Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി കോടതി; കുറ്റം അലിഗഢിലും ജാമിയയിലും നടത്തിയ സിഎഎ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍

ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി കോടതി. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലും നടത്തിയ വര്‍ഗ്ഗീയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് ദല്‍ഹി കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

Janmabhumi Online by Janmabhumi Online
Jan 24, 2022, 04:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി കോടതി. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലും നടത്തിയ വര്‍ഗ്ഗീയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലാണ് ദല്‍ഹി കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

2020ല്‍ നടന്ന ദല്‍ഹി കലാപത്തെ തുടര്‍ന്ന് യുഎപിഎ ചുമത്തപ്പെട്ട ഷര്‍ജീല്‍ ഇമാം കഴിഞ്ഞ 15 മാസമായി തീഹാര്‍ ജയിലിലാണ്. നാല് കേസുകളാണ് ഷര്‍ജീല്‍ ഇമാമിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ത്യ ശിക്ഷാ നിമയപ്രകാരം 124എ(രാജ്യദ്രോഹക്കുറ്റം), 153എ (ശത്രുത പ്രോത്സാഹിപ്പിക്കല്‍), 505(2) (ശത്രുത സൃഷ്ടിക്കുന്ന പ്രസ്താവന), 153ബി (ദേശീയ അഖണ്ഡതയെ മുന്‍വിധിയോടെ സമീപിക്കല്‍)തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അന്ന് നാല് കേസുകള്‍ എടുത്തത്. അസമിലും അരുണാചല്‍പ്രദേശിലും ഫയല്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു.

53 പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം നടത്താന്‍ ക്രിമില്‍ ഗൂഡാലോചന നടത്തി എന്നതിന്റെ പേരിലാണ് യുഎപിഎ നിയമപ്രകാരമുള്ള കേസിന്റെ പേരില്‍ ഷര്‍ജീര്‍ ഇമാം ജയിലില്‍ കിടക്കുന്നത്.

ഷര്‍ജീല്‍ ഇമാം അറസ്റ്റ് ചെയ്യപ്പെട്ടത് എന്തുകൊണ്ട് ?

ജനവരി 25ന് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തത്. ‘അഞ്ച് ലക്ഷം സമര്‍പ്പിത പ്രവര്‍ത്തകര്‍ കൂടെയുണ്ടെങ്കില്‍ വടക്ക് കിഴക്കന്‍ മേഖല ഒരു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നും സ്ഥിരമായി വേര്‍പ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിയും. റോഡുകളില്‍ അത്രയ്‌ക്കധികം സാധനങ്ങള്‍ ഇട്ടാല്‍ അവര്‍ക്ക് അത് നീക്കാന്‍ ഒരു മാസമെങ്കിലും എടുക്കും. അപ്പോഴേ അവര്‍ നമ്മള്‍ പറയുന്നത് കേള്‍ക്കൂ,’- ഇതായിരുന്നു ഉത്തര്‍പ്രദേശീലെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗം. ഷഹീന്‍ ബാഗ് സമരത്തിലെ പ്രധാനസംഘടകനായിരുന്നു ഷര്‍ജീല്‍. ജമിയ സര്‍വ്വകലാശാലയില്‍ 2019 ഡിസംബര്‍ 15ന് നടന്ന അക്രമത്തില്‍ കുറ്റക്കാരനായതിന്റെ പേരിലാണ് ജനവരി 28ന് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തത്.

53 പേരുടെ മരണത്തിന് ഇടയാക്കിയ 2020 ഫിബ്രവരിയിലെ ദല്‍ഹി കലാപത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തി എന്നതിന്റെ പേരിലും ഷര്‍ജീല്‍ ഇമാമിനെയും മറ്റ് കുറ്റവാളികളെയും അറസ്റ്റ് ചെയ്തിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ ദല്‍ഹിയില്‍ കലാപം ആസൂത്രണം ചെയ്തതിന് പിന്നിലെ പ്രധാനപ്രതികള്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഫൈസന്‍ ഖാന്‍ എന്നിവരാണ്.

Tags: CAAഷര്‍ജീല്‍ ഇമാംshaheen baghdelhidelhi riotcourtJamia Milia Universityഉത്തര്‍പ്രദേശ്പ്രസംഗംAnti CAA RiotsAligarh Muslim Universityഅലിഗഡ്delhi riots
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിസ തടവുകാരെ എബിവിപി ആദരിക്കും

India

നവംബര്‍ 1 മുതല്‍ ഡല്‍ഹിയില്‍ ബിഎസ്-6, സിഎന്‍ജി , ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ക്കു മാത്രം പ്രവേശനം

Kerala

വീട്ടില്‍ അതിക്രമിച്ച് കയറി പതിനൊന്ന് വയസുകാരിയോട് ലൈംഗികാതിക്രമം : 54കാരന് 7 വര്‍ഷം കഠിന തടവും പിഴയും

India

നികുതി സഹായത്തിനായി 45 ലക്ഷം രൂപ കൈക്കൂലി ; ഐആർഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു

India

ആറ് മാസത്തിനിടെ നാടുകടത്തിയത് 770 ബംഗ്ലാദേശികളെ : ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സൗകര്യമൊരുക്കിയവരെ കണ്ടെത്തണമെന്നും അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies