Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല, ഇത് അവസാനമാണ്, തോക്കിന്‍മുനയില്‍ പെണ്‍കുട്ടികളെ കടത്തുന്നു; അഫ്ഗാന്‍ പെണ്‍കുട്ടിയുടെ കത്ത് പങ്കുവെച്ച് ആഞ്ജലീന

കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്: 'സ്ത്രീകള്‍ക്ക് സംസാരിക്കാനോ അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ട് വയ്‌ക്കാനോ അവകാശമില്ലെന്ന് എനിക്ക് തോന്നുന്നു. സ്ത്രീയുടെ അവകാശങ്ങള്‍ അവരില്‍ നിന്ന് എടുത്തുകളയുന്നു, അവര്‍ക്ക് രാജ്യത്ത് ഒന്നും ചെയ്യാന്‍ അനുവാദമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ 2 സ്ത്രീകളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താലിബാന്‍ അറസ്റ്റ് ചെയ്തു. ഇത് അവസാനമാണ്, എനിക്ക് ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല, ഞാന്‍ ഒരു പെണ്‍കുട്ടിയായതിനാല്‍ സംസാരിക്കാന്‍ പോലും കഴിയില്ല, എന്ന് ഞാന്‍ ഓര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 05:38 pm IST
in World

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിരവധി തീരുമാനങ്ങളും കൊണ്ടുവന്നത്. വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയവ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ട പ്രഖ്യാപനങ്ങളും വന്നിരുന്നു. ഇപ്പോഴിതാ അഫ്ഗാനിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നീതിനിഷേധങ്ങളെക്കുറിച്ച് ഹോളിവുഡ് താരം ആഞ്ജലീന ജോളി പങ്കുവെച്ച പോസ്റ്റാണ് വാര്‍ത്തയില്‍ നിറയുന്നത്.  

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ആഞ്ജലീന. ഇക്കുറി അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് ആഞ്ജലീന പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു അഫ്ഗാന്‍ പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച കത്തു സഹിതമാണ് ആഞ്ജലീനയുടെ പോസ്റ്റ്. പെണ്‍കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ പേര് മറച്ചുവെച്ചാണ് ആഞ്ജലീന പോസ്റ്റ് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് കാണാതായ വനിതാ ആക്റ്റിവിസ്റ്റുകളുടെ പേരും ആഞ്ജലീന പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ആലിയ അസീസി, പര്‍വാനാ ഇബ്രാഹിംഖേല്‍, മുര്‍സല്‍ അയാര്‍, സാറാ മൊഹമ്മദി, ടമാനാ സറിയാബ് പര്യാനി തുടങ്ങിയവരുടെ പേരുകളാണ് പോസ്റ്റിലുള്ളത്. താലിബാന്‍ അധികാരത്തിലെത്തിയതോടെ സ്‌കൂളില്‍ പോകാന്‍ കഴിയാത്ത പെണ്‍കുട്ടികളെക്കുറിച്ചാണ് കത്തില്‍ പറയുന്നത്. സ്ത്രീയാണ് എന്നതുകൊണ്ടു മാത്രം ഇനി പുറത്തിറങ്ങാനോ എന്തിനധികം സംസാരിക്കാനോ പോലും കഴിയാതെ വരുമെന്നും കത്തിലുണ്ട്.  

‘കത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്: ‘സ്ത്രീകള്‍ക്ക് സംസാരിക്കാനോ അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ട് വയ്‌ക്കാനോ അവകാശമില്ലെന്ന് എനിക്ക് തോന്നുന്നു. സ്ത്രീയുടെ അവകാശങ്ങള്‍ അവരില്‍ നിന്ന് എടുത്തുകളയുന്നു, അവര്‍ക്ക് രാജ്യത്ത് ഒന്നും ചെയ്യാന്‍ അനുവാദമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ 2 സ്ത്രീകളെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താലിബാന്‍ അറസ്റ്റ് ചെയ്തു. ഇത് അവസാനമാണ്, എനിക്ക് ഇനി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ല, ഞാന്‍ ഒരു പെണ്‍കുട്ടിയായതിനാല്‍ സംസാരിക്കാന്‍ പോലും കഴിയില്ല, എന്ന് ഞാന്‍ ഓര്‍ത്തു.

അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിക്കുന്നതെന്ന് ദയവായി ശ്രദ്ധിക്കണം. രാത്രിയില്‍ യുവതികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അവരുടെ വീടുകളില്‍ നിന്ന് കൊണ്ടുപോകും പിന്നീട് അവരെ കാണാതാകും. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്വാതന്ത്ര്യത്തിന്മേല്‍ അനുദിനം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. അവരെ മറന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ദയവായി സഹായിക്കുക’. നടി കുറിച്ചു. ുടര്‍ന്നുള്ള പോസ്റ്റില്‍ അഫ്ഗാനിസ്ഥാനിലെ രണ്ട് വനിതാ പെയിന്റര്‍മാരായ ഷംസിയ ഹസാനി, റദാ അക്ബര്‍ തുടങ്ങിയവരുടെ പെയിന്റിങ്ങുകളും ആഞ്ജലീന പങ്കുവെച്ചിട്ടുണ്ട്. അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ ആദരിക്കുകയാണ് ആഞ്ജലീന.

Tags: Girlwomenതാലിബാന്‍അഫ്ഗാനിസ്ഥാന്‍Letterആഞ്ജലീന ജോളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

Travel

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.