Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘വണ്ടിയില്‍ ബീഫും കൂടി ഉണ്ടായിരുന്നുവെന്ന് പറയാമായിരുന്നു; സ്വര്‍ണ്ണം കടത്തുന്ന സുഡുവും പറയും തൊപ്പിയാണോ പ്രശ്‌നം’; അഫ്‌സല്‍ മനായി ട്രോള്‍ ‘എയറില്‍’

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പുനലൂര്‍ കുളത്തൂപ്പുഴ സ്വദേശിയായ അഫ്‌സല്‍ മനായി എന്ന യുവാവാണ് ഓച്ചിറ ഐഎസ്എച്ച്ഒ പി. വിനോദിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയത്.

Janmabhumi Online by Janmabhumi Online
Jan 23, 2022, 10:17 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ വാഹന പരിശോധന (police vehicle checking) നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ മതവിദ്വേഷ പ്രചാരണവുമായെത്തിയവരെ ‘എയറില്‍’ ആക്കി സോഷ്യല്‍ മീഡിയ.  മതംപറഞ്ഞ് സമൂഹത്തില്‍ കുത്തിതിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ച ഇസ്ലാമിസ്റ്റുകളെ (islamist) ട്രോളിലൂടെ തുറന്നു കാട്ടിയിരിക്കുകയാണ് നവമാധ്യമങ്ങളില്‍ (Social media) ഉള്ളവര്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പുനലൂര്‍ കുളത്തൂപ്പുഴ സ്വദേശിയായ അഫ്‌സല്‍ മനായി എന്ന യുവാവാണ് ഓച്ചിറ ഐഎസ്എച്ച്ഒ പി. വിനോദിനെതിരെ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയത്.  കായംകുളം എംഎസ്എം കോളേജില്‍ ( Milad-E-Sherif Memorial (MSM) College  Kayamkulam ) പഠിക്കുന്ന സഹോദരിയെ കൂട്ടിക്കൊണ്ടു വരാനെന്ന പേരില്‍ മാരുതി കാറില്‍ അമ്മയ്‌ക്കും സഹോദരനുമൊപ്പം എത്തിയ അഫ്‌സല്‍ മനായിയെ ഓച്ചിറയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം തടഞ്ഞു നിര്‍ത്തി.  

സത്യവാങ്മൂലത്തില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം കടത്തി വിടാന്‍ തയ്യാറായില്ല. തുടര്‍ന്ന് അമ്മയെയും ഇളയ സഹോദരനെയും വാഹനത്തില്‍ നിന്ന് പുറത്തിറക്കിയ ശേഷം അമ്മ ബുര്‍ക്ക ധരിച്ചതിന്റെ പേരില്‍ വാഹനം കടത്തി വിടുന്നില്ലെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും പേരും സഹിതം ഫേസ് ബുക്ക് പോസ്റ്റിട്ടു.

 എന്നാല്‍, ഈ ആരോപണം ശരിയല്ലെന്ന് ഈ സമയം അവിടെ ഉണ്ടായിരുന്നവര്‍ തന്നെ സ്ഥിരീകരിച്ചു. ഇതോടെയാണ് അഫ്‌സല്‍ മനായിയും കുടുംബത്തെയും സോഷ്യല്‍ മീഡിയ ‘എയറില്‍’ ആക്കിയത്. സ്വര്‍ണ്ണം കടത്തുന്നത് പിടിക്കുമ്പോള്‍ വരെ ഇത്തരം ഇരവാദം ഉയരുമെന്നാണ് സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ പറയുന്നത്. വണ്ടിയില്‍ കുറച്ച് ബീഫും കൂടി ഉണ്ടായിരുന്നുവെന്ന് പറയാമായിരുന്നുവെന്നും ഔട്ട്‌സ്‌പോക്കണ്‍ (outspoken) പേജ് ട്രോളിയിട്ടുണ്ട്.  

അഫ്‌സലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മതതീവ്രവാദ സംഘടനയില്‍ പെട്ടവര്‍ ഏറ്റുപിടിച്ചിട്ടുണ്ട്. കൂട്ടത്തില്‍ രണ്ട് ദൃശ്യമാധ്യമങ്ങളും. എന്നാല്‍, കൃത്യനിര്‍വഹണം നിര്‍വഹിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടത്തിയ മതവിദ്വേഷ പ്രചാരണത്തില്‍ വലിയ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.  

പോലീസുകാര്‍ നിരവധി വാഹനങ്ങള്‍ പരിശോധിക്കുന്നതും കൃത്യമായ രേഖകള്‍ ഇല്ലാത്ത വാഹനങ്ങള്‍ തിരിച്ചു വിടുന്നതുമായി വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. തെറ്റായ വിവരങ്ങളിലൂടെ വര്‍ഗീയ പ്രചരണം നടത്തിയ അഫ്‌സലിനെതിരെ കേസെടുക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു.  

Tags: പോലീസ്ഫെയ്സ്ബുക്ക്മാധ്യമ പ്രവര്‍ത്തകര്‍keralaമുസ്ലിങ്ങള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബറിൽ, കേരളത്തിലേക്കില്ല, മോദിയേയും സച്ചിനെയും കാണും

Kerala

പീരുമേട്ടിൽ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവിനെ കസ്റ്റഡിയിലെടുക്കും

Kerala

നീറ്റ് യുജി പരീക്ഷ : കേരളത്തിൽ ഒന്നാമതായി ദീപ്‍നിയ : അഖിലേന്ത്യാ തലത്തിൽ 109ആം റാങ്ക്

Kerala

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: തിരുവനന്തപുരത്ത് കുട്ടിയെ ദത്തെടുത്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍

Kerala

വിമാനാപകടം ടാറ്റയ്‌ക്ക് നേരെയുള്ള ആയുധമാക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ ; സുഡിയോയ്‌ക്ക് പിന്നാലെ എയർ ഇന്ത്യയും ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം

പുതിയ വാര്‍ത്തകള്‍

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies