Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തച്ചന്മാര്‍ ‘ഊട്ടിയ’ തച്ചോട്ടുകാവ്

പട്ടണമധ്യത്തില്‍ പച്ചപ്പിന്റെ ഊഷ്മളതയും ജൈവസമ്പത്തും നിറഞ്ഞു നില്ക്കുന്ന ഒരു കാടകമാണ് ഇവിടം. കാവ് ഇരിക്കുന്ന പ്രദേശത്തിന് ചുറ്റിലും താമസിച്ചിരുന്ന 'തച്ചന്മാ'രായിരുന്നു കാവ് എല്ലാ പരിശുദ്ധിയോടും സംരക്ഷിച്ചിരുന്നത്. തച്ചോട്ടുകാവെന്ന പേരു വന്നത് അങ്ങനെ. പുറത്ത് വെയില്‍ കത്തിക്കാളുമ്പോഴും കാവിനുള്ളിലെ സുഖശീതളിമ ശരീരത്തെ മാത്രമല്ല മനസ്സിനെയും തണുപ്പിക്കുന്നു.

ശിവാ കൈലാസ് by ശിവാ കൈലാസ്
Mar 1, 2022, 10:13 pm IST
in Samskriti

കാവുതീണ്ടാത്ത കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായി ഒരു കാവുണ്ട്. തച്ചന്മാര്‍ ഊട്ടിയതെന്ന ഐതിഹ്യം കാവിന് തച്ചോട്ടുകാവെന്ന പേരു നല്‍കി. ഇനിയും ലംഘിക്കപ്പെടാത്ത ചില വിലക്കുകളുടെ ശക്തി കൊണ്ടാവണം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കുറച്ചെങ്കിലും നിലനിര്‍ത്തി ഈ കാവ് ഭൂമിക്ക് കുടയാകുന്നത്. പ്രത്യാശയുടെ പച്ചത്തുരുത്തുകള്‍ അവശേഷിക്കുന്നതിനു തെളിവുകൂടിയാണ് തിരുവനന്തപുരം ജില്ലയില്‍ പേയാടിനു സമീപമുള്ള തച്ചോട്ടുകാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തോട് ചേര്‍ന്നു കിടക്കുന്ന നാഗദേവതകള്‍ വാഴുന്ന ഒരേക്കര്‍ വിസ്തൃതിയുള്ള കാവ്.  

പട്ടണമധ്യത്തില്‍ പച്ചപ്പിന്റെ ഊഷ്മളതയും ജൈവസമ്പത്തും നിറഞ്ഞു നില്ക്കുന്ന ഒരു കാടകമാണ് ഇവിടം. കാവ് ഇരിക്കുന്ന പ്രദേശത്തിന് ചുറ്റിലും താമസിച്ചിരുന്ന ‘തച്ചന്മാ’രായിരുന്നു കാവ് എല്ലാ പരിശുദ്ധിയോടും സംരക്ഷിച്ചിരുന്നത്. തച്ചോട്ടുകാവെന്ന പേരു വന്നത് അങ്ങനെ. പുറത്ത് വെയില്‍ കത്തിക്കാളുമ്പോഴും കാവിനുള്ളിലെ സുഖശീതളിമ ശരീരത്തെ മാത്രമല്ല മനസ്സിനെയും തണുപ്പിക്കുന്നു. വനം ഒരു വരമാണെന്ന തിരിച്ചറിവിന്റെ വിശാലത നമുക്ക് അനുഭവിച്ചറിയാം. ആല്, ആഞ്ഞിലി, കടമ്പ്, മരുത് പോലുള്ള വന്‍ വൃക്ഷങ്ങളും ചമത, തിപ്പലി, ആടലോടകം, തഴുതാമ പോലുള്ള ധാരാളം ഔഷധ സസ്യങ്ങളും നമുക്കിവിടെ കാണാം. പുള്ള്, നത്ത്, പൊന്‍മാന്‍, വവ്വാല്‍, വിവിധയിനം നാഗത്താന്‍മാരും ഉള്‍പ്പടെ നാല്‍പ്പതോളം ജൈവ വൈവിധ്യമാണ് തച്ചോട്ടുകാവ് നമുക്ക് മുന്‍പില്‍ തുറന്നിടുന്നത്.

ഒടിഞ്ഞുകിടക്കുന്ന മരച്ചില്ല പോലും ഉപയോഗിക്കില്ലെന്നുള്ള പ്രത്യയശാസ്ത്രം, മരം വെട്ടി നശിപ്പിക്കാനുള്ള മനുഷ്യന്റെ ആസുര പ്രവണതയ്‌ക്കു നേരെയുള്ള ആചാരത്തിന്റെ വാളോങ്ങലാവുന്നു ഇവിടെ. വന്യ സൗന്ദര്യം ആവാഹിച്ചു സൂക്ഷിക്കുന്ന കാവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ്. ഐതിഹ്യപ്പെരുമയില്‍ നിലകൊള്ളുന്ന തച്ചോട്ടുകാവിന് 800 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പഴമക്കാര്‍. രണ്ട് പ്രധാന വഴികളും പിന്നെ കൊച്ചു പാതകളുമാണ് കാവിനുള്ളിലേക്ക്. കാവിന് കണ്ണാടിയെന്നോണം നിലനിന്നിരുന്ന മച്ചിനാട് കുളം ഇപ്പോള്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ്.

Tags: തിരുവനന്തപുരംഹിന്ദുക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.