Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അടല്‍ജിയുടെ നിഴലായി ആറുപതിറ്റാണ്ട്

അടല്‍ജിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ ആറാം നമ്പര്‍ ബംഗ്ലാവിലെ സജീവ സാന്നിധ്യമായിരുന്നു ശിവകുമാര്‍. രാജസ്ഥാന്‍കാരുടെ മീശയുടെ ഭംഗി ശിവകുമാര്‍ കാത്തുസൂക്ഷിച്ചു. പുറമേ കാണുന്ന ഗൗരവം പെരുമാറ്റത്തിലില്ല. അടല്‍ജിക്കുറിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ ശിവകുമാറിനെക്കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയിരുന്നു.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Mar 7, 2022, 05:57 am IST
in Article
ശിവകുമാര്‍ പരീഖ് അടല്‍ബിഹാരി വാജ്‌പേയിക്കൊപ്പം

ശിവകുമാര്‍ പരീഖ് അടല്‍ബിഹാരി വാജ്‌പേയിക്കൊപ്പം

ദീനദയാല്‍ ഉപാധ്യായയുടെ (1968ല്‍) മരണം സൃഷ്ടിച്ച ആശങ്കകളില്‍ അടല്‍ ബിഹാരി വാജ്പേയിയുടെ സുരക്ഷയ്‌ക്കായി ഒപ്പം കൂടിയതാണ് ശിവകുമാര്‍ പരീഖ്. ഒടുവില്‍ ആറുപതിറ്റാണ്ട് ചുമതല നിര്‍വഹിച്ച് 2018ല്‍ അടല്‍ജി യാത്രയായപ്പോള്‍ മാത്രമാണ് ശിവകുമാര്‍ജി വിശ്രമജീവിതം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് മുതല്‍ പ്രധാനമന്ത്രി വരെയായ വാജ്പേയിയെ അടുത്തു നിന്നുകണ്ടു. ലോകപ്രസിദ്ധ വാഗ്മിയായ അടല്‍ജിയെയും ഒടുവില്‍ മറവിയുടെ ആഴക്കയങ്ങളിലേക്ക് പോയ അടല്‍ജിയെയും ഒരേപോലെ ഒരേ കരുതലോടെ പരിചരിച്ചു. ആര്‍എസ്എസ് ഏല്‍പ്പിച്ച ദൗത്യമായിരുന്നു അടല്‍ജിക്കൊപ്പമുള്ള ജീവിതമെന്ന് ശിവകുമാര്‍ജി പറയുമായിരുന്നു.

അടല്‍ജിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ ആറാം നമ്പര്‍ ബംഗ്ലാവിലെ സജീവ സാന്നിധ്യമായിരുന്നു ശിവകുമാര്‍. രാജസ്ഥാന്‍കാരുടെ മീശയുടെ ഭംഗി ശിവകുമാര്‍ കാത്തുസൂക്ഷിച്ചു. പുറമേ കാണുന്ന ഗൗരവം പെരുമാറ്റത്തിലില്ല. അടല്‍ജിക്കുറിച്ച് ജന്മഭൂമി പുറത്തിറക്കിയ  പ്രത്യേക പതിപ്പില്‍ ശിവകുമാറിനെക്കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയിരുന്നു. അതു തയാറാക്കാന്‍ ശിവകുമാറുമായി സംസാരിച്ചതും അടല്‍ജിയുടെ വീട്ടില്‍വെച്ചു തന്നെ. അന്ന് രോഗബാധിതനായി വിശ്രമിക്കുകയായിരുന്ന അടല്‍ജിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പാദങ്ങളില്‍ തൊട്ടുവണങ്ങാനുള്ള അവസരം ശിവകുമാര്‍ ഒരുക്കിയതോര്‍ക്കുന്നു.  

 ഡിഫന്‍സ് കോളനിയിലെ വീട്ടിലേക്ക് വിളിച്ച് ആല്‍ബത്തില്‍ നിന്ന് അടല്‍ജിക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുമതി നല്‍കി. അവയില്‍ പലതും ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പിലും ഇടം പിടിച്ചു. പതിറ്റാണ്ടുകള്‍ അടുത്തുനിന്നു കണ്ട അടല്‍ജിയെന്ന വ്യക്തിത്വത്തെ ശിവകുമാര്‍ ആരാധനയോടെയും ബഹുമാനത്തോടെയുമാണ് വിശദീകരിച്ചത്. ആറുപതിറ്റാണ്ട് വാജ്പേയിയുടെ വിശ്വസ്തനായി തുടര്‍ന്നത് എങ്ങിനെയെന്ന് ഓരോ വാക്കുകളും ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു.

Tags: അടല്‍ ബിഹാരി വാജ്പേയ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

ജനസംഘത്തിന്റെ കാണ്‍പൂര്‍ സമ്മേളനത്തില്‍ വാജ്‌പേയി, അദ്വാനി, പരമേശ്വര്‍ജി, ലേഖകന്‍ തുടങ്ങിയവര്‍
Varadyam

അടല്‍ജിയെക്കുറിച്ച് ഒരു പുസ്തകം

Main Article

ബഹിരാകാശ പര്യവേക്ഷണം മുതല്‍ ഇവി വരെ: സാങ്കേതിക മേഖലയില്‍ മികച്ച പ്രകടനവുമായി ഭാരതം

India

എല്ലാ വെല്ലുവിളികളെയും നേര്‍ക്കുനേര്‍നിന്ന് ചോദ്യം ചെയ്ത ഭരണാധികാരി; അടല്‍ജിയുടെ നയതന്ത്രവിജയങ്ങള്‍ സമാനതകളില്ലാത്തതെന്ന് എസ്. ജയശങ്കര്‍

India

കണക്കിന് കിട്ടിയപ്പോള്‍ ഗൗരവ് പന്തി പഠിച്ചു ; വാജ്പേയിയെ ബ്രിട്ടീഷ് ചാരനെന്ന് വിളിച്ച ട്വീറ്റ് കോണ്‍ഗ്രസ് നേതാവ് പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.