Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തമിഴ്‌നാട്ടിലെ അനധികൃത മണല്‍ ഖനനം: ബിഷപ്പിന് കുരുക്കു മുറുകുന്നു; ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍

താമ്രപര്‍ണി നദിയില്‍ നിന്ന് അനധികൃമായി മണല്‍ ഖനനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ബിഷപ്പിനെയും അഞ്ചു വികാരിമാരെയും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ തിരുനല്‍വേലി സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് കൂടുതല്‍ ഗുരുതരമായതോടെ ബിഷപ്പും സഭയും പ്രതിസന്ധിയിലായി.

Janmabhumi Online by Janmabhumi Online
Feb 14, 2022, 11:53 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

തിരുനല്‍വേലി: അനധികൃത മണല്‍ ഖനന കേസില്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പത്തനംതിട്ട സിറോ മലങ്കര സഭ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിനും മറ്റുള്ളവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങള്‍. മോഷണം, ക്രിമിനല്‍ ഗൂഢാലോചന, ചതി, വ്യാജരേഖ ചമയ്‌ക്കല്‍ എന്നിവയാണ് കുറ്റങ്ങള്‍.  

താമ്രപര്‍ണി നദിയില്‍ നിന്ന് അനധികൃമായി മണല്‍ ഖനനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ബിഷപ്പിനെയും അഞ്ചു വികാരിമാരെയും  പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ തിരുനല്‍വേലി സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് കൂടുതല്‍ ഗുരുതരമായതോടെ ബിഷപ്പും സഭയും പ്രതിസന്ധിയിലായി. ഐപിസി 120ബി, 379, 420, 465, 471 വകുപ്പുകളാണ് പുതുതായി ചേര്‍ത്തത്. നേരത്തെ 1957ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ആക്ട് സെക്ഷന്‍ 21 പ്രകാരമായിരുന്നു കേസ്. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം തടവും ഹെക്ടറിന് അഞ്ചു ലക്ഷം രൂപ വീതം പിഴയ്‌ക്കും സാധ്യതയുണ്ട്. ബിഷപ്പിനും മറ്റ് വികാരിമാര്‍ക്കും ജാമ്യം കിട്ടാത്ത സാഹചര്യമാണിപ്പോഴുള്ളത്.  

തമിഴ്നാട്ടിലെ അംബാസമുദ്രത്ത് താമ്രപര്‍ണി നദിയുടെ സമീപത്തായി പത്തനംതിട്ട രൂപതയ്‌ക്ക് 300 ഏക്കര്‍ സ്ഥലമുണ്ട്. 40 വര്‍ഷമായി സഭയുടെ അധീനതയിലാണ് ഈ സ്ഥലം. ഈ സ്ഥലത്ത് അനധികൃതമായി മണല്‍ ഖനനം നടത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കാടതിയുടെ നിര്‍ദേശപ്രകാരം സിബിസിഐഡി അന്വേഷിച്ച് ബിഷപ്പിനെയും മറ്റ് വികാരിമാരെയും അറസ്റ്റ് ചെയ്തത്.  

പ്രദേശത്ത് കൃഷി ചെയ്യുന്നതിന് മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍ പ്രകാരം ചുമതലപ്പെടുത്തിയിരുന്നതായാണ് സഭ പറയുന്നത്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥലം സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ ലംഘിച്ചുവെന്നും മണല്‍ ഖനനം നടത്തിയത് കരാറുകാരനാണെന്നും സഭ ആരോപിക്കുന്നു. വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥനെന്ന നിലയില്‍ രൂപതാ അധികാരികളെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സഭയുടെ വിശദീകരണം. എന്നാല്‍ ഇതൊന്നും കോടതി മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇതുകൊണ്ടാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിക്കാതിരുന്നത്.

അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറല്‍ ഷാജി ഋഋഋതോമസിനെയും തിരുനല്‍വേലി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടയില്‍ ബിഷപ്പിനും വൈദികര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ വിശ്വാസികളോട് സഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വേണ്ടി ഇടയലേഖനവും ഞായറാഴ്ച പള്ളികളില്‍ വായിച്ചു. ബിഷപ്പ് വലിയ പ്രതിസന്ധിയിലാണെന്നും സഭ വിശ്വാസികളോട് വിശദീകരിക്കുന്നുണ്ട്. ബിഷപ്പ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് സഭയുടെ വിശദീകരണം.

Tags: crisisBishopsand
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

സഭയുടെ പ്രതിഷേധം: കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

Kerala

മുതലപ്പൊഴിയില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പൊഴിമുറിക്കും, ഒരു മാസത്തിനകം മണല്‍ നീക്കം പൂര്‍ത്തിയാക്കും, തൃപ്തിയില്ലാതെ മത്സ്യതൊഴിലാളികള്‍

Kerala

മുതലപ്പൊഴി അഴിമുഖം പൂര്‍ണമായും മണല്‍മൂടി; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

Kerala

മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന വള്ളം മണലില്‍ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ: സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

കീം 2025: അപേക്ഷയില്‍ ന്യൂനതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ അവസാന അവസരം, ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ദേശീയപാത തകര്‍ച്ച: എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു, പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പന്‍ഷന്‍

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ : വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം

കോവിഡ് ചെറിയ തോതിലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി, ആക്ടീവ് കേസുകള്‍ 727

നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തം, പ്രഖ്യാപനം പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതം കണക്കിലെടുത്ത്

മഴ ശക്തിപ്പെട്ടു : ഇടുക്കിയില്‍ ജാഗ്രത നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies