Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സാരിയും പൊട്ടും അണിഞ്ഞ് പത്രപ്രവര്‍ത്തക റുബിക ലിയാഖത്; ഹിജാബ് ധരിയ്‌ക്കാത്തതിന് റുബികയ്‌ക്കെതിരെ തിരിഞ്ഞ് തീവ്ര ഇസ്ലാം വാദികള്‍

സാരിയും പൊട്ടുമണിഞ്ഞ് കാറോടിക്കുന്ന ചിത്രം പങ്കുവെച്ച പത്രപ്രവര്‍ത്തക റുബിക ലിഖായതിന് നേരെ തീവ്ര ഇസ്ലാംവാദികളുടെ സൈബര്‍ ആക്രമണം.

Janmabhumi Online by Janmabhumi Online
Mar 6, 2022, 05:20 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി; സാരിയും പൊട്ടുമണിഞ്ഞ് കാറോടിക്കുന്ന ചിത്രം പങ്കുവെച്ച പത്രപ്രവര്‍ത്തക റുബിക ലിഖായതിന് നേരെ തീവ്ര ഇസ്ലാംവാദികളുടെ സൈബര്‍ ആക്രമണം.

അണിഞ്ഞൊരുങ്ങിയ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ഡ്രൈവര്‍ സീറ്റില്‍ ഇരിക്കാന്‍ പാടില്ല എന്ന് ആളുകള്‍ വിചാരിക്കുന്നത് എന്തുകൊണ്ട്? നിങ്ങള്‍ അണിഞ്ഞൊരുങ്ങിയാലും ഇല്ലെങ്കിലും സ്റ്റിയറിംഗ് നിങ്ങളുടെ കൈകളില്‍ ഭദ്രമായിരിക്കും’ – റുബിക ലിയാഖത്ത് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവെച്ച ടീറ്റാണിത്.  മുടിയില്‍ മുല്ലപ്പൂവും നെറ്റിയില്‍ പൊട്ടും സാരിയും അണിഞ്ഞ് കാറോടിക്കുന്ന സ്വന്തം ഫോട്ടോയും റുബിക ലിയാഖത് ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

ഉടനെ തീവ്രഇസ്ലാംവാദികള്‍ റുബികയ്‌ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങി. ഇസ്ലാം വിരുദ്ധ വേഷം ധരി്ച്ചതിനാണ് ഒട്ടേറെപ്പേര്‍ റുബികയെ വിമര്‍ശിച്ചത്. എന്തുകൊണ്ട് ഹിജാബ് ധരിച്ചില്ല എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. നേരത്തെ ഹിജാബ് വിവാദമുണ്ടായപ്പോള്‍ അതിനെ എതിര്‍ത്ത പത്രപ്രവര്‍ത്തക കൂടിയാണ് റുബിക ലിയാഖത്. സ്‌കൂളുകളില്‍ യൂണിഫോമാണ് ധരിയ്‌ക്കേണ്ടതെന്നും അതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നുമുള്ള അഭിപ്രായക്കാരിയാണ് റുബിക ലിയാഖത്.

‘സാരിയില്‍ നിങ്ങള്‍ കൂളാണ്. പക്ഷെ സാരിയില്‍ നിങ്ങളെ ഒതു തോന്ന്യാസിയെപ്പോലെ തോന്നിക്കും. നിങ്ങള്‍ നിങ്ങളുടെ താല്‍പര്യമനുസരിച്ച് സാരിയണിഞ്ഞു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് ഹിജാബ് ധരിക്കാന്‍ കഴിയുന്നില്ല.’- ഇതായിരുന്നു ഫിറോസ് ഖാന്‍ എന്നയാളുടെ പ്രതികരണം.

‘നിങ്ങള്‍ക്ക് മേക്കപ്പണിഞ്ഞ് കാര്‍ ഓടിക്കാം. പക്ഷെ നിങ്ങള്‍ക്ക് ഹിജാബ് അണിഞ്ഞ് പഠിക്കാന്‍ കഴിയില്ല’- മറ്റൊരു ഇസ്ലാമിസ്റ്റ് പറയുന്നു. ഹിജാബിന്റെ പേരില്‍ ഒരു ആള്‍ക്കൂട്ട ഉന്മാദം സൃഷ്ടിക്കാന്‍ ഇസ്ലാമിസ്‌ററുകള്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് റുബിക ലിയാഖതിനെതിരായ സൈബര്‍ ആക്രമണം.

Tags: Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംwomen empowermentislamistsമാധ്യമപ്രവര്‍ത്തകര്‍കര്‍ണ്ണാടക ഹിജാബ് വിവാദംഹിജാബ് അനുകൂല റാലിഹിജാബ് നിരോധനംറുബിക ലിയാഖത്ഐഎസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

Kerala

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ശില്‍പശാലയുടെ സംസ്ഥാന ഉദ്ഘാടനം ബാന്‍സുരി സ്വരാജ് എംപി തൃശൂരില്‍ നിര്‍വഹിക്കുന്നു
India

അഹല്യബായ് സ്ത്രീശാക്തീകരണത്തിന്റെ മാതൃക: ബാന്‍സുരി സ്വരാജ്

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

പുതിയ വാര്‍ത്തകള്‍

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന നിരുത്തരവാദപമായ പ്രസ്താവനയുമായി കെ.സി. വേണുഗോപാല്‍

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

ആംബുലന്‍സിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് പിഴ ചുമത്തി പൊലീസ്

ഭൂമി തരംമാറ്റല്‍ സുഗമമാക്കാന്‍ മാര്‍ഗരേഖയുമായി സര്‍ക്കാര്‍

കേരള സര്‍വകലാശാലയെ ചില ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് വി സി ഡോ .മോഹന്‍ കുന്നുമ്മല്‍, ഗവര്‍ണറെ കാര്യങ്ങള്‍ ധരിപ്പിച്ചു

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies