Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ യുപിയിലെ കൈരാനയില്‍ നിന്നും കൂട്ടപ്പലായനം ചെയ്യുമെന്ന് ഹിന്ദുക്കള്‍

വര്‍ഗ്ഗീയകലാപത്തിന് പേര് കേട്ട സ്ഥലമായ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ പടരുന്നു. ഇക്കുറി സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കൈരാന വിടുമെന്നാണ് ഈ ഹിന്ദു കുടുംബങ്ങള്‍ പറയുന്നത്.

Janmabhumi Online by Janmabhumi Online
Jan 20, 2022, 05:00 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ലഖ്‌നോ: വര്‍ഗ്ഗീയകലാപത്തിന് പേര് കേട്ട സ്ഥലമായ ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ പടരുന്നു. ഇക്കുറി സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ കൈരാന വിടുമെന്നാണ് ഈ ഹിന്ദു കുടുംബങ്ങള്‍ പറയുന്നത്.

പണ്ട് നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ കൈരാന വിട്ടോടിപ്പോയ ഹിന്ദുകുടുംബങ്ങള്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെയാണ് മടങ്ങി വന്നത്. ‘ഇനി സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഓടിപ്പോകും. കാരണം മറ്റൊരു സര്‍ക്കാരിനെയും വിശ്വാസമില്ല,’- വരുണ്‍ സിംഗാള്‍ പറഞ്ഞു. ഇയാളുടെ സഹോദരന്‍ പരസ്യമായി മുഹമ്മദ് ഫുക്രാന്റെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടതാണ്.

കൈരാനയിലെക്ക് മടങ്ങിവന്ന ഹിന്ദുകുടുംബങ്ങളുടെയിടയില്‍ അസ്വാരസ്യം പടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2014-16 കാലഘട്ടങ്ങളില്‍ സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന വര്‍ഗ്ഗീയകലാപത്തില്‍ കൈരാനയില്‍ നിന്നും കൂട്ടപ്പലായനം ചെയ്തവരാണിവര്‍. 2017ല്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തും വരെ പിടിച്ചുപറി, കൊലപാതകം തുടങ്ങി ഒട്ടേറെ അനീതികള്‍ക്ക് ഹിന്ദുക്കള്‍ പാത്രമായിരുന്നു.

‘ആ നാളുകളിലെ അന്തരീക്ഷ വളരെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. വ്യാപാരികള്‍ ആരും സുരക്ഷിതരായിരുന്നില്ല. കടകള്‍ വൈകുന്നേരം ആറ് മണിയോടെ അടച്ചിരുന്നു,’- വരുണ്‍ സിംഘാള്‍ പറയുന്നു. ബിജെപി സര്‍ക്കാര്‍ 2017ല്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഉത്തര്‍പ്രദേശിലെ സാഹചര്യം വളരെ അപകടകരമായ നിലയിലായിരുന്നുവെന്ന് സാജന്‍ കുമാര്‍ പറയുന്നു.

വീണ്ടും ഗുണ്ടാസംഘങ്ങള്‍ ഭരിയ്‌ക്കുന്ന ഉത്തര്‍പ്രദേശ് ആരും ആഗ്രഹിക്കുന്നില്ല. 2017ന് മുന്‍പ് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി എന്നിവ ഏത് നിമിഷവും നടക്കുമെന്ന സ്ഥിതിയായിരുന്നു. ഇതിനെതിരെ ശബ്ദുമുയര്‍ത്തിയ ഒട്ടേറെ ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടു.

യോഗി ആദിത്യനാഥ് അധികാരത്തില്‍ എത്തിയതോടെയാണ് ഹിന്ദുക്കളുടെ സുരക്ഷിതത്വം ഉറപ്പിക്കപ്പെട്ടത്, വ്യാപാരിയായ വിജയ് മിത്തല്‍ പറയുന്നു. ഹിന്ദു വ്യാപാരികളുടെ സുരക്ഷിതത്വത്തിനായി കൈരാനയിലെ ചൗക്ക് ബസാറില്‍ യുപി പൊലീസിന്റെ ഒരു പ്രാദേശിക സായുധ സംഘത്തെ (പിഎസി) യോഗി നിയോഗിച്ചിരുന്നു. കൈരാനയിലെ ഹിന്ദുക്കളുടെ കൂട്ടപ്പലായനത്തിന് കാരണക്കാരനായ സമാജ് വാദി പാര്‍ട്ടിയുടെ നാഹിദ് ഹസ്സനെ ജനവരി 15ന് ഗ്യാംങ്‌സ്റ്റേഴ്‌സ് നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. നാഹിദ് ഹസ്സന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഇദ്ദേഹത്തിന്റെ സഹോദരി ഇഖ്‌റ ഹസന്‍ വലിയ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കൈരാനയില്‍ മത്സരിക്കാനുള്ള ടിക്കറ്റ് നാഹിദ് ഹസ്സന് നല്‍കിയിരിക്കുകയാണ്. നഹിദ് ഹസനും അദ്ദേഹത്തിന്റെ അമ്മ തബസും ഹസ്സനും രണ്ട് ഡസനോളം ലോംങ് പെന്‍ഡിങ്ങ് കേസുകള്‍ ഉണ്ട്.

ഉത്തര്‍പ്രദേശിലെ കൈരാനയില്‍ മുസ്ലിങ്ങള്‍ കുറവായിരുന്നുവെന്നും പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയരായി ധാരാളം ഹിന്ദുക്കള്‍ മുസ്ലിങ്ങളായി മാറിയെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ മൃഗാംഗ സിങ്ങ് പറയുന്നു.

Tags: സമാജ് വാദി പാര്‍ട്ടിയുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022ഹിന്ദുക്കളുടെ കൂട്ടപ്പലായനംകൈരാനയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്upസമാജ്വാദി പാര്‍ട്ടിമതപരിവര്‍ത്തനം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങളെ കൊല്ലാനുള്ള അധികാരം വിനിയോഗിക്കാന്‍ ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം: രാജീവ് ചന്ദ്രശേഖര്‍

Kerala

നിലമ്പൂരില്‍ മരണപ്പെട്ട അനന്തുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ബിജെപി

India

വികസന പ്രവർത്തനങ്ങൾ മുതൽ അന്താരാഷ്‌ട്ര തലത്തിലെ ഇടപെടൽ വരെ, ഇന്ന് മൂന്നാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം

Kerala

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

Kerala

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

കാണാനില്ലെന്ന പരാതി അന്വേഷിക്കാതെ 16കാരന്റെ മൃതദേഹം സംസ്‌കരിച്ച് പോലീസ്; ഗുരുതര അനാസ്ഥ

കാനഡയിൽ പത്രപ്രവർത്തകനെ അക്രമിച്ച് ഖാലിസ്ഥാൻ തീവ്രവാദികൾ : നടപടിയെടുക്കാതെ പോലീസ്

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies