Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല, ഇത് അവസാനമാണ്, തോക്കിന്‍മുനയില്‍ പെണ്‍കുട്ടികളെ കടത്തുന്നു; അഫ്ഗാന്‍ പെണ്‍കുട്ടിയുടെ കത്ത് പങ്കുവെച്ച് ആഞ്ജലീന

കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്: 'സ്ത്രീകള്‍ക്ക് സംസാരിക്കാനോ അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ട് വയ്‌ക്കാനോ അവകാശമില്ലെന്ന് എനിക്ക് തോന്നുന്നു. സ്ത്രീയുടെ അവകാശങ്ങള്‍ അവരില്‍ നിന്ന് എടുത്തുകളയുന്നു, അവര്‍ക്ക് രാജ്യത്ത് ഒന്നും ചെയ്യാന്‍ അനുവാദമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ 2 സ്ത്രീകളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താലിബാന്‍ അറസ്റ്റ് ചെയ്തു. ഇത് അവസാനമാണ്, എനിക്ക് ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല, ഞാന്‍ ഒരു പെണ്‍കുട്ടിയായതിനാല്‍ സംസാരിക്കാന്‍ പോലും കഴിയില്ല, എന്ന് ഞാന്‍ ഓര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 05:38 pm IST
in World

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിരവധി തീരുമാനങ്ങളും കൊണ്ടുവന്നത്. വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട പ്രഖ്യാപനങ്ങളും വന്നിരുന്നു. ഇപ്പോഴിതാ അഫ്ഗാനിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നീതിനിഷേധങ്ങളെക്കുറിച്ച് ഹോളിവുഡ് താരം ആഞ്ജലീന ജോളി പങ്കുവെച്ച പോസ്റ്റാണ് വാര്‍ത്തയില്‍ നിറയുന്നത്.  

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ആഞ്ജലീന. ഇക്കുറി അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് ആഞ്ജലീന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു അഫ്ഗാന്‍ പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച കത്തു സഹിതമാണ് ആഞ്ജലീനയുടെ പോസ്റ്റ്. പെണ്‍കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ പേര് മറച്ചുവെച്ചാണ് ആഞ്ജലീന പോസ്റ്റ് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് കാണാതായ വനിതാ ആക്റ്റിവിസ്റ്റുകളുടെ പേരും ആഞ്ജലീന പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ആലിയ അസീസി, പര്‍വാനാ ഇബ്രാഹിംഖേല്‍, മുര്‍സല്‍ അയാര്‍, സാറാ മൊഹമ്മദി, ടമാനാ സറിയാബ് പര്യാനി തുടങ്ങിയവരുടെ പേരുകളാണ് പോസ്റ്റിലുള്ളത്. താലിബാന്‍ അധികാരത്തിലെത്തിയതോടെ സ്‌കൂളില്‍ പോകാന്‍ കഴിയാത്ത പെണ്‍കുട്ടികളെക്കുറിച്ചാണ് കത്തില്‍ പറയുന്നത്. സ്ത്രീയാണ് എന്നതുകൊണ്ടു മാത്രം ഇനി പുറത്തിറങ്ങാനോ എന്തിനധികം സംസാരിക്കാനോ പോലും കഴിയാതെ വരുമെന്നും കത്തിലുണ്ട്.  

‘കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്: ‘സ്ത്രീകള്‍ക്ക് സംസാരിക്കാനോ അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ട് വയ്‌ക്കാനോ അവകാശമില്ലെന്ന് എനിക്ക് തോന്നുന്നു. സ്ത്രീയുടെ അവകാശങ്ങള്‍ അവരില്‍ നിന്ന് എടുത്തുകളയുന്നു, അവര്‍ക്ക് രാജ്യത്ത് ഒന്നും ചെയ്യാന്‍ അനുവാദമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ 2 സ്ത്രീകളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താലിബാന്‍ അറസ്റ്റ് ചെയ്തു. ഇത് അവസാനമാണ്, എനിക്ക് ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല, ഞാന്‍ ഒരു പെണ്‍കുട്ടിയായതിനാല്‍ സംസാരിക്കാന്‍ പോലും കഴിയില്ല, എന്ന് ഞാന്‍ ഓര്‍ത്തു.

അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിക്കുന്നതെന്ന് ദയവായി ശ്രദ്ധിക്കണം. രാത്രിയില്‍ യുവതികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അവരുടെ വീടുകളില്‍ നിന്ന് കൊണ്ടുപോകും പിന്നീട് അവരെ കാണാതാകും. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്വാതന്ത്ര്യത്തിന്മേല്‍ അനുദിനം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. അവരെ മറന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ദയവായി സഹായിക്കുക’. നടി കുറിച്ചു. ുടര്‍ന്നുള്ള പോസ്റ്റില്‍ അഫ്ഗാനിസ്ഥാനിലെ രണ്ട് വനിതാ പെയിന്റര്‍മാരായ ഷംസിയ ഹസാനി, റദാ അക്ബര്‍ തുടങ്ങിയവരുടെ പെയിന്റിങ്ങുകളും ആഞ്ജലീന പങ്കുവെച്ചിട്ടുണ്ട്. അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ ആദരിക്കുകയാണ് ആഞ്ജലീന.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍Letterആഞ്ജലീന ജോളിGirlwomen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

Kerala

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

Kerala

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

Kerala

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; ഉടക്കിട്ട് സ്വകാര്യ ബസ് ഉടമകള്‍

പുതിയ വാര്‍ത്തകള്‍

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

കണ്ണൂരില്‍ നിരവധി പേരെ കടിച്ചു പരിക്കേല്‍പ്പിച്ച തെരുവു നായ ചത്ത നിലയില്‍, പരിഭ്രാന്തി

യുവാക്കൾ കന്നുകാലികളെ പോലെ യാത്ര ചെയ്യേണ്ടി വന്നു ; പഴയ വീഡിയോ കാട്ടി റെയിൽവേയെ അപമാനിക്കാൻ കോൺഗ്രസിന്റെ ശ്രമം ; പൊളിച്ചടുക്കി അധികൃതർ

മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പം, യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്ന് മമ്മൂട്ടി, വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം

കോ​ണ്‍​ഗ്ര​സ് പി​ന്നി​ല്‍ നി​ന്ന് കു​ത്തി; ഇ​നി​യൊ​രി​ക്ക​ലും അ​വ​രെ വി​ശ്വ​സി​ക്ക​രു​ത്: ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.