Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബോംബാക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകൻ കൊല്ലപ്പെട്ട സംഭവം; സിപിഎം പ്രതിരോധത്തില്‍, വിവാഹ ആഭാസമായി ചുരുക്കാനുള്ള നീക്കത്തിലും പ്രതിഷേധം

വിവാഹ വീട്ടില്‍, കല്യാണത്തലേന്ന് രാത്രിയുണ്ടായ വാക് തര്‍ക്കത്തിനും കൈയ്യാങ്കളിക്കും പ്രതികാരം ചെയ്യുന്നതിന് പിറ്റേന്ന് ഉഗ്രസ്‌ഫോടകശേഷിയുള്ള ബോംബുമായി വരികയും ഇത് എറിയുമ്പോള്‍ സംഘാംഗം തന്നെ കൊല്ലപ്പെടുകയും ചെയ്ത സംഭവം കേരളത്തില്‍ തന്നെയല്ല, രാജ്യത്തു തന്നെ ആദ്യ സംഭവമാണ്.

Janmabhumi Online by Janmabhumi Online
Feb 17, 2022, 10:20 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ വീടിന് സമീപം ബോംബാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം കേവലം വിവാഹ ആഭാസമായി ചുരുക്കാന്‍ സിപിഎം നീക്കം. ബോംബ് എറിഞ്ഞയാളും കൊല്ലപ്പെട്ടയാളും സജീവ സിപിഎം പ്രവര്‍ത്തകരാണെന്നതിനാല്‍, ബോംബ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊതുചര്‍ച്ച പോകാതിരിക്കാനും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുമാണ് നീക്കം. ഇതിന്റെ ഭാഗമായി സംഭവത്തെ വെള്ളപൂശാന്‍ സിപിഎം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐയും നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നാലെ അക്രമികളെ തളളാതെ മുന്‍മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയുള്‍പ്പെടെയുളളവരും രംഗത്തെത്തി. 

വിവാഹ വീട്ടില്‍, കല്യാണത്തലേന്ന് രാത്രിയുണ്ടായ വാക് തര്‍ക്കത്തിനും കൈയ്യാങ്കളിക്കും പ്രതികാരം ചെയ്യുന്നതിന് പിറ്റേന്ന് ഉഗ്രസ്‌ഫോടകശേഷിയുള്ള ബോംബുമായി വരികയും ഇത് എറിയുമ്പോള്‍ സംഘാംഗം തന്നെ കൊല്ലപ്പെടുകയും ചെയ്ത സംഭവം കേരളത്തില്‍ തന്നെയല്ല, രാജ്യത്തു തന്നെ ആദ്യ സംഭവമാണ്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും സജീവ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ്. മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടായ ഈ സംഭവം പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ നാണക്കേടുണ്ടാക്കുകയും ആഭ്യന്തരവകുപ്പ് വീണ്ടും പ്രതികൂട്ടിലാവുകയും ചെയ്തതോടെയാണ് സംഭവം ഗതിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കം നടക്കുന്നത്.

കൊല്ലപ്പെട്ടതും കൊന്നതും പാര്‍ട്ടിക്കാരായതു കൊണ്ടുതന്നെ സംഭവത്തെ അപലപിക്കാനോ കുറ്റപ്പെടുത്താനോ തയ്യാറാവാതെ ജാള്യത മറയ്‌ക്കാന്‍ സംഭവം നടന്ന തൊട്ടടുത്ത ദിവസം വിവാഹവീടുകളിലെ ആഭാസങ്ങളെക്കുറിച്ച് ബോധവല്‍ക്കരണവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയത് പാര്‍ട്ടിക്കുളളില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. മാത്രമല്ല അക്രമികളെ തളളിപ്പറയാന്‍ തയ്യാറാവാത്ത നേതൃത്വത്തിന്റെ നിലപാടിനെതിരെ പലയിടങ്ങളിലും പരസ്യമായി പാര്‍ട്ടിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.  

വിവാഹവേളയില്‍ ആഭാസങ്ങള്‍ അക്രമത്തിലേക്കും കൊലയിലേക്കും നീങ്ങുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് തോട്ടടയില്‍ ഉണ്ടായ ബോംബേറും കൊലപാതകവുമെന്നായിരുന്നു സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ വിശദീകരണം. വിവാഹ ആഭാസങ്ങള്‍ക്കെതിരെ യുവജനങ്ങളും മഹിളകളും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവാഹ ആഭാസങ്ങള്‍ക്കെതിരെ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് സമാന ആശയവുമായി കെ.കെ. ശൈലജ ഫേസ് ബുക് പോസ്റ്റ് ഇട്ടത്.  

വിവാഹ ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണമെന്നാണ് പോസ്റ്റില്‍ പറയുന്നത്. സാമൂഹ്യ ബോധവല്‍ക്കരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന പോസ്റ്റില്‍ ഒരിടത്തും ബോംബ് നിര്‍മ്മിച്ചവര്‍ക്കെതിരെയും ഉപയോഗിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യം എവിടെയും ഉന്നയിച്ചിട്ടില്ലെന്നാണ് ശ്രദ്ധേയം. സമാനമായ രീതിയില്‍ അക്രമികളെ തളളിപ്പറയാന്‍ ജില്ലയിലെ ഒരൊറ്റ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളോ ഭരണത്തലപ്പത്തിരിക്കുന്ന ജില്ലയില്‍ നിന്നുളള മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ലെന്നത് സംഭവത്തെ തളളിപ്പറയാന്‍ തയ്യാറല്ലെന്നും പാര്‍ട്ടി അക്രമികള്‍ക്കൊപ്പമാണ് എന്നതാണ് വ്യക്തമാക്കുന്നത്.  

സംഭവവുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയുടെ കീഴടങ്ങലും ബോംബ് എവിടെ നിന്ന് കിട്ടിയെന്ന ചോദ്യവും പ്രതികള്‍ ഉപയോഗിച്ച വാഹനം ദിവസങ്ങള്‍ കഴിഞ്ഞ് ഡ്രൈവര്‍ തന്നെ സ്റ്റേഷനിലെത്തിച്ച സാഹചര്യവുമെല്ലാം കേസുമായി ബന്ധപ്പെട്ട് ചില ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പടിനെട്ടോളം വരുന്ന സംഘത്തിലെ ഏതാനും പേരെ മാത്രം പ്രതികളാക്കി കേസ് അന്വോഷണം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായ ആരോപണം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്. ഏതാനും ചിലരെ മാത്രം പ്രതികളാക്കാനുളള നീക്കം മേഖലയിലെ പാര്‍ട്ടി നേതാക്കള്‍ക്കും അംഗങ്ങള്‍ക്കുമിടയില്‍ കടുത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.  

Tags: kannurattackപൈപ്പ‌് ബോംബ‌്cpm
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ

India

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

India

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

News

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

India

വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍, ജമ്മു, പത്താന്‍കോട്ട്, ഉറി, സാമ്പാ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

പഴമ നിലനിര്‍ത്തി പദ്ധതികള്‍ നടപ്പാക്കണം: ജി. ശങ്കര്‍

വികസനചര്‍ച്ച.... സെമിനാറിനിടെ നരഹരി, അനില്‍കുമാര്‍ പണ്ടാല, ജി. ശങ്കര്‍ എന്നിവര്‍ വര്‍ത്തമാനത്തില്‍

അനന്തപുരിയെ നല്ല നഗരമാക്കുക എളുപ്പമല്ല: അനില്‍ പണ്ടാല

പാകിസ്താനുമായുള്ള സംഘർഷം: ഉന്നത തലയോഗം വിളിച്ച് പ്രധാനമന്ത്രി, പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

സായുധ സേനയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനം: ആര്‍എസ്എസ്

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഭീകരതയ്‌ക്കെതിരായ യൂത്ത് അസംബ്ലി 
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വൈശാഖ് സദാശിവന്‍, മേജര്‍ രവി, മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, ലഫ്. ജനറല്‍ അജിത് നീലകണ്ഠന്‍, ടി. ജയചന്ദ്രന്‍ സമീപം

മാധ്യമങ്ങള്‍ വര്‍ഗീയതയ്‌ക്ക് പകരം ദേശീയതയെ ഉയര്‍ത്തിക്കാട്ടണം: ഗവര്‍ണര്‍

നിങ്ങളുടെ പേരോ മതമോ ചോദിക്കാതെ തന്നെ ഇന്ത്യൻ സൈന്യം നിങ്ങളെ സംരക്ഷിക്കും ; ഭീകരരെ പിന്തുണക്കുന്നവർക്ക് എന്നെ അൺഫോളോ ചെയ്യാം : സെലീന ജെയ്റ്റ്‌ലി

ഇന്ത്യ-പാക് സംഘർഷം: ഐപിഎല്‍ ടൂര്‍ണമെന്‍റ് നിർത്തിവെച്ചു, ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

ഭീകരരുടേത് ഭീരുത്വപരമായ പ്രവൃത്തി ; മേഖലയിൽ സമാധാനം പുലർത്തണം : സംയുക്ത പ്രസ്താവനയിറക്കി ജി-7 രാജ്യങ്ങൾ

ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു : ഇന്ത്യ-പാക് സംഘർഷത്തിൽ അയവ് വരുത്തണം : മേഖലയിൽ സമാധാനം കൊണ്ടുവരണമെന്നും സിംഗപ്പൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies