaറഷ്യയെ തടയൂയുഎസ്militaryപുടിന്‍സെലെന്‍സ്കിVladimir Putin
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

India

കണ്ണിമവെട്ടുന്ന സമയം കൊണ്ട് പാകിസ്ഥാന്റെ ആണവകേന്ദ്രം കിരാന കുന്നുകൾ ഭസ്മമാകും : ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ അഗ്നി -V ഒരുക്കാൻ ഇന്ത്യ

India

പാകിസ്ഥാനെ സഹായിച്ച് കഴിഞ്ഞു , ഇനി ഇറാൻ : ആയുധം നൽകി ഇറാനെ സഹായിക്കാൻ ഒരുങ്ങി ചൈന

World

അധികാരങ്ങളെല്ലാം സൈന്യത്തിന് കൈമാറി ഖമനായി ബങ്കറിൽ ഒളിച്ചെന്ന് റിപ്പോർട്ട് : അടുപ്പക്കാരെ തെരഞ്ഞുപിടിച്ച് വധിച്ച് ഇസ്രായേൽ

World

തനിക്കെതിരെ ആരുവന്നാലും വെട്ടിനിരത്തും , ഷി ജിൻപിങ്ങിന്റെ നടപടിയിൽ സൈനികർക്ക് ആശങ്ക ; നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരെ കാണാതായി

പുതിയ വാര്‍ത്തകള്‍

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies