Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ യുപിയിലെ കൈരാനയില്‍ നിന്നും കൂട്ടപ്പലായനം ചെയ്യുമെന്ന് ഹിന്ദുക്കള്‍

വര്‍ഗ്ഗീയകലാപത്തിന് പേര് കേട്ട സ്ഥലമായ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ പടരുന്നു. ഇക്കുറി സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കൈരാന വിടുമെന്നാണ് ഈ ഹിന്ദു കുടുംബങ്ങള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2022, 05:00 pm IST
in India

ലഖ്‌നോ: വര്‍ഗ്ഗീയകലാപത്തിന് പേര് കേട്ട സ്ഥലമായ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ പടരുന്നു. ഇക്കുറി സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കൈരാന വിടുമെന്നാണ് ഈ ഹിന്ദു കുടുംബങ്ങള്‍ പറയുന്നത്.

പണ്ട് നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ കൈരാന വിട്ടോടിപ്പോയ ഹിന്ദുകുടുംബങ്ങള്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെയാണ് മടങ്ങി വന്നത്. ‘ഇനി സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഓടിപ്പോകും. കാരണം മറ്റൊരു സര്‍ക്കാരിനെയും വിശ്വാസമില്ല,’- വരുണ്‍ സിംഗാള്‍ പറഞ്ഞു. ഇയാളുടെ സഹോദരന്‍ പരസ്യമായി മുഹമ്മദ് ഫുക്രാന്റെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടതാണ്.

കൈരാനയിലെക്ക് മടങ്ങിവന്ന ഹിന്ദുകുടുംബങ്ങളുടെയിടയില്‍ അസ്വാരസ്യം പടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2014-16 കാലഘട്ടങ്ങളില്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ഗ്ഗീയകലാപത്തില്‍ കൈരാനയില്‍ നിന്നും കൂട്ടപ്പലായനം ചെയ്തവരാണിവര്‍. 2017ല്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തും വരെ പിടിച്ചുപറി, കൊലപാതകം തുടങ്ങി ഒട്ടേറെ അനീതികള്‍ക്ക് ഹിന്ദുക്കള്‍ പാത്രമായിരുന്നു.

‘ആ നാളുകളിലെ അന്തരീക്ഷ വളരെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. വ്യാപാരികള്‍ ആരും സുരക്ഷിതരായിരുന്നില്ല. കടകള്‍ വൈകുന്നേരം ആറ് മണിയോടെ അടച്ചിരുന്നു,’- വരുണ്‍ സിംഘാള്‍ പറയുന്നു. ബിജെപി സര്‍ക്കാര്‍ 2017ല്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഉത്തര്‍പ്രദേശിലെ സാഹചര്യം വളരെ അപകടകരമായ നിലയിലായിരുന്നുവെന്ന് സാജന്‍ കുമാര്‍ പറയുന്നു.

വീണ്ടും ഗുണ്ടാസംഘങ്ങള്‍ ഭരിയ്‌ക്കുന്ന ഉത്തര്‍പ്രദേശ് ആരും ആഗ്രഹിക്കുന്നില്ല. 2017ന് മുന്‍പ് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി എന്നിവ ഏത് നിമിഷവും നടക്കുമെന്ന സ്ഥിതിയായിരുന്നു. ഇതിനെതിരെ ശബ്ദുമുയര്‍ത്തിയ ഒട്ടേറെ ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടു.

യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയതോടെയാണ് ഹിന്ദുക്കളുടെ സുരക്ഷിതത്വം ഉറപ്പിക്കപ്പെട്ടത്, വ്യാപാരിയായ വിജയ് മിത്തല്‍ പറയുന്നു. ഹിന്ദു വ്യാപാരികളുടെ സുരക്ഷിതത്വത്തിനായി കൈരാനയിലെ ചൗക്ക് ബസാറില്‍ യുപി പൊലീസിന്റെ ഒരു പ്രാദേശിക സായുധ സംഘത്തെ (പിഎസി) യോഗി നിയോഗിച്ചിരുന്നു. കൈരാനയിലെ ഹിന്ദുക്കളുടെ കൂട്ടപ്പലായനത്തിന് കാരണക്കാരനായ സമാജ് വാദി പാര്‍ട്ടിയുടെ നാഹിദ് ഹസ്സനെ ജനവരി 15ന് ഗ്യാംങ്‌സ്റ്റേഴ്‌സ് നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. നാഹിദ് ഹസ്സന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഇദ്ദേഹത്തിന്റെ സഹോദരി ഇഖ്‌റ ഹസന്‍ വലിയ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കൈരാനയില്‍ മത്സരിക്കാനുള്ള ടിക്കറ്റ് നാഹിദ് ഹസ്സന് നല്‍കിയിരിക്കുകയാണ്. നഹിദ് ഹസനും അദ്ദേഹത്തിന്റെ അമ്മ തബസും ഹസ്സനും രണ്ട് ഡസനോളം ലോംങ് പെന്‍ഡിങ്ങ് കേസുകള്‍ ഉണ്ട്.

ഉത്തര്‍പ്രദേശിലെ കൈരാനയില്‍ മുസ്ലിങ്ങള്‍ കുറവായിരുന്നുവെന്നും പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയരായി ധാരാളം ഹിന്ദുക്കള്‍ മുസ്ലിങ്ങളായി മാറിയെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ മൃഗാംഗ സിങ്ങ് പറയുന്നു.

Tags: യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022ഹിന്ദുക്കളുടെ കൂട്ടപ്പലായനംകൈരാനയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്upസമാജ്വാദി പാര്‍ട്ടിമതപരിവര്‍ത്തനംസമാജ് വാദി പാര്‍ട്ടിയുപി നിയമസഭാ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.