Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയോ പിണറായിയോ?- ആരാണ് ബിരുദധാരി? പിണറായിക്ക് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമുണ്ടോ? സമുഹമാധ്യമങ്ങളില്‍ തര്‍ക്കം

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയാണെന്ന് വിവാദ സംവിധായകന്‍ അവിനാഷ് ദാസ്.പിണറായി വിജയന്‍ 2016ലും 2021ലും നല്‍കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പ്രീഡിഗിയാണ് വിദ്യാഭ്യാസയോഗ്യതയായി കാണിച്ചിരിക്കുന്നത്. സത്യമിതായിരിക്കെ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക സര്‍ക്കാര്‍വെബ്‌സൈറ്റില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം എന്നാണ് കാണിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 05:16 pm IST
in India

ന്യൂദല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദധാരിയാണെന്ന് വിവാദ സംവിധായകന്‍ അവിനാഷ് ദാസ്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിക്കാന്‍ വേണ്ടിയാണ് അവിനാഷ് ദാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് സൂചന നല്‍കിയത്. ‘യുപിയുടെ അറിവില്ലാത്ത മുഖ്യമന്ത്രിക്ക് വിദ്യാഭ്യാസയോഗ്യതയുള്ള കേരള മുഖ്യമന്ത്രിയുടെ മറുപടി കിട്ടി,’- എന്ന കമന്‍റോ ട് കൂടിയാണ് അവിനാഷ് ദാസ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്.

ഇതോടെ രണ്ട് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചുള്ള ചര്‍ച്ച കൊഴുക്കുകയാണ്. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം പിണറായി വിജയന്റെ വിദ്യാഭ്യാസ യോഗ്യത സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം എന്നതാണ്. ‘1962ല്‍ തലശേരി ഗവ. ബ്രണ്ണന്‍ കോളെജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. 1964ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഗി ചെയ്തു’- വെബ്‌സൈറ്റില്‍ പറയുന്നു.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസ് പാസ് മാത്രമാണ്. 2021 മാര്‍ച്ച് അഞ്ചിനാണ് ഈ സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള കോളത്തില്‍ മുഖ്യമന്ത്രി എഴുതിയിട്ടുള്ളത് ഇങ്ങിനെ: ‘1963ല്‍ തലശേരി ഗവ. ബ്രണ്ണന്‍ കോളെജില്‍ നിന്നും പ്രീഡിഗ്രി’.

പിണറായി വിജയന്‍ 2016ല്‍ നല്‍കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും പ്രീഡിഗിയാണ് വിദ്യാഭ്യാസയോഗ്യതയായി കാണിച്ചിരിക്കുന്നത്. സത്യമിതായിരിക്കെ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക സര്‍ക്കാര്‍വെബ്‌സൈറ്റില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം എന്നാണ് കാണിച്ചിരിക്കുന്നത്. ഇതാണ് സമൂഹമാധ്യമങ്ങളില്‍ വിജയന്റെ ആരാധകരായ ചെറുപ്പക്കാര്‍ വിളമ്പുന്നത്.

എന്നാല്‍ അവിനാഷ് ദാസ് തന്റെ സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിച്ചതുപോലെ യോഗി ആദിത്യനാഥ് നിരക്ഷരനല്ല, ബിരുദധാരിയാണ് എന്നതാണ് വാസ്തവം. സ്വര ഭാസ്കര്‍ അഭിനയിച്ച അനാര്‍ക്കലി ഓഫ് ആര എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകനാണ് അവിനാഷ് ദാസ്.  

Tags: Election Commissionസാമ്പത്തിക ശാസ്ത്ര ബിരുദദാരിഅവിനാഷ് ദാസ്ഐഎസ്keralaPinarayi Vijayanyogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്pinarayiമാധ്യമ പ്രവര്‍ത്തകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.