Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പര്‍ദ്ദ ധാരണം തുടങ്ങിയതും വിവാദമായതും കാമ്പസ് ഫ്രണ്ടിന്റെ വരവോടെ; പിന്നാലെ പെണ്‍കുട്ടികളുടെ ട്വിറ്റര്‍ അക്കൗണ്ടുകളും പ്രത്യക്ഷപ്പെട്ടു; ഹിജാബ് സമരവും

ഈ കാമ്പയ്‌നു ശേഷം മസ്‌ക്കന്‍ സൈനാബ്, ആയിഷ, അലിയ ആസാദി, എ.എച്ച് അല്‍മാസ് എന്നീ വിദ്യാര്‍ഥിനികള്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുടങ്ങി.

Janmabhumi Online by Janmabhumi Online
Feb 12, 2022, 09:30 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മംഗലാപുരം: കര്‍ണ്ണാടകത്തിലെ ഉഡുപ്പിയില്‍ ഹിജാബ് വിവാദമുണ്ടായത് കോളേജുകളില്‍ കാമ്പസ് ഫ്രണ്ടിന്റെ വരവോടെയെന്ന് സൂചന. ഇത് വളരെ ആസൂത്രിതവുമാണ്. സമീപകാലം വരെ വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ചിരുന്നുമില്ല. മാത്രമല്ല ഇത് മതപരമായ വേഷവുമല്ല. ഇക്കാര്യം കേരള ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 2021 സപ്തംബറില്‍ ഉഡുപ്പിയിലെ കോളജുകളില്‍ കാമ്പസ് ഫ്രണ്ട് അംഗത്വ കാമ്പയ്ന്‍ ആരംഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയുടെ വിദ്യാര്‍ഥി സംഘടനയാണ് കാമ്പസ് ഫ്രണ്ട്.  

ഈ കാമ്പയ്‌നു ശേഷം മസ്‌ക്കന്‍ സൈനാബ്, ആയിഷ, അലിയ ആസാദി, എ.എച്ച് അല്‍മാസ് എന്നീ വിദ്യാര്‍ഥിനികള്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുടങ്ങി. ഇപ്പോള്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതും വിവാദമാക്കിയതും ഈ നാല്‍വര്‍ സംഘമാണ്. തങ്ങള്‍ക്ക് കാമ്പസ് ഫ്രണ്ടുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.

പക്ഷെ ഇവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍  പരിശോധിച്ചാല്‍ ആത്മബന്ധം വെളിവാകും. ഇവര്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുടങ്ങിയ സമയം മുതല്‍ക്കേ കാമ്പസ് ഫ്രണ്ടിനുവേണ്ടി പ്രചാരണവും തുടങ്ങി. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ ഇവര്‍ ഹാഷ് ടാഗ് കാമ്പയ്‌നും ആരംഭിച്ചു. നാലു പേരും ഒരേ തരത്തിലുള്ള പോസ്റ്റുകളും മറ്റുമാണ് ഇട്ടതും. കാമ്പസ് ഫ്രണ്ട് തുടങ്ങിയ ഹാഷ് ടാഗ് കാമ്പയ്‌നാണിത്. അതിനു ശേഷം അയോധ്യ വിധിയെപ്പറ്റി ഹാഷ് ടാഗ് നാലു പേരും കാമ്പയ്ന്‍ തുടങ്ങി. അതും ഒരേ വാചകങ്ങള്‍. ഇതേ വാദങ്ങളാണ് കാമ്പസ് ഫ്രണ്ട് പ്രസിഡന്റ് നടത്തിയതും. ഉപയോഗിച്ചത് അതേ വാചകങ്ങളും. അക്ഷരാര്‍ഥത്തില്‍ കോപ്പി.

പിന്നെ മൗലാന അബുള്‍ കലാം ആസാദിനെപ്പറ്റിയായി ഹാഷ് ടാഗ് കാമ്പയ്ന്‍. പോപ്പുലര്‍ ഫ്രണ്ട് കാമ്പയ്‌ന് ഉപയോഗിച്ച അതേ വാചകങ്ങള്‍ തന്നെ. പിന്നെ വാങ്ക് വിളിയെപ്പറ്റിയായി കാമ്പയ്ന്‍.  വാങ്ക് വിളി സഹിക്കാന്‍ വയ്യെങ്കില്‍ ഹിന്ദുക്കള്‍ നേപ്പാളിലേക്ക് പോകൂ എന്നായിരുന്നു കുറിപ്പുകള്‍. കാമ്പസ് ഫ്രണ്ടിന്റെയും നാലു പേരുടെയും വാചകങ്ങള്‍ ഒരു പോലെ.

പിന്നെ റൗഫ് ഷെരീക്കിനു വേണ്ടിയായി ഹാഷ് ടാഗ്. ഹാഥ്‌റസ് സംഭവത്തില്‍ യുപി പോലീസ് അറസ്റ്റു ചെയ്ത ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സെക്രട്ടറിയായിരുന്നു. ഹിജാബ് വിവാദമുണ്ടാക്കിയ നാലു പേര്‍ക്കും കാമ്പസ് ഫ്രണ്ടുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് വ്യക്തം.

ഡിസംബര്‍ 31നാണ് ഈ നാലു പേരും മസൂദ് മന്നയെന്ന കാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗവും ചേര്‍ന്ന് ഉഡുപ്പി കോളേജില്‍ യൂണിഫോം  നിര്‍ബന്ധമാക്കിയതിന് എതിരെ ഹാഷ് ടാഗ് കാമ്പയ്ന്‍ തുടങ്ങിയത്. വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയെന്നായിരുന്നു പ്രചാരണം. ഇസഌമിക് വെബ് പോര്‍ട്ടലുകളിലെ എഴുത്തുകാരനായ മീര്‍ ഫൈസല്‍  ഈ പെണ്‍കുട്ടികളുടെ അഭിമുഖം എടുത്തു.

ഈ ജനുവരി രണ്ടിന് ഇവര്‍ വാര്‍ത്താ സമ്മേളനവും നടത്തി. കാമ്പസ് ഫ്രണ്ട് നേതാക്കള്‍ക്ക് ഒപ്പമായിരുന്നു വാര്‍ത്താ സമ്മേളനം. പിന്നെ ഇടത് ഇസ്ലാമിസ്റ്റ് അനുകൂല ചാനലുകളിലായി  പാനല്‍ ചര്‍ച്ചകള്‍. കാമ്പസ് ഫ്രണ്ടിന്റെ പദ്ധതി പ്രകാരമാണ് ഉഡുപ്പിയിലെ കോളേജുകളില്‍ ഹിജാബ് ധാരണം വന്നതെന്നും ഇത് അവര്‍ തന്നെയാണ് വിവാദമാക്കിയതെന്നുമാണ് ഇപ്പോള്‍ തെളിയുന്നത്.

Tags: JihadCultural Invasionക്യാംപസ് ഫ്രണ്ട്നിഖാബ്കലാപംHijabപോപ്പുലര്‍ ഫ്രണ്ട്islamists
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

India

ബംഗാളിൽ കേന്ദ്രസേനയെയും അക്രമിച്ച് ഇസ്ലാമിസ്റ്റുകൾ : വാഹനങ്ങൾ കത്തിച്ചു : മുർഷിദാബാദിൽ നിന്ന് പലായനം ചെയ്ത് ഹിന്ദുക്കൾ

World

പഠനത്തിന് എത്തിയ ഖലീൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയത് വിഘടനവാദവും മതമൗലിക വാദവും ; തൂക്കിയെടുത്ത് ജയിലിലിട്ടു : ഇനി നാടുകടത്തൽ

പുതിയ വാര്‍ത്തകള്‍

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്, അടച്ച ഖത്തര്‍, കുവൈറ്റ് വ്യോമാതിര്‍ത്തി വീണ്ടും തുറന്നു

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ദോഹയിലെ മാളിൽ കൂട്ടക്കരച്ചിലും നിലവിളിയും ; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ജീവനും കൊണ്ടോടുന്നു ; വീഡിയോ പുറത്ത്

സ്‌ഫോടനങ്ങളിൽ നടുങ്ങി ടെഹ്‌റാൻ ; നഗരം വിട്ട് പോകാൻ ഐഡിഎഫ് ആളുകളോട് ആവശ്യപ്പെട്ടു

‘ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം, ഖത്തറിന് എല്ലാ പിന്തുണയും നൽകും’- ഇറാന്റെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് യുഎഇ

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies