Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശാസ്താംകോട്ട തടാകതീരത്ത് നിന്ന് മണ്ണ് കടത്തിയ സംഭവം; തുടര്‍നടപടികളെടുക്കാതെ അധികൃതര്‍, പ്രതിഷേധം ശക്തം

റോഡിലൂടെയും മറ്റും ഒഴുകി വരുന്ന മഴവെള്ളം തടാകതീരത്തെ പട്ടരുകുഴിയിലെ കിണറില്‍ എത്തുമായിരുന്നു. ഇതിനായി ഉണ്ടായിരുന്ന നീര്‍ച്ചാലാണ് സ്ഥലം ഉടമ നികത്തിയത്. നാട്ടുകാര്‍ ഇത് സംബന്ധിച്ച് റവന്യൂ, പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.

Janmabhumi Online by Janmabhumi Online
Feb 14, 2022, 12:30 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കുന്നത്തൂര്‍: ശാസ്താംകോട്ട തടാകതീരത്തെ കുന്നിടിച്ച് ലോഡുകണക്കിന് മണ്ണ് കടത്തുകയും തടാകത്തിലേക്കുള്ള നീര്‍ച്ചാല്‍ നികത്തുകയും ചെയ്ത സംഭവത്തില്‍ തുടര്‍നടപടികളെടുക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുന്നതായി ആരോപണം.

ടൗണില്‍ ഭരണിക്കാവ് റോഡില്‍ മുസ്ലീംപള്ളിക്ക് സമീപത്തെ തട്ടുതട്ടുകളായി തടാകതീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്തുവില്‍ നിന്നാണ്  ദിവസങ്ങളായി മണ്ണ് കടത്തിയത്. വസ്തുവിലേക്കുള്ള വഴി തെളിക്കുന്നതിന് അധികൃതര്‍ നല്‍കിയ അനുമതി ദുരുപയോഗം ചെയ്താണ് സ്ഥലമുടമ കുന്നിടിച്ച് മണ്ണ് കടത്തിയത്. ഇതിന് ചില റവന്യൂ, പഞ്ചായത്ത്, പോലീസ് അധികാരികളുടെ ഒത്താശ ഇയാള്‍ക്കുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റോഡിലൂടെയും മറ്റും ഒഴുകി വരുന്ന മഴവെള്ളം തടാകതീരത്തെ പട്ടരുകുഴിയിലെ കിണറില്‍ എത്തുമായിരുന്നു. ഇതിനായി ഉണ്ടായിരുന്ന നീര്‍ച്ചാലാണ് സ്ഥലം ഉടമ നികത്തിയത്. നാട്ടുകാര്‍ ഇത് സംബന്ധിച്ച് റവന്യൂ, പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.

ഇതിനിടെ നീര്‍ച്ചാല്‍ നികത്തി നിര്‍മിച്ച റോഡിലൂടെ ലോഡുകണക്കിന് മണ്ണ് കടത്തിക്കൊണ്ട് പോയിരുന്നു. നാട്ടുകാരുടെ പരാതി കളക്ട്രേട്രേറ്റില്‍ എത്തിയതിന് ശേഷമാണ് ശാസ്താംകോട്ടയിലെ റവന്യൂ, പഞ്ചായത്ത് അധികൃതര്‍ ഉണര്‍ന്നത്. സ്ഥലം ഉടമയ്‌ക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കി. നീര്‍ച്ചാല്‍ പുന:സ്ഥാപിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. നീര്‍ച്ചാല്‍ പുനസ്ഥാപിക്കാന്‍ മണ്ണുമാന്തി യന്ത്രവുമായി എത്തിയ ഉദ്യോഗസ്ഥരെ സ്ഥലം ഉടമ തടഞ്ഞു. പോലീസില്‍ വിവരം അറിയിച്ചിട്ടും ഇരുകൂട്ടരെയും ചര്‍ച്ചയ്‌ക്ക് വിളിക്കാന്‍ നിര്‍ദേശിച്ച് അവരും മടങ്ങി. വില്ലേജ്, പഞ്ചായത്ത് ഓഫീസുകളുടെ വിളിപ്പാടകലെ നടന്ന നിയമ ലംഘത്തില്‍ തുടര്‍നടപടികളെടുക്കാതെ അധികൃതരും പിന്‍വാങ്ങിയ മട്ടാണ്. ഇന്ന് എഡിഎം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. പഞ്ചായത്ത്- വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് തടാകത്തിന്റെ വൃഷ്ടി പ്രദേശമായ കുന്നുംചെരുവ് ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി മണ്ണ് കടത്തിയെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ തഹസില്‍ദാര്‍ക്ക് പരാതി നല്കി.

 ശക്തമായ നടപടി വേണം

തടാക തീരത്തെ കുന്നിടിക്കലും അനധികൃത നിര്‍മാണവും നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. തടാക തീരത്ത് 50 മീറ്റര്‍ ചുറ്റളവില്‍ യാതൊരുവിധ നിര്‍മാണവും നടത്തരുതെന്ന കളക്ടറുടെ ഉത്തരവ് നിലവില്‍ ഉള്ളപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ നിയമലംഘനം. കെയേറി നികത്തിയ നീര്‍ച്ചാല്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നും അനധികൃതമായി സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നു.

ആര്‍. ശ്രീനാഥ്, മണ്ഡലം പ്രസിഡന്റ്, ബിജെപി

Tags: lakesmugglingsasthamkotta
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബാംഗങ്ങളോടൊപ്പം വീടിന് സമീപത്തെ കായലില്‍ കുളിക്കവെ 13കാരി മുങ്ങി മരിച്ചു

Kerala

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

World

യുഎസിൽ കാർഷിക ഭീകരത പടർത്താനൊരുങ്ങി ചൈന : രണ്ട് പേർ അറസ്റ്റിൽ , യുഎസിൽ ചൈന നാശം വിതയ്‌ക്കാൻ പോകുന്ന ഫംഗസിനെക്കുറിച്ച് അറിയാം

Kerala

കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവികനെ കാണാതായി

Kerala

മുതലപ്പൊഴിയില്‍ പൊഴി മുറിച്ചു, അഞ്ചുതെങ്ങ് കായലില്‍ നിന്നും വെള്ളം കടലിലേക്ക് ഒഴുകുന്നു

പുതിയ വാര്‍ത്തകള്‍

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വി.എന്‍ വാസവന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; പിതാവിന് 84കോടിയുടെ സ്വത്ത്; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

‘രജിസ്ട്രാര്‍’ അനില്‍ കുമാറിന്റെ പ്രിന്‍സിപ്പല്‍ പദവിയും റദ്ദായേക്കും; അന്വേഷണം വന്നേക്കും

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം, ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കും

ബിന്ദുവിന്റെ മകന് താത്കാലിക ജോലി, മകള്‍ക്ക് ചികില്‍സാ സഹായം, ശവസംസ്‌കാരത്തിന് അമ്പതിനായിരംരൂപ

ബിന്ദുവിന്റെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച് മന്ത്രി വീണ ജോര്‍ജ്, കുടുംബത്തിന്റെ ദു:ഖം തന്റെയും ദു:ഖമെന്ന് മന്ത്രി

ബിന്ദുവിന്റെ മരണം അതിദാരുണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: തലയോട്ടി തകര്‍ന്നു, വാരിയെല്ലുകള്‍ ഒടിഞ്ഞു

ഭാവന സ്റ്റുഡിയോസിനൊപ്പം നിവിൻ പോളി, ഒപ്പം മമിതയും ; പ്രേമലുവിന് ശേഷം റൊമാന്‍റിക് കോമഡിയുമായി ഗിരീഷ് എഡിയുടെ ബത്ലഹേം കുടുംബ യൂണിറ്റ് വരുന്നു

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies