Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോടികള്‍ വിലയുള്ള വനഭൂമി വനം വകുപ്പ് സ്വകാര്യ കമ്പനിക്ക് വിട്ടു കൊടുക്കുന്നു, നീക്കങ്ങൾ മിന്നൽ വേഗത്തിൽ, എതിർപ്പുമായി പ്രകൃതി സംരക്ഷണ സമിതി

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ബ്രിട്ടീഷ് ഉടമസ്ഥതയിലുണ്ടായിരുന്ന എല്ലാ ഭൂമികളുടെയും കൈമാറ്റം നിയമവിരുദ്ധമാണെന്നും അതിന്റെ ഉടമസ്ഥത സംസ്ഥാന സര്‍ക്കാറിനാണെന്നുമുള്ള കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധി നിലനില്‍ക്കെയാണ് ഇത്തരത്തിലുള്ള നടപടി.

Janmabhumi Online by Janmabhumi Online
Jan 28, 2022, 12:26 pm IST
in Wayanad
വന ഭൂമി

വന ഭൂമി

FacebookTwitterWhatsAppTelegramLinkedinEmail

കല്‍പ്പറ്റ: സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ കോടികള്‍ വിലയുള്ള വന ഭൂമി വിട്ടു കൊടുക്കുന്നു. 200 കോടിയില്‍ അധികം രൂപ മാര്‍ക്കറ്റ് വിലയുള്ളതും കല്‍പ്പറ്റ നഗരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നതും കഴിഞ്ഞ അരനൂറ്റാണ്ടായി നിബിഢ വനമായി സംരക്ഷിച്ചു വരുന്നതുമായ 18.250 ഹെക്ടര്‍ ഭൂമി സ്വകാര്യ കമ്പനിക്ക് അടിയറ വെക്കാന്‍ ഒരുങ്ങി വനം വകുപ്പ്.  

സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റയിഞ്ച് ഓഫീസര്‍ ഉന്നത വനം ഉദ്യോഗസ്ഥരുടെ ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങി മഹസ്സര്‍ തയ്യാറാക്കി ഡിഎഫ്ഒക്ക് നല്‍കിക്കഴിഞ്ഞു. ഭൂമിയില്‍ യാതൊരു നിയമാനുസൃത അവകാശവുമില്ലാത്ത കല്‍പ്പറ്റ എന്‍സ്റ്റണ്‍ ടി എസ്‌റ്റേറ്റ് ലിമിറ്റഡിനാണ് ഭൂമി വിട്ടു കൊടുക്കുന്നത്. 

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ബ്രിട്ടീഷ് ഉടമസ്ഥതയിലുണ്ടായിരുന്ന എല്ലാ ഭൂമികളുടെയും കൈമാറ്റം നിയമവിരുദ്ധമാണെന്നും അതിന്റെ ഉടമസ്ഥത സംസ്ഥാന സര്‍ക്കാറിനാണെന്നുമുള്ള കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധി നിലനില്‍ക്കെയാണ് ഇത്തരത്തിലുള്ള നടപടി. അത്തരം ഭൂമികള്‍ വീണ്ടെടുക്കാന്‍ കേരള സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. വയനാട് ജില്ലാ കളക്ടര്‍ ബ്രിട്ടീഷ് ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന എസ്‌റ്റേറ്റാണെന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ എന്‍സ്റ്റണ്‍ എസ്‌റ്റേറ്റും ചെമ്പ്രാ പീക്ക് എസ്റ്ററ്റും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരരാഗമിക്കെ തന്നെയാണ് വനം വകുപ്പ് ഭൂമി കൈമാറുന്നത്. ഇത് നിലവിലുള്ള സകല നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമാണിതെന്ന് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. 

1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആന്റ് അസൈന്‍മെന്റ് ആക്ടനുസരിച്ച് കേരള സര്‍ക്കാര്‍ നോട്ടിഫൈ ചെയ്ത് ചെമ്പ്രാ പീക്ക് എസ്‌റ്റേറ്റ് ലിമിറ്റഡ് ഏറ്റെടുത്ത 724.25 ഹെക്ടര്‍ ഭൂമിയില്‍ ഉള്‍പ്പെട്ടതാണ് കല്‍പ്പറ്റ വില്ലേജിലെ ഈ 18.250 ഹെക്ടര്‍ ഭൂമി. ഈ ഭൂമി 1981 മെയ് മാസം 2 തീയതിയിലെ 109/ 81 ഉത്തരവ് പ്രകാരം കല്‍പ്പറ്റ കോഫി ഗവേഷണ കേന്ദ്രത്തിന് സര്‍ക്കാര്‍ വിട്ടു കൊടുത്തെങ്കിലും ഭൂമി കൈമാറിയിട്ടില്ലായിരുന്നു. ഈ ഉത്തരവ് ഇതുവരെ റദ്ദ് ചെയ്തിട്ടില്ല. ഇതിനിടെ വനം പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 10 വോള്യം ഫയലുകള്‍ നഷ്ടപ്പെട്ടു.ഉന്നതരുടെ ഒത്താശയോടെയുള്ള ഒത്തുകളിയുടെ ഭാഗമായി ദുരൂഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ട ഈ ഫയലുകള്‍ ഇന്നുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 ഫയലുകള്‍ സംബന്ധിച്ച് യാതൊരു അന്വേഷണവും ഇതെ വരെ നടന്നിട്ടില്ല. വനം വകുപ്പിന്റെ ഉന്നത സ്ഥാനത്തുള്ളവര്‍ തൊട്ട് താഴെത്തട്ടിലുള്ളവര്‍ വരെ പങ്കാളികളായ വന്‍ അഴിമതിയാണ് ഇപ്പോള്‍ അരങ്ങേറിയിട്ടുള്ളത്. വളരെ ഗൂഢവും ചടുലവുമായ നീക്കത്തിലൂടെ മിന്നല്‍ വേഗത്തിലാണ് ഭൂമി കൈമാറ്റ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. കൊവിഡ് സാഹചര്യം മുതലെടുത്താണ് എല്ലാം അരങ്ങേറുന്നത്. വനഭൂമി സ്വകാര്യ തോട്ടമുടമക്ക് കൈമാറിയാല്‍ ശക്തമായി ചെറുക്കുമെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രകൃതി സംരക്ഷണ സമിതി സൗത്ത് വയനാട് ഡിഎഫ്ഒ, ഫോറസ്റ്റ് കസ്‌റ്റോഡിയന്‍, പിസിസിഫ്, ഗവ: സെക്രട്ടറി എന്നിവരെ അറിയിച്ചിട്ടുണ്ട് എന്നും പ്രകൃതി സംരക്ഷണ സമിതി അറിയിച്ചു. പത്രസമ്മേളനത്തില്‍ എന്‍. ബാദുഷ, തോമസ്സ് അമ്പലവയല്‍, ബഷീര്‍, ആനന്ദ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: forlandForest Department
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാനവഴിയില്‍ നിന്ന് വേര്‍പെടുത്തിയ നിലയില്‍
Kerala

കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കുള്ള വഴി പ്രധാന വഴിയില്‍ നിന്ന് വേര്‍പെടുത്തി; നാരങ്ങാനത്ത് വനംവകുപ്പിന്റെ പ്രതികാര നടപടി വീണ്ടും

Kerala

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

Kerala

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

Kerala

വഴിക്കടവ് ദുരന്തം: സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാതെ കെഎസ്ഇബി

Kerala

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies