Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്: നെഹ്‌റു കുടുംബത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പരാജയം, നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കി മുതിര്‍ന്ന നേതാക്കള്‍

നെഹ്‌റു കുടുംബമാണ് വര്‍ഷങ്ങളായി പാര്‍ട്ടി തലപ്പത്തുള്ളത്. തുടര്‍ച്ചയായി കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങാന്‍ തുടങ്ങിയതോടെയാണ് നെഹ്‌റു കുടുംബത്തെ ഒഴിവാക്കി പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്ന ആവശ്യവുമായി നേതാക്കള്‍ രംഗത്ത് എത്തിയത്.

Janmabhumi Online by Janmabhumi Online
Mar 12, 2022, 11:32 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയങ്ങള്‍ക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍. തെരഞ്ഞെടുപ്പുകളില്‍ നെഹ്‌റു കുടുംബം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെല്ലാം പരാജയപ്പെട്ടു. നേതൃത്വം മാറണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ആവശ്യപ്പെട്ടു.  

കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദര്‍ സിങ് ഹൂഡ, മനീഷ് തിവാരി എന്നിങ്ങനെ 23ഓളം മുതിര്‍ന്ന നേതാക്കള്‍ ഗുലാംനബി ആസാദിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഒത്തു കൂടിയിരുന്നു. ഈ യോഗത്തിലാണ് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നെഹ്‌റുകുടുംബാംഗങ്ങള്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്നതാണ് നിലവിലെ ആവശ്യം.  

കോണ്‍ഗ്രസ്സില്‍ നേതൃമാറ്റം വേണമെന്ന് ഇതിന് മുമ്പും ആവശ്യം ഉയര്‍ന്നിരുന്നു. നെഹ്‌റു കുടുംബമാണ് വര്‍ഷങ്ങളായി പാര്‍ട്ടി തലപ്പത്തുള്ളത്. തുടര്‍ച്ചയായി കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങാന്‍ തുടങ്ങിയതോടെയാണ് നെഹ്‌റു കുടുംബത്തെ ഒഴിവാക്കി പുതിയ നേതൃത്വത്തെ കൊണ്ടുവരണമെന്ന ആവശ്യവുമായി നേതാക്കള്‍ രംഗത്ത് എത്തിയത്. നേതൃമാറ്റം ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ രംഗത്ത് എത്തിയെങ്കിലും പ്രവര്‍ത്തക സമിതി ചേരുന്നതില്‍ ഹൈക്കമാന്‍ഡ് മൗനത്തിലാണ്.  

അതേസമയം നെഹ്‌റു കുടുംബാംഗങ്ങള്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നിന്നാല്‍ അവരോട് വിധേയത്വമുള്ള രാജസ്ഥാന്‍ മുഖ്യമന്ത്രി അഛശോക് ഗേഹ്‌ലോട്ടിനെ ആസ്ഥാനത്തേയ്്ക്ക് കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ഒപ്പം മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനുമാണ് നെഹ്‌റു കുടുംബത്തിന്റെ ആലോചന.  

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അടിമുടി മാറ്റം വരുത്തണമെന്നതാണ് കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ ആവശ്യം. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ തോല്‍വിയില്‍ കെ.സി. വേണുഗോപാലിനെതിരെ നിലപാട് ശക്തമാക്കാനും മുതിര്‍ന്ന നേതാക്കള്‍ തീരുാനിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഏകപക്ഷീയമായാണ് തെരഞ്ഞെടുത്തത്. പ്രചാരണങ്ങളിലും വീഴ്ചപറ്റിയെന്നും മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തി.  

Tags: പാര്‍ട്ടിഗുലാം നബി ആസാദ്കപില്‍ സിബല്‍ആനന്ദ് ശര്‍മജി-23ഭൂപീന്ദര്‍ സിംഗ് ഹൂഡമനീഷ് തീവാരി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ന്യൂസ് ക്ലിക്ക് എന്ന ഇന്ത്യാവിരുദ്ധ ഓണ്‍ലൈന്‍ സൈറ്റില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണം മുടക്കിയതില്‍ കോണ‍്ഗ്രസിന് ബന്ധം:അനുരാഗ് താക്കൂര്‍

India

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: എതിര്‍ക്കുന്നത് കശ്മീരിനെ അറിയാത്തവര്‍: ഗുലാം നബി

Kerala

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തി; പാനൂരില്‍ അനുഭാവികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

World

യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്‍ധന്‍ സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്‍

Kerala

‘ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാം, വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയര്‍ച്ചയുണ്ടാകും’; സിപിഎം നേതാവ് ലൈംഗികാധിക്ഷേപം നടത്തിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കരുവാറ്റയില്‍ 2 സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

രണ്ട് വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാറുണ്ടായതിനെ തുടര്‍ന്ന് ഏഴ് വര്‍ഷമായി മൂത്രമൊഴിക്കാതെ ജീവിക്കേണ്ടി വന്ന ഓസ്കര്‍ ലാറെന്‍സര്‍. ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ രണ്ട് വൃക്കകളും മൂത്രസഞ്ചിയും  വിജയകരമായി തുന്നിപ്പിടിപ്പിച്ചു (ഇടത്ത്)

ലോകത്ത് ആദ്യമായി മൂത്രസഞ്ചി തുന്നിപ്പിടിപ്പിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം മൂത്രമൊഴിച്ച് ഓസ്കര്‍ ലാറെന്‍സര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies