Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്‍കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു

കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ പിഇഎസ് കോളെജില്‍ ബുര്‍ഖ ധരിച്ചെത്തി അല്ലാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ച മസ്‌കാന്‍ ഖാന് സമ്മാനങ്ങളുടെയും അവാര്‍ഡുകളുടെയും പ്രവാഹം. ഈ അവാര്‍ഡ് നല്‍കുന്നവരില്‍ നിന്നും ഹിജാബ് സമരത്തിന്റെ പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരികയാണെന്ന വിമര്‍ശനം ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 07:34 pm IST
in India

ബെംഗളൂരു:കര്‍ണ്ണാടകയിലെ ഉഡുപ്പിയിലെ പിഇഎസ് കോളെജില്‍ ബുര്‍ഖ ധരിച്ചെത്തി അല്ലാഹു അക്ബര്‍ മുദ്രാവാക്യം വിളിച്ച മസ്‌കാന്‍ ഖാന് സമ്മാനങ്ങളുടെയും അവാര്‍ഡുകളുടെയും പ്രവാഹം. ഈ അവാര്‍ഡ് നല്‍കുന്നവരില്‍ നിന്നും ഹിജാബ് സമരത്തിന്റെ പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരികയാണെന്ന വിമര്‍ശനം ഉയരുകയാണ്. കഴിഞ്ഞ ദിവസം കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷും ഹിജാബ് സമരത്തിന് പിന്നില്‍ രഹസ്യകരങ്ങളുണ്ടെന്ന് ആരോപിച്ചിരുന്നു.  

വിഷയം കത്തിജ്വലിപ്പിച്ച് നിര്‍ത്തി അന്താരാഷ്‌ട്ര തലത്തില്‍ പ്രചാരണമഴിച്ചുവിട്ട് ഇന്ത്യയെ മോശമായി ചിത്രീകരിക്കുക, ഇന്ത്യയ്‌ക്കകത്ത് വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ട് അസ്വസ്ഥാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ രഹസ്യ അജണ്ടകള്‍ ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു. അതിന് പുറമെ കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥികളെ മതമൗലികവല്‍ക്കരിക്കാന്‍ ചില ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ശ്രമവും നടക്കുന്നതായി രഹസ്യപ്പൊലീസ് റിപ്പോര്‍ട്ടുകളും ഉണ്ട്.  

മഹാരാഷ്‌ട്രയിലെ ബാന്ദ്രയിലെ കോണ്‍ഗ്രസ് എംഎല്‍എയായ സീഷാന്‍ സിദ്ദിഖ് മസ്‌കാന്റെ വീട് സന്ദര്‍ശിച്ച് ഒരു ഐ ഫോണും സ്മാര്‍ട്ട് വാച്ചും സമ്മാനമായി നല്‍കി. ‘പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുടെ നേരെ അല്ലാഹു അക്ബര്‍ വിളിച്ച് ധൈര്യം കാണിച്ച സമുദായത്തിലെ പെണ്‍കുട്ടിയെ കാണാനാണ് ഇത്ര ദുരം വന്നത്. രാജ്യം മുഴുവന്‍ ഈ പെണ്‍കുട്ടിയില്‍ അഭിമാനം കൊള്ളുന്നു. ഇത് കണ്ട് മറ്റ് പെണ്‍കുട്ടികള്‍ക്കും ഇതുപോലെ പ്രതികരിക്കാനാവും,’- സീഷാന്‍ സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

ഹിജാബ് ധരിക്കല്‍ ഭരണഘടനാപരമായ അവകാശമാണെന്നും സീഷാന്‍ സിദ്ദിഖ് അവകാശപ്പെടുന്നു. ജമാഅത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടന ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചതിന് മസ്‌കാന് അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. ട്വീറ്റിലൂടെയാണ് ദിയോബാന്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്ത് ഉലമ ഐ ഹിന്ദ് മസ്‌കാന്‍ ഖാന് സമ്മാനം പ്രഖ്യാപിച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത്രയും വലിയ തുക ഒരു വിദ്യാര്‍ത്ഥിനിക്ക് നല്‍കിയത് വര്‍ഗ്ഗീയ പ്രതിഷേധം നടത്തിയതിനുള്ള അംഗീകാരമായാണ്. ഇതുവഴി കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇത്തരം പ്രതിഷേധത്തിന് ഒരുക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുകയാണ് സംഘടന. 

രാജ്യമൊട്ടുക്ക് ഹിജാബിന്റെ പേരില്‍ മുസ്ലിം ഐക്യം സൃഷ്ടിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുകയാണ് ജമാഅത്ത് ഉലമ ഐ ഹിന്ദ്. കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയില്‍ ഈ സംഘടന ഹിജാബ് അനുകൂല റാലി സംഘടിപ്പിച്ചിരുന്നു. നാസിക്കിലെ മാലിഗവോണില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് അസസുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐഎമ്മുമായി അടുത്ത ബന്ധമുണ്ട്. ഈ റാലിയ്‌ക്ക് പിന്നില്‍ എ ഐ എം ഐഎം എംഎല്‍എ മുഫ്തി മുഹമ്മദ് ഇസ്മയില്‍ ഖാസ്മിയുടെ കരങ്ങളും ഉണ്ടായിരുന്നു.

Tags: മസ്‌കാന്‍ ഖാന്‍Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംകര്‍ണ്ണാടകഅല്ലാഹു അക്ബര്‍കര്‍ണ്ണാടക ഹിജാബ് വിവാദംബിബി മസ്‌കാന്‍ ഖാന്‍ജമാഅത്ത് ഉലമ ഐ ഹിന്ദ്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

India

ഞാൻ ബിക്കിനി ധരിച്ച് റോഡിലിറങ്ങും, ആർക്കാണ് പ്രശ്നം ? ഹിജാബ് ധരിക്കാത്തതിനെ വിമർശിച്ച മതമൗലികവാദികളുടെ വായടപ്പിച്ച് സന മക്ബുൽ

India

ഹിജാബ് ധരിച്ചവർ പ്രധാനമന്ത്രിയാകുമെന്നത് നടക്കാത്ത സ്വപ്നം : ഒരു സ്ത്രീ പ്രധാനമന്ത്രിയാകുന്നുണ്ടെങ്കിൽ സാരി ധരിക്കും, പക്ഷെ ഹിജാബ് ധരിക്കില്ല 

India

ആദ്യം ഒരു ഹിജാബ് ധരിച്ച സ്ത്രീയെ നിങ്ങളുടെ പാർട്ടി പ്രസിഡന്റാക്കുക, എന്നിട്ട് പോരെ പ്രധാനമന്ത്രി പദവി സ്വപ്നം കാണാൻ: ഒവൈസിക്കെതിരെ സുധാൻഷു ത്രിവേദി

India

പരീക്ഷയിൽ കോപ്പിയടിച്ച വിദ്യാർത്ഥിനികളോട് ഹിജാബ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപികക്കെതിരെ ബംഗാളിൽ നടപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.