Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കായികസമുച്ചയത്തിന് ടിപ്പുവിന്റെ പേര്: ‘ടിപ്പുവിന്റെ പേരിടണമെങ്കില്‍ അസ്ലം ഷേഖ് പാകിസ്ഥാനില്‍ പോകൂ’: മഹാരാഷ്‌ട്രയില്‍ ബിജെപി പ്രതിഷേധം

മുംബൈയിലെ മലാഡിലുള്ള കായിക സമുച്ചയത്തിന് ടിപ്പു സുല്‍ത്താന്റെ പേരിട്ട നടപടിയില്‍ ബിജെപിയുടെയും ബജ്രംഗ്ദളിന്റെയും പ്രതിഷേധം മഹാരാഷ്‌ട്രയില്‍ ശക്തിപ്രാപിക്കുന്നു. ടിപ്പുവിന്റെ പേരിടണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ അസ്ലം ഷേഖ് പാകിസ്ഥാനില്‍ പോകേണ്ടതായി വരുമെന്ന് ബിജെപി നേതാവ് രാജ് പുരോഹിത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 04:54 pm IST
in India

മുംബൈ: മുംബൈയിലെ മലാഡിലുള്ള കായിക സമുച്ചയത്തിന് ടിപ്പു സുല്‍ത്താന്റെ പേരിട്ട നടപടിയില്‍ ബിജെപിയുടെയും ബജ്രംഗ്ദളിന്റെയും പ്രതിഷേധം മഹാരാഷ്‌ട്രയില്‍ ശക്തിപ്രാപിക്കുന്നു. ടിപ്പുവിന്റെ പേരിടണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ അസ്ലം ഷേഖ് പാകിസ്ഥാനില്‍ പോകേണ്ടതായി വരുമെന്ന് ബിജെപി നേതാവ് രാജ് പുരോഹിത് പറഞ്ഞു.

മലാഡില്‍ പുതുക്കിപ്പണിത കായിക സമുച്ചയത്തിനാണ് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കിയിരിക്കുന്നത്. എന്തായാലും കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യത്തോടെയുള്ള മഹാരാഷ്‌ട്ര ഭരിക്കുന്ന സര്‍ക്കാരില്‍ ഹിന്ദുത്വത്തിന് വേണ്ടി വാദിക്കുന്ന ശിവസേന ഇതോടെ വെട്ടിലായിരിക്കുകയാണ്. എന്ത് നിലപാടെടുക്കണമെന്നറിയാതെ കുഴങ്ങുകയാണ് ശിവസേന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞ് തല്‍ക്കാലം തടിതപ്പുകയാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ടൂറിസം-പരിസ്ഥിതി മന്ത്രിയുമായ ആദിത്യ താക്കറേ. ‘മുംബൈ മേയര്‍ സ്റ്റേഡിയത്തിന്റെ പേരില്‍ അന്തിമതീരുമാനമെടുത്തിട്ടില്ല,’- ആദിത്യ താക്കറേ പറയുന്നു.

മുന്‍പൊരിക്കല്‍ ഇവിടുത്തെ ഒരു റോഡിന് ടിപ്പുവിന്റെ പേരിടണമെന്ന്  ബിജെപി എംഎല്‍എ അമീത് സത്തം വാദിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് മന്ത്രി അസ്ലം ഷേഖിന്റെ അവകാശപ്പെട്ടു. ഇതിന് തെളിവായി ബിജെപി എംഎല്‍എ അമീത് സത്തം അന്ന് സമര്‍പ്പിച്ച  കയ്യൊപ്പിട്ട ലെറ്റര്‍ പാഡ് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിരുന്നു.  എന്നാല്‍ ഇത് തന്റെ വ്യാജലെറ്റര്‍പാഡാണെന്നും കയ്യൊപ്പ് കള്ള ഒപ്പാണെന്നും കാട്ടി അമീത് സത്തം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് മന്ത്രി അസ്ലം ഷേഖിനും മുംബൈ മേയര്‍ കിഷോരി പെഡ്‌നെക്കറിനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതോടെ അസ്ലം ഷേഖ് വീണ്ടും വെട്ടിലായി.

ഇതിനിടെ ബിജെപി-ബജ് രംഗ് ദള്‍ പ്രതിഷേധം വ്യാപകമാവുകയാണ്. നിരവധി ബജ് രംഗ് ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹിന്ദുത്വത്തെ രക്ഷിക്കണമെങ്കില്‍ തെരുവിലിറങ്ങണമെന്നതാണ് സ്ഥിതിയെന്ന് ബിജെപി നേതാവ് രാജ് പുരോഹിത് പറഞ്ഞു. പൊലീസ് ബിജെപി-ബജ് രംഗ് ദള്‍ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തു. ‘ഇതാണോ നിങ്ങളുടെ ഹിന്ദുത്വം?’- ശിവസേനയെ കുറ്റപ്പെടുത്തിക്കൊണ്ട് രാജ് പുരോഹിത് ചോദിക്കുന്നു. ‘മുംബൈ നഗരസഭാ തെരഞ്ഞെടുപ്പ് വരുന്നതിന് മുന്‍പ് അസ്ലം ഷേഖ് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുവഴി മുസ്ലിം വോട്ടുകള്‍ ഒന്നടങ്കം നേടുകയാണ് ലക്ഷ്യം,’- രാജ് പുരോഹിത് ആരോപിച്ചു.

Tags: ബജറംഗ് ദള്‍പേര്sportsShiv SenaTipugardenbjpമഹാരാഷ്ട്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

News

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.