Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏലാകളില്‍ ചെളിയെടുപ്പിനെതിരെ നടപടി; ശൂരനാട്ട് 31 വള്ളങ്ങള്‍ പിടിച്ചെടുത്തു

ഒരു കാലത്ത് സമൃദ്ധമായി ഇരുപ്പൂ നെല്‍കൃഷി നടന്നിരുന്ന പുഞ്ച ഇന്ന് ചെളിയെടുപ്പ് മാഫിയാസംഘങ്ങളുടെ പിടിയിലാണ്. ഇഷ്ടിക ചൂളക്ക് വില്‍ക്കാന്‍ പാകത്തിനുള്ള ചെളി നിറഞ്ഞതാണ് പുഞ്ചപ്പാടം.

Janmabhumi Online by Janmabhumi Online
Mar 8, 2022, 04:31 pm IST
in Kollam
പുഞ്ചയില്‍ നിന്നും പിടിച്ചെടുത്ത വള്ളങ്ങള്‍ ഉദ്യോഗസ്ഥര്‍ ചങ്ങലയിട്ട് ബന്ധിക്കുന്നു. പുഞ്ചയില്‍ ആറ് ഇടങ്ങളിലായാണ് വള്ളങ്ങള്‍ പൂട്ടിയത്.

പുഞ്ചയില്‍ നിന്നും പിടിച്ചെടുത്ത വള്ളങ്ങള്‍ ഉദ്യോഗസ്ഥര്‍ ചങ്ങലയിട്ട് ബന്ധിക്കുന്നു. പുഞ്ചയില്‍ ആറ് ഇടങ്ങളിലായാണ് വള്ളങ്ങള്‍ പൂട്ടിയത്.

FacebookTwitterWhatsAppTelegramLinkedinEmail

ശാസ്താംകോട്ട: കൊല്ലം ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന ശൂരനാട്ടെ ഏലാകളില്‍ പരിസ്ഥിതിഘടനയെ തകിടം മറിക്കുന്ന തരത്തില്‍ ആഴത്തിലുള്ള ചെളിയെടുപ്പ് വ്യാപകം. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് റവന്യു വകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ റെയിഡില്‍ ചെളി കടത്താന്‍ ഉപയോഗിച്ച 31 വള്ളങ്ങള്‍ പിടിച്ചെടുത്തു. വില്‍പ്പനക്കായി വാരിക്കൂട്ടിയിരുന്ന ലോഡുകണക്കിന് ചെളിയും കണ്ടുകെട്ടി.

 കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കുന്നത്തൂര്‍ തഹസില്‍ദാര്‍ എം.നിസ്സാം, ശൂരനാട് എസ്‌ഐ സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍  പന്ത്രണ്ട് മുറി, പുലിക്കുളം പ്രദേശത്തെ മണലില്‍ പുഞ്ചയില്‍ വ്യാപക റയിഡ് നടന്നത്. ഒരു കാലത്ത് സമൃദ്ധമായി ഇരുപ്പൂ നെല്‍കൃഷി നടന്നിരുന്ന പുഞ്ച ഇന്ന് ചെളിയെടുപ്പ് മാഫിയാസംഘങ്ങളുടെ പിടിയിലാണ്. ഇഷ്ടിക ചൂളക്ക് വില്‍ക്കാന്‍ പാകത്തിനുള്ള ചെളി നിറഞ്ഞതാണ് പുഞ്ചപ്പാടം. ഇഷ്ടികവിപണിയില്‍ ചെളിയുടെ വന്‍ ഡിമാന്റ് മുന്നില്‍ കണ്ട് ചൂള ഉടമകളും ഇടനിലക്കാരും വ്യാപകമായി പാടങ്ങള്‍ വാങ്ങിക്കൂട്ടി. തുടര്‍ന്നാണ് ചെളി എടുപ്പ് തുടങ്ങിയത്. തുടര്‍ന്ന് പാടം തുരന്ന് അഴത്തില്‍ ചെളിയെടുക്കാന്‍ തുടങ്ങി. ഇതോടെ പുതിയ ഇഷ്ടിക കമ്പനികളും പുഞ്ചയുടെ തീരങ്ങളില്‍ തുടങ്ങി.

ആദായവിലയില്‍ ആവശ്യത്തിന് ചെളി ലഭിക്കാന്‍ തുടങ്ങിയതോടെ ചൂള ഉടമകള്‍ക്ക് ചാകരയായി. പള്ളിക്കലാറിന്റെ തീരത്തുള്ള മണലില്‍ പുഞ്ചയില്‍ നിന്നും ആഴത്തിലുള്ള ചെളിയെടുപ്പ് വ്യാപകമായതോടെ പരിസ്ഥിതി ഘടന താറുമാറായി. മഴക്കാലത്ത് ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ജലം തീരത്തുള്ള പുഞ്ചയിലേക്ക് ഇരച്ചു കയറും. തീരപ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാകും. ജനങ്ങളുടെ വ്യാപക പരാതിയെ തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ പോലീസ്, റവന്യു സംഘം ഇവിടെ റെയിഡിനെത്തിയത്.

നാട്ടുകാരുടെ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ രാത്രി കാലങ്ങളിലാണ് ചെളി എടുപ്പ് നടക്കുന്നത്. പുലര്‍ച്ചെ അവസാനിക്കും. ഇന്നലെ നടന്ന റെയിഡില്‍ പിടിച്ചെടുത്ത വള്ളങ്ങള്‍ റവന്യു ഉദ്യോഗസ്ഥര്‍ തന്നെ ചങ്ങലയിട്ട് പൂട്ടി. തഹസില്‍ദാരെയും എസ്‌ഐയെ കൂടാതെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയകൃഷ്ണന്‍, ശൂരനാട് വടക്ക് വില്ലേജ് ഓഫീസര്‍ മിനി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയിഡ്.

Tags: paddy fieldSooranadu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇല്ലം നിറക്കായി ആലാട്ട് കൃഷിയിടത്തില്‍ വിരിയുന്നു പൊന്‍ കതിര്‍ക്കറ്റകള്‍; ഗുരുവായൂരിലടക്കം 500 ലധികം ക്ഷേത്രങ്ങളിലേക്ക് ഈ കറ്റകളെത്തും

Kerala

മടുത്തു ഇനി തുടരാനാകില്ല; നെല്‍ വയലുകള്‍ തരിശിടാന്‍ അനുവദിക്കണം, സംഭരിച്ച നെല്ലിന്റെ വില നൽകിയില്ല, കൃഷിമന്ത്രിക്ക് കത്തയച്ച് കര്‍ഷകര്‍

1)കോട്ടപ്പുറത്തെ പാടശേഖരത്തിലെ മാലിന്യനിക്ഷേപം. 2) പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകാന്‍ വന്ന വാഹനം നാട്ടുകാര്‍ തടഞ്ഞപ്പോള്‍
Thiruvananthapuram

നിരോധിത തീവ്രവാദ സംഘടനയുടെ സാന്നിധ്യം; തിരുവനന്തപുരത്ത് അനധികൃതമായി നിലം നികത്തുന്നു; നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്

Kerala

ഗ്രാമത്തിലെ ക്ലബ് പ്രവര്‍ത്തകര്‍ കൈകോര്‍ത്തു; ചാത്തന്നൂര്‍ നടയ്‌ക്കല്‍ ഏല വീണ്ടും കതിരണിയാന്‍ ഒരുങ്ങുന്നു

Palakkad

കതിര് വന്ന നെല്‍പ്പാടങ്ങളില്‍ മുഞ്ഞബാധ രൂക്ഷം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies