Thursday, June 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മനുഷ്യശരീരത്തെ ആവിയാക്കുന്ന വാക്വം ബോംബുകള്‍; ശ്വാസകോശത്തിലെ ഓക്സിജന്‍ വരെ വലിച്ചെടുക്കുന്ന വാക്വം ബോംബുകള്‍ ഉപയോഗിച്ച് റഷ്യ

ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യ മാരകായ വാക്വം ബോംബുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. മനുഷ്യശരീരത്തെ ആവിയാക്കാന്‍ ശേഷിയുള്ള വാക്വം ബോംബുകളുടെ ഉപയോഗം അന്താരാഷ്‌ട്ര മനുഷ്യാവകാശസംഘടനകള്‍ വിലക്കിയിട്ടുള്ളതാണെന്ന് പറയുന്നു.

Janmabhumi Online by Janmabhumi Online
Mar 1, 2022, 05:05 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യ മാരകായ വാക്വം ബോംബുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. മനുഷ്യശരീരത്തെ ആവിയാക്കാന്‍ ശേഷിയുള്ള വാക്വം ബോംബുകളുടെ ഉപയോഗം അന്താരാഷ്‌ട്ര മനുഷ്യാവകാശസംഘടനകള്‍ വിലക്കിയിട്ടുള്ളതാണെന്ന് പറയുന്നു. ഒരു അപാര്‍ട്മെന്‍റിലോ മറ്റോ വാക്വം ബോംബുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിനുള്ളില്‍ താമസിക്കുന്ന മനുഷ്യരുടെ ശ്വാസകോശത്തിലെ ഓക്സിജന്‍ വരെ വലിച്ചെടുക്കാന്‍ ഈ ബോംബിന് കഴിവുണ്ട്.  

വാക്വം ബോംബ്  ഉപയോഗിച്ച് റഷ്യ ഉക്രൈനില്‍ സ്ഫോടനം നടത്തിയതായി സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോ:

കീവില്‍ റഷ്യ വാക്വം ബോംബുകള്‍ ഉപയോഗിച്ചു തുടങ്ങിയതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആംനസ്റ്റി ഇന്‍റര്‍നാഷണലും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചും വിലക്കിയിട്ടുള്ള ആയുധമാണ് വാക്വം ബോംബ്. പക്ഷെ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് റഷ്യ വാക്വം ബോബുകള്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനത്ത സ്‌ഫോടനമുണ്ടാക്കുക എന്നതാണ് വാക്വം ബോംബിന്റെ ലക്ഷ്യം. തെര്‍മൊബാറിക് ആയുധങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഉയര്‍ന്ന ഊഷ്മാവിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഫലം ലക്ഷ്യകേന്ദ്രത്തില്‍ ഉണ്ടാക്കുന്നു എന്ന പ്രത്യേകതയാണ് തെര്‍മോബാറിക് ആയുധങ്ങളുടെ പ്രത്യേകത.

അന്തരീക്ഷവായുവില്‍ നിന്നും ഓക്‌സിജന്‍ വലിച്ചെടുക്കുക വഴി ഉയര്‍ന്ന ഊഷ്മാവില്‍ സ്‌ഫോടനം നടത്തുകയാണ് വാക്വം ബോംബുകള്‍ ചെയ്യുന്നത് ദീര്‍ഘനേതത്തേക്ക് ഒരു സ്‌ഫോടന തരംഗം തന്നെ ഇത് സൃഷ്ടിക്കും. ഇതുവഴി മനുഷ്യശരീരത്തെത്തന്നെ ആവിയാക്കിമാറ്റാന്‍ വാക്വം ബോംബുകള്‍ക്ക് കഴിയുന്നു.

എയ്‌റോസോള്‍ ബോംബ് എന്നും വിളിപ്പേരുള്ള വാക്വം ബോംബ് രണ്ട് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആയുധമാണ്. ആദ്യസ്‌ഫോടനത്തില്‍ കാര്‍ബണ്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധനം (പെട്രോളൊ ഡീസലോ മറ്റേതെങ്കിലും ഇന്ധനമോ) കൊണ്ടുണ്ടാക്കിയ ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ സൂക്ഷിച്ചിട്ടുള്ള ദ്രാവകം അന്തരീക്ഷത്തില്‍ ചെറിയ ലോഹകണങ്ങളായി ചിതറുന്നു. രണ്ടാം ഘട്ടം അന്തരീക്ഷത്തിലെ ഓക്‌സിജന്‍ വലിച്ചെടുത്ത് ചിതറിയ ലോഹകണങ്ങള്‍ കത്തിച്ച് വലിയൊരു സ്‌ഫോടന തരംഗം സൃഷ്ടിക്കുന്നു. ഇത് ബോംബിന്റെ ലക്ഷ്യസ്ഥാനത്തിന് ചുറ്റും ഒരു വാക്വം സൃഷ്ടിക്കുന്നു. സാധാരണ സ്‌ഫോടകവസ്തുക്കളില്‍ നിന്നും വ്യത്യസ്തമായി വാക്വം ബോംബിന്റെ സ്‌ഫോടനം ദീര്‍ഘനേരം നിലനില്‍ക്കുന്നു.

ഒരു അപാര്‍ട്‌മെന്‍റ് സമുച്ചത്തിനോ മറ്റ് കെട്ടിടങ്ങള്‍ക്കോ നേരെ ഉപയോഗിക്കാവുന്ന അങ്ങേയറ്റം വിനാശകാരിയായ ആയുധമാണ് വാക്വം ബോംബെന്ന് ആസ്‌ത്രേല്യന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ അനലിസ്റ്റ് ഡോ. മാര്‍കസ് ഹെല്ലെയര്‍ പറയുന്നു. വളരെ ഭയാനകമാണ് ഇതിന്റെ ഫലം. കാരണം ആളുകളുടെ ശ്വാസകോശത്തില്‍ നിന്നുള്ള ഓക്‌സിജന്‍ വരെ വലിച്ചെടുത്ത് ചുറ്റിലും ശൂന്യത (ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥ- വാക്വം) സൃഷ്ടിക്കുമെന്നതാണ് ഈ ബോംബിന്റെ ഭയാനകതയെന്ന് ഡോ. ഹെല്ലെയര്‍ പറയുന്നു.

Tags: പൈപ്പ‌് ബോംബ‌്ഓക്‌സിജന്‍റഷ്യ- ഉക്രൈന്‍ യുദ്ധംമനുഷ്യാവകാശ ലംഘനങ്ങള്‍Vladimir Putinഉക്രൈന്‍ യുദ്ധംഓക്സിജന്‍ പ്രതിസന്ധിവാക്വം ബോംബുകള്‍amnesty internationalറഷ്യUkraine
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏഴ് മിസൈലുകളും 315 ഡ്രോണുകളും ; ഉക്രെയ്നിലെ നഗരങ്ങളിൽ വീണ്ടും നാശം വിതച്ച് റഷ്യ

World

റഷ്യയുടെ പ്രതികാരം തുടരുന്നു , ഉക്രെയ്നിലെ പല നഗരങ്ങളിലും കനത്ത ബോംബാക്രമണം ; മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കീവ് നടുങ്ങി

World

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

World

‘ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്’ : ഉക്രെയ്നിന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ബോംബർ വിമാനങ്ങൾ കത്തിയരിഞ്ഞപ്പോൾ

World

ഉക്രെയ്ന്‍ആക്രമണപരമ്പരയില്‍ റഷ്യയ്‌ക്ക് കനത്ത നാശനഷ്ടമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തുര്‍ക്കിയില്‍ സമാധാന ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

-എല്‍ഡിഎഫും യുഡിഎഫും മതതീവ്രവാദികളെ ചേര്‍ത്തുപിടിക്കുന്നു : വി.മുരളീധരന്‍

വടകരയില്‍ നിര്‍ത്തിയിട്ട കാറില്‍ തോക്ക്

ട്രെയിനില്‍ തല്‍കാല്‍ ബുക്കിങ്ങിന് ജൂലായ് ഒന്ന് മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

താമരശേരിയില്‍ നിന്ന് കാണാതായ ബാലനെ എറണാകുളത്ത് കണ്ടെത്തി

തിരുവനന്തപുരത്ത് മെട്രോ റെയിലിന് സമിതി

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്വണ്ണിന് 10 ശതമാനം സീറ്റുകള്‍ കൂടുതലായി അനുവദിക്കും

500 രൂപ നോട്ട് നിരോധിക്കുമോ?

 ഭീകരവാദത്തിനെതിരായ സമിതിയുടെ ഉപാധ്യക്ഷസ്ഥാനം പാകിസ്ഥാന് നല്‍കി യുഎന്‍;  പൂച്ചയെ പാലിന് കാവല്‍ നിര്‍ത്തുന്ന ഏര്‍പ്പാടെന്ന് രാജ്നാഥ് സിങ്ങ്

ആലപ്പുഴ വാഹനാപകടത്തെ തുടര്‍ന്നുളള തര്‍ക്കത്തിനിടെ അക്രമം: 2 പേര്‍ അറസ്റ്റില്‍

ദിലീപിന്റെ 150ാം സിനിമ സാമ്പത്തിക വിജയം; ഇനി പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies