Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂന്നാം ലോകയുദ്ധമോ? റഷ്യ ആക്രമിച്ചേക്കുമെന്ന ഭയത്തിനിടയില്‍ ഉക്രെയ്‌നിലേക്ക് 2000 ടാങ്ക് വേധ ആയുധങ്ങളും 30 എലീറ്റ് ട്രൂപ്പുകളുമയച്ച് യുകെ

റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന ഭീതിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ ഉക്രെയ്‌നിലേക്ക് 2000ഓളം ടാങ്ക് വേധ ആയുധങ്ങളും 30 എലീറ്റ് ട്രൂപ്പുകളേയുമയച്ചു. 'ഈ ആയുധ വിന്യാസം സാധാരണമല്ലെന്നും, ടാങ്കുകളും യുദ്ധവാഹനങ്ങളും റോക്കറ്റ് പീരങ്കികളും ഹ്രസ്വദൂര ബാലിസ്റ്റിക് മിസ്സൈലുകളും സജ്ജമാക്കിയിട്ടുണ്ട്,'- ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി പറഞ്ഞു

Janmabhumi Online by Janmabhumi Online
Jan 21, 2022, 05:33 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്ന ഭീതിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ ഉക്രെയ്‌നിലേക്ക് 2000ഓളം ടാങ്ക് വേധ ആയുധങ്ങളും 30 എലീറ്റ് ട്രൂപ്പുകളേയുമയച്ചു. ‘ഈ ആയുധ വിന്യാസം സാധാരണമല്ലെന്നും, ടാങ്കുകളും യുദ്ധവാഹനങ്ങളും റോക്കറ്റ് പീരങ്കികളും ഹ്രസ്വദൂര ബാലിസ്റ്റിക് മിസ്സൈലുകളും സജ്ജമാക്കിയിട്ടുണ്ട്,’- ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി പറഞ്ഞു.

ബ്രിട്ടന്റെ നിരീക്ഷണപ്പറക്കലിനുള്ള വിമാനവും ഉക്രെയ്‌നിലേക്ക് അയച്ചിട്ടുണ്ട്. ഇതെല്ലാം ഓപറേഷണല്‍ ഓര്‍ബിറ്റല്‍ എന്ന പേരിലുള്ള ബ്രിട്ടന്റെ ഉക്രെയ്‌നിലുള്ള സുരക്ഷാ സഹായദൗത്യപ്രദേശത്താണ് വിന്യസിക്കുക. 2015ല്‍ റഷ്യ ക്രിമിയയെ അടര്‍ത്തിയെടുത്തതോടെയാണ് ഓപ്പറേഷണല്‍ ഓര്‍ബിറ്റല്‍ ആരംഭിച്ചത്. റഷ്യയുടെ ഏകദേശം 1,27000 സൈനികരാണ് ഉക്രെയ്ന്‍ അതിര്‍ത്തിയായ കീവില്‍ ഏത് നിമിഷവും ആക്രമിക്കാന്‍ യുദ്ധത്തിന് സന്നദ്ധമായി നിലകൊള്ളുന്നത്.

ബ്രിട്ടീഷ് ആര്‍മിയുടെ പുതുതായി രൂപപ്പെടുത്തിയ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ബ്രിഗേഡിന്റെ ഭാഗമായ റേഞ്ചര്‍ റെജിമെന്‍റ് ടാങ്ക് വേധ ആയുധങ്ങള്‍ ഘടിപ്പിച്ച സൈനിക വിമാനങ്ങളും കീവിലുള്ള സൈനികരെ സഹായിക്കാന്‍ അയച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി ഉക്രെയ്‌നിലെ കീവില്‍ പട്ടാളക്കാരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ബ്രിട്ടന്‍ സ്രമിച്ചുവരുന്നുണ്ടെങ്കിലും ഈയാഴ്ചയാണ് കൂടുതലായി ആയുധങ്ങള്‍ അയച്ച് റഷ്യയുടെ ആക്രമണത്തെ ചെറുക്കാനുള്ള സൈനിക സഹായം വര്‍ധിപ്പിച്ചത്. പ്രാഥമിക പരിശീലനം നല്‍കാന്‍ യുകെ വിദഗ്ധ സൈനികരില്‍ ചെറിയൊരു ഭാഗം ഉക്രെയ്‌നിലേക്ക് പോകുമെന്ന് ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലേസ് ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ അറിയിച്ചിരുന്നു.ബ്രിട്ടന്‍ അതിന്റെ സഖ്യകക്ഷികള്‍ക്ക് വേണ്ടി നിലകൊള്ളുമെന്നും വാലേസ് പറഞ്ഞു.  

ആപല്‍ക്കരമായ ആയുധങ്ങള്‍ കീവില്‍ വിന്യസിക്കുക വഴി ഈ മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണെന്ന് റഷ്യ ബ്രിട്ടനെ കുറ്റപ്പെടുത്തി. മാരകമായ ആയുധങ്ങളടങ്ങിയ ചരക്കുകപ്പല്‍ അയക്കുക വഴി ഉക്രെയ്‌നിലെ സംഘര്‍ഷം വര്‍ധിക്കുകയാണെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്,’- ലണ്ടനിലെ മോസ്‌കോ എംബസി ട്വീറ്റില്‍ പറഞ്ഞു.

അതേ സമയം യുഎസും ഉക്രെയ്‌നെ കാര്യത്തില്‍ റഷ്യയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഉക്രെയ്‌നെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന് താക്കീത് ചെയ്തിരുന്നു.

Tags: റഷ്യUkraineBritainVladimir Putinjoe bidenWeaponsബാലിസ്റ്റിക് മിസൈല്‍മൂന്നാം ലോകയുദ്ധം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ആക്രമണം നടത്തി റഷ്യ ; ആശുപത്രികളടക്കം തകർന്നു ; 9 പേർക്ക് പരിക്ക്

World

ഇറാനിൽ നിന്ന് ബ്രിട്ടൻ വലിയ ഭീഷണി നേരിടുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ; മുന്നറിയിപ്പ് നൽകി പാർലമെന്റ് അംഗം

World

യുദ്ധത്തിൽ തകർന്ന റഷ്യൻ നഗരത്തെ പുനർനിർമ്മിക്കുക ഇനി കിമ്മിന്റെ പടയാളികൾ ; സെർജി ലാവ്‌റോവിന്റെ ഉത്തരകൊറിയൻ സന്ദർശനം കിമ്മിന്റെ ക്ഷണപ്രകാരം

World

വെടിനിർത്തൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രംപ് യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നു ; അമേരിക്ക ഉക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്‌ക്കും

World

ഉക്രൈനുള്ള ആയുധ സഹായം യുഎസ് വെട്ടിക്കുറച്ചു

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies