Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മനുഷ്യശരീരത്തെ ആവിയാക്കുന്ന വാക്വം ബോംബുകള്‍; ശ്വാസകോശത്തിലെ ഓക്സിജന്‍ വരെ വലിച്ചെടുക്കുന്ന വാക്വം ബോംബുകള്‍ ഉപയോഗിച്ച് റഷ്യ

ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യ മാരകായ വാക്വം ബോംബുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. മനുഷ്യശരീരത്തെ ആവിയാക്കാന്‍ ശേഷിയുള്ള വാക്വം ബോംബുകളുടെ ഉപയോഗം അന്താരാഷ്‌ട്ര മനുഷ്യാവകാശസംഘടനകള്‍ വിലക്കിയിട്ടുള്ളതാണെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2022, 05:05 pm IST
in World

ന്യൂദല്‍ഹി: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യ മാരകായ വാക്വം ബോംബുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. മനുഷ്യശരീരത്തെ ആവിയാക്കാന്‍ ശേഷിയുള്ള വാക്വം ബോംബുകളുടെ ഉപയോഗം അന്താരാഷ്‌ട്ര മനുഷ്യാവകാശസംഘടനകള്‍ വിലക്കിയിട്ടുള്ളതാണെന്ന് പറയുന്നു. ഒരു അപാര്‍ട്മെന്‍റിലോ മറ്റോ വാക്വം ബോംബുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിനുള്ളില്‍ താമസിക്കുന്ന മനുഷ്യരുടെ ശ്വാസകോശത്തിലെ ഓക്സിജന്‍ വരെ വലിച്ചെടുക്കാന്‍ ഈ ബോംബിന് കഴിവുണ്ട്.  

വാക്വം ബോംബ്  ഉപയോഗിച്ച് റഷ്യ ഉക്രൈനില്‍ സ്ഫോടനം നടത്തിയതായി സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോ:

കീവില്‍ റഷ്യ വാക്വം ബോംബുകള്‍ ഉപയോഗിച്ചു തുടങ്ങിയതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആംനസ്റ്റി ഇന്‍റര്‍നാഷണലും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചും വിലക്കിയിട്ടുള്ള ആയുധമാണ് വാക്വം ബോംബ്. പക്ഷെ യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് റഷ്യ വാക്വം ബോബുകള്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കനത്ത സ്‌ഫോടനമുണ്ടാക്കുക എന്നതാണ് വാക്വം ബോംബിന്റെ ലക്ഷ്യം. തെര്‍മൊബാറിക് ആയുധങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഉയര്‍ന്ന ഊഷ്മാവിന്റെയും സമ്മര്‍ദ്ദത്തിന്റെയും ഫലം ലക്ഷ്യകേന്ദ്രത്തില്‍ ഉണ്ടാക്കുന്നു എന്ന പ്രത്യേകതയാണ് തെര്‍മോബാറിക് ആയുധങ്ങളുടെ പ്രത്യേകത.

അന്തരീക്ഷവായുവില്‍ നിന്നും ഓക്‌സിജന്‍ വലിച്ചെടുക്കുക വഴി ഉയര്‍ന്ന ഊഷ്മാവില്‍ സ്‌ഫോടനം നടത്തുകയാണ് വാക്വം ബോംബുകള്‍ ചെയ്യുന്നത് ദീര്‍ഘനേതത്തേക്ക് ഒരു സ്‌ഫോടന തരംഗം തന്നെ ഇത് സൃഷ്ടിക്കും. ഇതുവഴി മനുഷ്യശരീരത്തെത്തന്നെ ആവിയാക്കിമാറ്റാന്‍ വാക്വം ബോംബുകള്‍ക്ക് കഴിയുന്നു.

എയ്‌റോസോള്‍ ബോംബ് എന്നും വിളിപ്പേരുള്ള വാക്വം ബോംബ് രണ്ട് ഘട്ടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആയുധമാണ്. ആദ്യസ്‌ഫോടനത്തില്‍ കാര്‍ബണ്‍ അടിസ്ഥാനമാക്കിയുള്ള ഇന്ധനം (പെട്രോളൊ ഡീസലോ മറ്റേതെങ്കിലും ഇന്ധനമോ) കൊണ്ടുണ്ടാക്കിയ ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ സൂക്ഷിച്ചിട്ടുള്ള ദ്രാവകം അന്തരീക്ഷത്തില്‍ ചെറിയ ലോഹകണങ്ങളായി ചിതറുന്നു. രണ്ടാം ഘട്ടം അന്തരീക്ഷത്തിലെ ഓക്‌സിജന്‍ വലിച്ചെടുത്ത് ചിതറിയ ലോഹകണങ്ങള്‍ കത്തിച്ച് വലിയൊരു സ്‌ഫോടന തരംഗം സൃഷ്ടിക്കുന്നു. ഇത് ബോംബിന്റെ ലക്ഷ്യസ്ഥാനത്തിന് ചുറ്റും ഒരു വാക്വം സൃഷ്ടിക്കുന്നു. സാധാരണ സ്‌ഫോടകവസ്തുക്കളില്‍ നിന്നും വ്യത്യസ്തമായി വാക്വം ബോംബിന്റെ സ്‌ഫോടനം ദീര്‍ഘനേരം നിലനില്‍ക്കുന്നു.

ഒരു അപാര്‍ട്‌മെന്‍റ് സമുച്ചത്തിനോ മറ്റ് കെട്ടിടങ്ങള്‍ക്കോ നേരെ ഉപയോഗിക്കാവുന്ന അങ്ങേയറ്റം വിനാശകാരിയായ ആയുധമാണ് വാക്വം ബോംബെന്ന് ആസ്‌ത്രേല്യന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ അനലിസ്റ്റ് ഡോ. മാര്‍കസ് ഹെല്ലെയര്‍ പറയുന്നു. വളരെ ഭയാനകമാണ് ഇതിന്റെ ഫലം. കാരണം ആളുകളുടെ ശ്വാസകോശത്തില്‍ നിന്നുള്ള ഓക്‌സിജന്‍ വരെ വലിച്ചെടുത്ത് ചുറ്റിലും ശൂന്യത (ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥ- വാക്വം) സൃഷ്ടിക്കുമെന്നതാണ് ഈ ബോംബിന്റെ ഭയാനകതയെന്ന് ഡോ. ഹെല്ലെയര്‍ പറയുന്നു.

Tags: Vladimir Putinഉക്രൈന്‍ യുദ്ധംഓക്സിജന്‍ പ്രതിസന്ധിവാക്വം ബോംബുകള്‍amnesty internationalറഷ്യUkraineപൈപ്പ‌് ബോംബ‌്ഓക്‌സിജന്‍റഷ്യ- ഉക്രൈന്‍ യുദ്ധംമനുഷ്യാവകാശ ലംഘനങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.