Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിജാബ് വിവാദത്തില്‍ പെണ്‍കുട്ടികള്‍ക്ക് പിന്നില്‍ അദൃശ്യശക്തികളുടെ സാന്നിധ്യമുണ്ട്: കര്‍ണ്ണാടകവിദ്യാഭ്യാസമന്ത്രി നാഗേഷ്

ഹിജാബ് വിവാദത്തിന് പിന്നില്‍ പെണ്‍കുട്ടികള്‍ക്ക് കരുത്ത് പകരാന്‍ അദൃശ്യ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്.

Janmabhumi Online by Janmabhumi Online
Feb 11, 2022, 07:36 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നില്‍ പെണ്‍കുട്ടികള്‍ക്ക് കരുത്ത് പകരാന്‍ അദൃശ്യ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്. അവരാണ് സീനിയര്‍ അഭിഭാഷകരെയും അന്താരാഷ്‌ട്ര മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ഹൈക്കോടതി സമീപിച്ചിരിക്കുന്നതെന്നും നാഗേഷ് പറഞ്ഞു. റിപ്പബ്ലിക് ടിവിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം വെള്ളിയാഴ്ച ഇക്കാര്യം പറഞ്ഞത്.  

കഴിഞ്ഞ വര്‍ഷം വരെ ഹിജാബില്ലാതെയാണ് പെണ്‍കുട്ടികള്‍ ഇവിടെ എത്തിയത്. എന്നാല്‍ 2021 ഡിസംബറിലാണ് ഏതാനും വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് വന്നത്. ഈ പെണ്‍കുട്ടികളെ മതമൗലികവാദികളാക്കി മാറ്റിയിട്ടുണ്ടാകാമെന്നും കപില്‍ സിബലിനെപ്പോലെയുള്ള സീനിയര്‍ നേതാക്കള്‍ ഇവരെ പിന്തുണയ്‌ക്കുന്നതിനര്‍ത്ഥം ഇതിനെല്ലാം പിന്നില്‍ ചില പ്രേരകശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്. ഇക്കാര്യം എളുപ്പത്തില്‍ മനസ്സിലാക്കാം.- മന്ത്രി നാഗേഷ് അഭിപ്രായപ്പെട്ടു.

‘യൂണിഫോമിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മാനേജ്‌മെന്‍റിന് അധികാരമുണ്ട്. പെണ്‍കുട്ടികള്‍ ഹിജാബ് ധരിയ്‌ക്കാതെയാണ് കഴിഞ്ഞ വര്‍ഷം വരെ എത്തിയിരുന്നത്. പിന്നീട് 2021 ഡിസംബറിലാണ് ഇവര്‍ ഹിജാബ് ധരിച്ചു തുടങ്ങിയത്. ഇതുവരെ 5000-6000 വിദ്യാര്‍ഥികള്‍ വരെ ഇവിടെ നിന്നും പാസായിപ്പോയിട്ടുണ്ട്. ഇപ്പോള്‍ ആറ് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രശ്‌നം. ആരോ ഈ പെണ്‍കുട്ടികളെ മതമൗലിക ചിന്തയിലേക്ക് നയിച്ചിട്ടുണ്ട്.- അദ്ദേഹം ചൂണ്ടിക്കാട്ടി .

സാധാരണ ആളുകള്‍ കോടതിയെ സമീപിക്കാറില്ല. മുതിര്‍ന്ന അഭിഭാഷകരാണ് ഈ ആറ് പെണ്‍കുട്ടികള്‍ക്ക് വേണ്ടി കോടതിയില്‍ പോയിരിക്കുന്നത്. കപില്‍ സിബര്‍ സുപ്രീംകോടതിയില്‍ വരെ പോയി. കാമ്പസ് ഫ്രണ്ട് (എസ്ഡി പി ഐയുടെ വിദ്യാര്‍ത്ഥി വിഭാഗം) പറഞ്ഞത് അവര്‍ ഇക്കാര്യത്തില്‍ ഉന്നത കോടതിയില്‍ വരെ പോകുമെന്നാണ്. എങ്ങിനെയാണ് ഈ വിഷയം അന്താരാഷ്‌ട്ര മാധ്യമങ്ങളിലേക്ക് വരെ പോയത്? കേരളത്തില്‍ 2018ല്‍ 150 സ്‌കൂളുകള്‍ ഹിജാബ് നിരോധിച്ചിരുന്നു. അന്ന് ഇത് അന്താരാഷ്‌ട്ര വാര്‍ത്തയായില്ല. ഒരു പാര്‍ട്ടിയും അന്ന് ബോംബെ ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ സംസാരിച്ചില്ല. ആരാണ് ഇതിന് പിന്നിലെന്ന് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ എന്തിനാണ് പാകിസ്ഥാന്‍ പ്രതികരിക്കുന്നത്. ഒരു പാട് പേര്‍ ഇതിന് പിന്നിലുണ്ട്. ഇന്ത്യയിലെ അന്തരീക്ഷം പ്രക്ഷുബ്ധമാക്കാന്‍ ചിലര്‍ ആഗ്രഹിയ്‌ക്കുന്നു. മലാല വരെ ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തു. പാകിസ്ഥാനില്‍ ഒരു ഹിന്ദു വ്യാപാരിയെ മര്‍ദ്ദിച്ചപ്പോള്‍ വരെ ശബ്ദിക്കാത്ത ആളാണ് മലാല.- മന്ത്രി നാഗേഷ് വ്യക്തമാക്കി.

Tags: കപില്‍ സിബല്‍ക്യാമ്പസ് ഫ്രണ്ട്ഐഎസ്സിഎഫ്ഐHijabMalala Yousafzai Khanഹിജാബ് തര്‍ക്കംവിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്ഹിജാബ് അവകാശംബി.സി. നാഗേഷ്pakistanകര്‍ണ്ണാടകsdpiകര്‍ണ്ണാടക ഹിജാബ് വിവാദംMalala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഭാരതത്തില്‍ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞു; പാകിസ്ഥാനില്‍ 45 ശതമാനം പേര്‍ ദാരിദ്ര്യത്തില്‍

World

പൊതുജനങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു , നേതാക്കൾ തിന്ന് കുടിക്കുന്നു ! പാകിസ്ഥാനിൽ ഈ നേതാക്കളുടെ ശമ്പളം 600% വർധിച്ചു

World

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

India

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

World

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

കെനിയയില്‍ ബസപകടത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന്  വിനോദയാത്ര പോയവര്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പ്രതീകാത്മക ചിത്രം

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies