Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുലിപ്പേടിയില്‍ ചെന്നാപ്പാറയും കൊമ്പുകുത്തിയും, അജ്ഞാത ജീവി കടിച്ച് കൊന്നത് 30ഓളം നായ്‌ക്കളെ

കാല്‍പ്പാടുകള്‍ അടക്കം പരിശോധിച്ച് വനം വകുപ്പും പുലിതന്നെയാണ് ഉറപ്പിച്ച സ്ഥിതിയാണ്. ശബരിമല വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് വനത്തില്‍ നിന്നാവും പുലിയെത്തിയതെന്നാണ് കരുതപ്പെടുന്നത്.

Janmabhumi Online by Janmabhumi Online
Jan 28, 2022, 01:20 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

മുണ്ടക്കയം ഈസ്റ്റ്: വന്യമൃഗശല്യം രൂക്ഷമായ ചെന്നാപ്പാറ കൊമ്പുകുത്തി മേഖല ഇപ്പോള്‍ പുലിപ്പേടിയിലാണ്. മൂന്നു മാസത്തിനിടെ കൊമ്പുകുത്തി മേഖലയില്‍ മാത്രം അജ്ഞാത ജീവി കടിച്ച് കൊന്നത് 30ഓളം നായ്‌ക്കളെ.  

ഏറ്റവും ഒടുവില്‍ ബുധനാഴ്ചയും ഒരു നായയെക്കൂടി കൊന്നു. കൊമ്പുകുത്തി കണ്ണാട്ടുകവലയില്‍ കാഞ്ഞിരത്തിന്‍മുകളേല്‍ ശ്രീനിവാസന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെയാണ് അജ്ഞാത ജീവി കടിച്ച് കൊന്നത്. ശരീര ഭാഗങ്ങള്‍ ഭാഗികമായി ഭക്ഷിച്ച നിലയിലാണ്. പുലി തന്നെയാണ് നായ്‌ക്കളെ കൊല്ലുന്നതെന്ന് ഉറപ്പിച്ചു പറയുകയാണ് കൊമ്പുകുത്തി നിവാസികള്‍.

കഴിഞ്ഞ ദിവസം ചെന്നാപ്പാറ ഭാഗത്ത് പശുവിനെയും ഇത്തരത്തില്‍ അക്രമിച്ച് കൊന്നിരുന്നു. ചെന്നാപ്പാറയില്‍ ടാപ്പിങ് തൊഴിലാളികളാണ് പുലിയെ കണ്ടതായി ആദ്യം പറഞ്ഞത്.  പിന്നീട് പലരും കാണുന്ന സ്ഥിതിയുണ്ടായി. കാല്‍പ്പാടുകള്‍ അടക്കം പരിശോധിച്ച് വനം വകുപ്പും പുലിതന്നെയാണ് ഉറപ്പിച്ച സ്ഥിതിയാണ്. ശബരിമല വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് വനത്തില്‍ നിന്നാവും പുലിയെത്തിയതെന്നാണ് കരുതപ്പെടുന്നത്.

വന്യമൃഗശല്യത്താല്‍ പുറത്തിറങ്ങാന്‍ തന്നെ ഭയന്നു കഴിയുകയാണ് ചെന്നാപ്പാറ, കൊമ്പുകുത്തി നിവാസികള്‍. കൊമ്പുകുത്തിയില്‍ ചൊവ്വാഴ്ച രാത്രി കാട്ടാനകൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. കൊമ്പുകുത്തി, പുത്തന്‍വീട്ടില്‍ വത്സല ചെല്ലപ്പന്റെ കൃഷിയിടത്തിലും പരിസരത്തുമാണ് കാട്ടാനകളുടെ ശല്യമുണ്ടായത്.  

 ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാട്ടാനകള്‍ കൂട്ടമായി എത്തുകയും, വീടിനോട് ചേര്‍ന്നുളള പുരയിടത്തിലെ തെങ്ങ്, കമുക്, വാഴ അടക്കമുള്്ള കൃഷികള്‍ നശിപ്പിക്കുകയുമായിരുന്നു. സ്വകാര്യ റബ്ബര്‍തോട്ടവും ശബരിമല വനവും അതിരു പങ്കിടുന്ന പ്രദേശമാണിത്.  

 മേഖലയില്‍ വനത്തില്‍ നിന്നും കാട്ടാന കൂട്ടമിറങ്ങത് നിത്യ സംഭവുമാണ്. കഴിഞ്ഞ ദിവസം മടുക്ക കൊമ്പുകുത്തി റോഡരികില്‍ കാട്ടുപോത്തിനെ കണ്ടിരുന്നു. കൂടാതെ ചെന്നാപ്പാറ ഭാഗത്ത് നിന്ന് രാജവെമ്പാലയെയും പിടികൂടിയിരുന്നു. അടിയന്തരമായി പുലിയെ  പിടികൂടുവാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

Tags: Tigerattackമുണ്ടക്കയം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

Kerala

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

World

ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതയ്‌ക്കു പിന്നാലെ ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും തൊടുത്ത് റഷ്യ

Kerala

കൊല്ലത്ത് ട്രാന്‍സിറ്റ് ഹോമില്‍ നിന്ന് ചാടി പ്പോയ റഷ്യന്‍ യുവാവിനെ പിടികൂടി

Kerala

ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ചു,സംഭവം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന യുവമിഥുനങ്ങൾക്ക് സംഭവിച്ചതെന്ത്?

ഹിന്ദു വിശ്വാസികളെ ജയിലിലടയ്‌ക്കാനുള്ള നീക്കവുമായി സ്റ്റാലിൻ സർക്കാർ : ക്ഷേത്രസംരക്ഷക പ്രവർത്തകനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്

ആസ്ത പൂനിയ അഭിമാനകരമായ ‘വിംഗ്സ് ഓഫ് ഗോൾഡ്’ ബഹുമതി ഏറ്റുവാങ്ങുന്നു (ഇടത്ത്)

യോഗിയുടെ നാട്ടിലെ പെണ്‍കുട്ടി നാവികസേനയ്‌ക്കായി ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്തും; ചരിത്രത്തില്‍ ഇടം പിടിച്ച് ആസ്ത പൂനിയ

ബിന്ദുവിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ഔദാര്യമല്ല; സർക്കാർ പ്രതിക്കൂട്ടിലായ സംഭവത്തിൽ നടപടി വൈകുന്നത് പൗരാവകാശ ലംഘനം: എൻ.ഹരി

അപകടത്തിൽ മുഖം വികൃതമായി , ഓർമ നഷ്ടപ്പെട്ടു : തിരുടാ തിരുടായിലെ നായികയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

ശത്രുവിന്റെ ശത്രു മിത്രം : തുർക്കിയുടെ ശത്രു ഗ്രീസിന് 1,000 കിലോമീറ്റർ റേഞ്ചുള്ള ക്രൂയിസ് മിസൈൽ നൽകാൻ ഇന്ത്യ : എന്തിനെന്ന ചോദ്യവുമായി തുർക്കി

വീട്ടിൽ തൂക്കുവിളക്ക് തെളിക്കാമോ?

കമ്മ്യൂണിസം എന്ന ഊളത്തരം പറഞ്ഞു എത്ര നാൾ നാട്ടുകാരെ പറ്റിക്കും ; മുതലാളിത്ത രാജ്യങ്ങൾ തുലഞ്ഞു പോയാൽ കമ്മ്യൂണിസം തള്ളുന്ന ഇവന്മാർ എവിടെ ചികിത്സിയ്‌ക്കും

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ക്ക് അറുപത്; സ്‌നേഹമതില്‍ തീര്‍ത്ത് കുട്ടികള്‍

വയോധികയുടെ വസ്തു തട്ടിപ്പ്: അണിയറയില്‍ വന്‍ സംഘമെന്നു സൂചന, ആധാരമെഴുത്തുകാരനിലേക്കും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies