Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടി; ജേണലിസ്റ്റ് ആരതിയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി; നിയമയുദ്ധത്തില്‍ ആരതിക്ക് നീതി; ട്വിറ്ററിന് നോട്ടീസ്

കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടിയതിന് പത്രപ്രവര്‍ത്തകയായ ആരതി ടിക്കൂവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തു. കശമീരിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിന് തന്റെ കസിന്‍ സഹോദരന് ഇസ്ലാം വാദികള്‍ തുടര്‍ച്ചയായി വധഭീഷണി അയയ്‌ക്കുന്നുവെന്ന കാര്യമാണ് ആരതി ടിക്കൂ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

Janmabhumi Online by Janmabhumi Online
Jan 11, 2022, 08:40 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കശ്മീരിലെ ഇസ്ലാം വാദികളെ തുറന്നുകാട്ടിയതിന് പത്രപ്രവര്‍ത്തകയായ ആരതി ടിക്കൂവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തു. കശമീരിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചതിന് തന്റെ കസിന്‍ സഹോദരന് ഇസ്ലാം വാദികള്‍ തുടര്‍ച്ചയായി വധഭീഷണി അയയ്‌ക്കുന്നുവെന്ന കാര്യമാണ് ആരതി ടിക്കൂ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ഇതോടെ ട്വിറ്റര്‍ ആരതി ടിക്കൂവിന്റെ ട്വിറ്റര്‍ പേജ് താഴിട്ടു പൂട്ടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ആരതി ടിക്കൂ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും അക്കൗണ്ട് പൂട്ടിയതിന് ട്വിറ്ററിനോട് വിശദീകരണവും തേടിയിരിക്കുകയാണ് കോടതി. ജസ്റ്റിസ് രേഖാ പിള്ളയാണ് ചൊവ്വാഴ്ച കേസില്‍ വിധി പറഞ്ഞത്. ദി ന്യൂ ഇന്ത്യന്‍ എന്ന വാര്‍ത്താ പോര്‍ട്ടലിന്റെ സ്ഥാപക കൂടിയായ  ആരതി ടിക്കൂ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകയാണ്.  

കേസില്‍ മൂന്നാഴ്ചയ്‌ക്കകം മറുപടി സത്യവാങ്മൂലം  നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ഡിസംബര്‍ 14ന് ആരതിയുടെ കസിന്‍ സഹോദരനായ സാഹില്‍ ഒരു ട്വിറ്റര്‍ സ്‌പേസ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ ‘ഇന്ത്യന്‍ ഏജന്‍റ്’ എന്ന് വിളിച്ചാണ് പലരും സാഹിലിനെ പരിഹസരിച്ചിരുന്നത്. മറ്റ് ഒരു പാട് ആരോപണങ്ങളും സാഹിലിന് എതിരെ ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു.  

ഉടനെ ആരതി ട്വിറ്ററില്‍ പോസ്‌റ്റിട്ടു: ‘ശ്രീഗനറില്‍ ജീവിക്കുന്ന എന്റെ സഹോദരനെ ക്ശ്മീര്‍ ഇന്ത്യയില്‍ ജീവിക്കുന്ന ജീഹാദി ഭീകരവാദികളും അവരുടെ പാകിസ്ഥാന്‍, യുകെ, യുഎസ് എന്നിവിടങ്ങളിലെ പിണിയാളുകളും തുറന്ന് ഭീഷണിപ്പെടുത്തി. ആരെങ്കിലും ഇത് കാണുന്നുണ്ടോ? അവന്‍ ഇസ്ലാം വാദികളാല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത് കാണാന്‍ കയ്യുംകെട്ടി ഇരിക്കുകയാണോ നമ്മള്‍ എല്ലാവരും? അതോ നിങ്ങള്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമോ?’ ആരതി ടിക്കൂവിന്റെ ചോദ്യമുണര്‍ത്തുന്ന ഈ ട്വീറ്റ് വലിയ കോളിളക്കമായി.

അടുത്ത ദിവസം ഇരട്ടിശക്തിയില്‍ പ്രതികരിച്ചുകൊണ്ട് ആരതി ടിക്കൂ വീണ്ടും ട്വിറ്ററില്‍ മറ്റൊരു കുറിപ്പ് പങ്കുവെച്ചു: ”ട്വിറ്ററും ട്വിറ്റര്‍ ഇന്ത്യയും പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദിക്കള്‍ക്ക്  ട്വിറ്റര്‍ സ്‌പേസ് അവരുടെ ഗൂഢാലോചനകള്‍ക്കും ഭീകരവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ വേണ്ടി തുറന്നിട്ടുകൊടുത്തിരിക്കുകയാണ്. അതുവഴി അവര്‍ക്ക് സാഹിലിനെപ്പോലുള്ള കശ്മീരി ഹിന്ദുക്കളെ കശ്മീരില്‍ വധിക്കാം. ഇന്ത്യയ്‌ക്ക് തളര്‍വ്വാതം പിടിച്ചിരിക്കുന്നു….ഇന്ത്യ ഉറങ്ങുകയാണ്….’

ഇതും കൂടിയായപ്പോള്‍ ട്വിറ്റര്‍ ആരതി ടിക്കൂവിന്റെ ട്വിറ്റര്‍ പേജ് അടച്ചുപൂട്ടി. അടുത്ത ദിവസം ആരതി ടിക്കൂ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ കസിന്‍ സഹോദരന് ട്വിറ്ററിലൂടെ ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ കോപ്പിയും അവര്‍ കോടതിയില്‍ ഹാജരാക്കി. തന്റെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടി ഭരണഘടനയുടെ 14,19,.21 വകുപ്പുകളുടെ ലംഘനമാണെന്നും ആവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഏകപക്ഷീയമാണെന്നുമായിരുന്നു ആരതി ടിക്കൂ വാദിച്ചത്.

മുകേഷ് ശര്‍മ്മയാണ് പരാതി ഫയല്‍ ചെയ്തത്. സാഹിലിനെതിരെ ട്വിറ്ററില്‍ വന്ന ഇസ്ലാംവാദികളുടെ പ്രതികരണം കണ്ട് താന്‍ ഞെട്ടിയെന്നും ഇത് 1990 ജനവരിയുടെ ഓര്‍മ്മപ്പെടുത്തലാണെന്നും (അന്നാണ് കശ്മീര്‍ താഴ് വര വിട്ട് ഒന്നരലക്ഷം കശ്മീരി ബ്രാഹ്മണര്‍ വീടും സ്വത്തും വിട്ടെറിഞ്ഞ്, ഇസ്ലാം ഭീകരവാദികളെ ഭയന്ന് കൂട്ടപ്പലായനം ചെയ്തത്) തനിക്ക് തോന്നിയെന്ന് ആരതി ടിക്കൂ പറയുന്നു.

ആരതിയുടെ ഈ പരാതിയിലാണ് ദല്‍ഹി ഹൈക്കോടതി ട്വിറ്ററിന് നോട്ടീസയച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്നും അന്താരാഷ്‌ട്ര കാര്യങ്ങളില്‍ മാസ്റ്റേഴ്സെടുത്ത ആരതി ടിക്കൂ പിന്നീട് ദല്‍ഹിയിലേക്ക് മടങ്ങി ജേണലിസ്റ്റായി. ജമ്മുകശ്മീരില്‍ ജനിച്ച ആരതി ടിക്കൂ ജമ്മു സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടുണ്ട്. 

Tags: courtജമ്മു കശ്മീര്‍ പൊലീസ്islamistsകശമീര്‍noticeകശ്മീരി പണ്ഡിതര്‍ദല്‍ഹി ഹൈക്കോടതിആരതി ടിക്കുജമ്മു കശ്മീര്‍delhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടുത്തം

India

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

Kerala

കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി, 16 വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies