Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷഹീന്‍ബാഗില്‍ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്താന്‍ ശ്രമം: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലേഡി ഡോക്ടര്‍

തന്നെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കെട്ടിടം ഉടമ ശ്രമിക്കുന്നുവെന്നാരോപിച്ച് വനിതാ ഡോക്ടര്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കി. ഇത് സംബന്ധിച്ച് കെട്ടിടയുടമ ഷാബു ഖുറേഷിയ്‌ക്കെതിരെ കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 06:02 pm IST
in India

ന്യൂദല്‍ഹി: തന്നെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കെട്ടിടം ഉടമ ശ്രമിക്കുന്നുവെന്നാരോപിച്ച് വനിതാ ഡോക്ടര്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കി. ഇത് സംബന്ധിച്ച് കെട്ടിടയുടമ ഷാബു ഖുറേഷിയ്‌ക്കെതിരെ കേസെടുത്തു.

വനിതാ ഡോക്ടര്‍ താമസിക്കുന്നത് ഷാബു ഖുറേഷിയുടെ കെട്ടിടത്തിലായിരുന്നു. ഇവിടെ എംബ്രോഡറി, ഫുഡ് ബിസിനസ് ചെയ്യുകയാണ്. ഒരു ദിവസം കെട്ടിടയുടമ ഷാബു ഖുറേഷി, ഇഖ്‌ലാഖ്, അസ്ലം, ഇക്ബാല്‍ എന്നിവര്‍ വനിതാ ഡോക്ടറുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഇസ്ലാമിലേക്ക് മാറണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കെട്ടിടത്തില്‍ വിഗ്രഹാരാധന അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയ കെട്ടിടയുടമ വനിതാ ഡോക്ടറുടെ ഒന്നരവയസ്സ് പ്രായമുള്ള കുട്ടിയെ മതം മാറ്റാന്‍ മൗലവിയെ കൊണ്ടുവരികയും ചെയ്തു.

മറ്റൊരു ദിവസം വനിതാ ഡോക്ടറോട് സ്ഥാപനത്തിലെ മുഴുവന്‍ ഹിന്ദു ജീവനക്കാരെയും ഒഴിവാക്കാനും കെട്ടിടമുടമ ഷാ ഖുറേഷി ആവശ്യപ്പെട്ടിരുന്നു. പകരം മുസ്ലിം ജീവനക്കാരെ മാത്രം ജോലിക്കെടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. പിന്നീട് ഒരു ദിവസം ദല്‍ഹിയിലെ പട്ടേല്‍ നഗറില്‍ താമസിക്കുന്ന തന്റെ മുഴുവന്‍ കുടുംബാംഗങ്ങളെയും മതം മാറ്റണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ ഡോക്ടര്‍ പരാതിയില്‍ പറയുന്നു. കശ്മീരിലെ തീവ്രവാദികളുമായി തനിക്ക് ബന്ധമുണ്ടെന്നും മതം മാറിയില്ലെങ്കില്‍ അവരെ ഉപയോഗിച്ച് വേണ്ടത് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായും പറയുന്നു.

ഷഹീന്‍ബാഗിലാണ് ഈ സംഭവം. 2019 ഡിസംബറില്‍ ഈ പ്രദേശത്തെ മുസ്ലിമുകളായ താമസക്കാര്‍ ഒന്നടങ്കം മാസങ്ങളോളം പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്ത് റോഡ് ഗതാഗതം തടഞ്ഞിരുന്നു. ഈ പ്രദേശത്തെ ഒരു പൊലീസുകാരനും കെട്ടിടയുടമയെ സഹായിക്കുന്നതായി ഡോക്ടര്‍ ആരോപിക്കുന്നു. മൗലാന കലിം സിദ്ദിഖിയും മൊഹമ്മദ് ഒമര്‍ ഗൗതമും ആയി ഖുറേഷിക്ക് ബന്ധമുള്ളതായും സംശയിക്കുന്നു. രണ്ടുപേരും നിര്‍ബന്ധിത മതംമാറ്റത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ഭീകരവാദ വിരുദ്ധ സംഘം കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത വ്യക്തികളാണ്.

ഇതില്‍ മുഹമ്മദ് ഒമര്‍ ദല്‍ഹിയിലെ ജാമിയ നഗറില്‍ ഇസ്ലാമിക ദാവാ കേന്ദ്രം നടത്തുകയും ഇവിടെ 1000 പേരെ ഇസ്ലാമിലേക്ക് മതം മാറ്റുകയും ചെയ്തിരുന്നു. പലപ്പോഴും ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവരെയും ശാരീരിക വൈകല്യമുള്ളവരെയുമാണ് ഇവര്‍ മതപരിവര്‍ത്തനത്തിന് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ധനസഹായം വിവിധ വിദേശകേന്ദ്രങ്ങളില്‍ നിന്നും എത്തിയിരുന്നു. പാകിസ്ഥാന്‍ രഹസ്യസേനയായ ഐഎസ് ഐയും ധനസഹായം നല്‍കിയിരുന്നു. ഇപ്പോള്‍ ഇസ്ലാമിക് ദവാകേന്ദ്രത്തിന്റെയും അതിലേക്കുള്ള ധനസഹായവും കേ്ന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ച് വരികയാണ്.

Tags: delhidoctorപോലീസ്isiമതപരിവര്‍ത്തനംshaheen baghഇസ്ലാമിക് ദവാകേന്ദ്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
India

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.