Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദേശീയപാത വഴി യാത്രാക്ലേശം രൂക്ഷം: കെഎസ്ആര്‍ടി സര്‍വ്വീസ് വല്ലപ്പോഴും

ദേശീയപാത വഴി ഏഴ് മണികഴിഞ്ഞാല്‍ തന്നെ വല്ലപ്പോഴും വന്നുപോകുന്ന ടൗണ്‍ ടു ടൗണ്‍ ബസ് മാത്രം. എട്ട് മണികഴിഞ്ഞാല്‍ മാത്രമേ സാധാരണ സ്റ്റോപ്പുകളില്‍ ഈ ബസ് നിര്‍ത്തുകയുള്ളു. മാത്രമല്ല ടിക്കറ്റില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തിനാല്‍ സ്റ്റേജ് കണക്കാക്കിയുള്ള അധികം പൈസ കൊടുത്ത് യാത്ര ചെയ്യേണ്ട ദുരവസ്ഥയും സാധാരണക്കാരനായ യാത്രക്കാരനെ ബാധിക്കുന്നു.

Janmabhumi Online by Janmabhumi Online
Jan 24, 2022, 11:31 am IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാഞ്ഞങ്ങാട്: കാസര്‍കോട്, കാഞ്ഞങ്ങാട് ദേശീയപാത വഴി രാവിലേയും വൈകുന്നേരവും യാത്രക്ലേശം രൂക്ഷമാവുന്നു. മണിക്കൂറുകള്‍ കാത്ത് നിന്നാല്‍ പോലും ഒരു കെഎസ്ആര്‍ടിസി ബസ് കാണാന്‍ കിട്ടില്ല. രാവിലെ എട്ട് മണി മുതല്‍ ഒമ്പത് മണി വരെയുള്ള സമയത്താണ് യാത്ര ദുസ്സഹമായ അനുഭവപ്പെടുന്നത്.  

മാവുങ്കാല്‍ ജംഗ്ഷനില്‍ ഈ സമയത്ത് ഇരുന്നൂറിലധികം യാത്രക്കാരുണ്ടാവും ദേശീപാത വഴിയുള്ള ബസും കാത്ത്. ജോലിക്ക് പോകുന്ന തൊഴിലാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികളും തുടങ്ങി നൂറുകണക്കിന് പേരാണ് ദേശീയ പാതയോരത്ത് രാവിലെ മുതല്‍ ബസിനേയും കാത്തിരിക്കുന്നത്. പല ദിവസങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഇടപെടുന്ന സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. ഇതേ സമയം കെഎസ്ടിപി വഴി ബസുകള്‍ യഥേഷ്ടം ഓടുന്നു.  

ലോക് ഡൗണിന് മുമ്പെ അത്യാവശ്യത്തിന് സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നാമമാത്രമായ ബസുകള്‍ മാത്രമാണ് ദേശീയപാത വഴി ഓടികൊണ്ടിരിക്കുന്നത്. വൈകുന്നേരവും ഇതേ സ്ഥിതിയാണ്. രാത്രിയായാല്‍ സ്ഥിതി ഇതിനേക്കാള്‍ ഭയാനകവും. കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് കെഎസ്ടിപി റോഡ് വഴി 9 മണികഴിഞ്ഞാല്‍ ബസില്ല.  

ദേശീയപാത വഴി ഏഴ് മണികഴിഞ്ഞാല്‍ തന്നെ വല്ലപ്പോഴും വന്നുപോകുന്ന ടൗണ്‍ ടു ടൗണ്‍ ബസ് മാത്രം. എട്ട് മണികഴിഞ്ഞാല്‍ മാത്രമേ സാധാരണ സ്റ്റോപ്പുകളില്‍ ഈ ബസ് നിര്‍ത്തുകയുള്ളു.  മാത്രമല്ല ടിക്കറ്റില്‍ മാറ്റം വരുത്താന്‍ സാധിക്കാത്തിനാല്‍ സ്റ്റേജ് കണക്കാക്കിയുള്ള അധികം പൈസ കൊടുത്ത് യാത്ര ചെയ്യേണ്ട ദുരവസ്ഥയും സാധാരണക്കാരനായ യാത്രക്കാരനെ ബാധിക്കുന്നു. 

8 മണിക്ക് ശേഷം ഓഡിനറി ബസുകള്‍ സര്‍വ്വീസ് നടത്തണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെ കെഎസ്ആര്‍ടിസി അധികൃതര്‍ പരിഗണിച്ചിട്ടില്ല. ദേശീയപാത നവീകരണവും യാത്രക്കാരെ സാരമായി ബാധിക്കുന്നുണ്ട്. മഴ മാറിയതും ദേശീയ പാത വികസനവും കാരണം ഇതുവഴിയുള്ള യാത്ര ദുസ്സഹമാകുന്നു.  

നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പൊടിശല്യവും രൂക്ഷമാണ്. ദേശീയ പാതയോരങ്ങളിലെ മരങ്ങള്‍ വെട്ടിമുറിച്ചതാണ് പൊടിശല്യം ഇത്രയ്‌ക്ക് രൂക്ഷമാകാന്‍ ഇടയാക്കിയത്.  പാതയോരത്ത് മാലിന്യം കൊണ്ട് തള്ളുന്നതും ദുര്‍ഗന്ധം രൂക്ഷമാക്കുന്നു. മീന്‍ വണ്ടികളാണ് മറ്റൊരു കാരണം. വണ്ടികളിലെ മലിന ജലം റോഡില്‍ ഒഴുക്കി കൊണ്ടുള്ള ഓട്ടം ദുര്‍ഗന്ധത്തിന് പുറമേ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു.

അറവ് ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് റോഡരികില്‍ വലിച്ചെറിയുന്നത് തെരുവ് പട്ടികളുടെ വളര്‍ച്ചയ്‌ക്കും ഇത് കരാണമാകുന്നുണ്ട്. ബസ് യാത്രാ നിരക്കിലും വലിയ വര്‍ദ്ധനവ് ഉണ്ടായതും സാധാരണക്കാന് ഇരുട്ടടിയായി.

Tags: ഐഎസ്kasargodKanhangadകെഎസ്ആര്‍ടിസി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Kerala

മില്‍മ പാല്‍ തിളക്കുമ്പോള്‍ എണ്ണയുടെ ഗന്ധം; മില്‍മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവോ ? 5000 പാക്കറ്റുകള്‍ മടക്കി

Kerala

കാസര്‍കോഡ് കേന്ദ്രസര്‍വ്വകലാശാലയ്‌ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 52.68 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

15 കാരിയെ കാണാതായാൽ അത് ഒളിച്ചോട്ടമല്ല; കാസർകോട്ടെ പെൺകുട്ടിയുടെ ആത്മഹത്യയിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പടക്കെത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും തോറ്റങ്ങള്‍
Varadyam

രാമവില്യത്ത് വീണ്ടും പെരുങ്കളിയാട്ടം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന് ഇത് അഭിമാനനിമിഷം; ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലത്തിലൂടെയുള്ള ആദ്യ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

പാക് അധീന കശ്മീരിനെ പാടെ അവഗണിച്ച് പാകിസ്ഥാൻ : താഴ്‌വരയിലേക്കുള്ള ബജറ്റ് 16 ശതമാനം വെട്ടികുറച്ച് ഷഹബാസ് ഷെരീഫ് 

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

എന്നെന്നേയ്‌ക്കുമായി മാഗ്നസ് കാള്‍സനെ മാനം കെടുത്തുമോ ഗുകേഷ് ? ഒരു റൗണ്ട് ബാക്കി നില്‍ക്കെ നോര്‍വ്വെ ചെസ് കിരീടം ആര്‍ക്ക്?

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

സനാതനത്വത്തെ ആദരിച്ച ആധുനിക നിരൂപകന്‍

ഭാരത മാതാവിന്റെ പേരില്‍ എന്തിന് വിവാദം; അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനമനസ്സില്‍ കാലുഷ്യം സൃഷ്ടിക്കരുത്: വിചാരകേന്ദ്രം

ഐഎസ്‌ഐയുടെ ‘മാഡം എൻ’ ആരാണ് ? ചാരവൃത്തി കേസിൽ അറസ്റ്റിലായവരെ പാകിസ്ഥാനിലേക്ക് കൊണ്ടുപോയിരുന്നത് ഈ ചാരസുന്ദരി

ഓപ്പറേഷൻ സ്പൈഡർ വെബ്ബിന് പ്രതികാരം ചെയ്ത് റഷ്യ : ഉക്രെയ്‌നിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മാരകമായ ആക്രമണം

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള പാലേമാട് സെ.  തോമസ് ചര്‍ച്ച് സന്ദര്‍ശിച്ച് ഫാ. തോമസ് പരിന്തനോലിലുമായി കൂടിക്കാഴ്ച നടത്തുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി  
അഡ്വ. മോഹന്‍ ജോര്‍ജ്

വികസിത നിലമ്പൂരിനായി എന്‍ഡിഎ, വര്‍ഗീയ കാര്‍ഡിറക്കി ഇരുമുന്നണികള്‍; വികസനം ചര്‍ച്ച ചെയ്താൽ ഇരുമുന്നണികള്‍ക്കും തിരിച്ചടി നേരിടുമെന്ന് ഭയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies