Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൃഷിനാശം; നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിച്ചു

4004 ഹെക്ടര്‍ കൃഷിയില്‍ മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായ നാശനഷ്ടം സംഭവിച്ചിരുന്നു. നല്ലൊരു ശതമാനം നെല്ലും കൊയ്തെടുക്കാനാകാതെ ഉപേക്ഷിച്ചു. മുന്‍ കാലങ്ങളെ അപേക്ഷിച്ചു മികച്ച വിളവാണ് ഇത്തവണ ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 11:34 am IST
in Alappuzha

മങ്കൊമ്പ്: കുട്ടനാട്ടില്‍ കഴിഞ്ഞ രണ്ടാംകൃഷിയില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ലഭിച്ചില്ലെന്നു പരാതി. രണ്ടാം കൃഷിയിറക്കിയിരുന്ന പാടശേഖരങ്ങളില്‍ പുഞ്ചകൃഷി നാല്‍പ്പതു ദിവസം വരെ പ്രായമായിട്ടും നഷ്ടപരിഹാരം ലഭ്യമാകാത്തതിനാല്‍ കൃഷിച്ചെലവുകള്‍ക്കായി പണം കണ്ടെത്താനാകാതെ വലയുകയാണ് കര്‍ഷകര്‍. ചമ്പക്കുളം ബ്ലോക്കു പരിധിയിലാണ് കുട്ടനാട്ടില്‍ ഏറ്റവുമധികം രണ്ടാംകൃഷിയിറക്കിയിരുന്നത്.

4004 ഹെക്ടര്‍ കൃഷിയില്‍ മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായ നാശനഷ്ടം സംഭവിച്ചിരുന്നു. നല്ലൊരു ശതമാനം നെല്ലും കൊയ്തെടുക്കാനാകാതെ ഉപേക്ഷിച്ചു. മുന്‍ കാലങ്ങളെ അപേക്ഷിച്ചു മികച്ച വിളവാണ് ഇത്തവണ ഉണ്ടായത്. കൃഷിമന്ത്രി കുട്ടനാട് സന്ദര്‍ശിച്ചിരുന്നു. വിളനാശം തിട്ടപ്പെടുത്താന്‍ ഏക്കറൊന്നിന് 15 ക്വിന്റല്‍ നെല്ലാണ് സര്‍ക്കാര്‍ കണക്കാക്കിയത്.

15 ക്വിന്റലില്‍ കുറവുള്ള അത്രയും നെല്ലിന്റെ വില നഷ്ടപരിഹാരമായി നല്‍കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമായില്ല.  കൃഷിയുടെ ആദ്യഘട്ടത്തില്‍ കൃഷിവകുപ്പു വഴിയായി കര്‍ഷകര്‍ വിള ഇന്‍ഷ്വറന്‍സ് എടുത്തിരുന്നു. ഹെക്ടറൊന്നിനു 250 രൂപ പ്രകാരം പാടശേഖരസമിതികള്‍ വഴി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ അക്കൗണ്ടിലേക്കാണ് തുക അടച്ചത്. രണ്ടാംകൃഷിയിറക്കിയ ഏതാണ്ട് മുഴുവന്‍ പാടശേഖരങ്ങളും ഇത്തരത്തില്‍ വിള ഇന്‍ഷ്വര്‍ ചെയ്തിരുന്നു. ഇതിന്‍ പ്രകാരം ഹെക്ടറൊന്നിന് 35,000 രൂപ നഷ്ടപരിഹാരം ലഭിക്കേണ്ടതാണെന്നു കര്‍ഷകര്‍ പറയുന്നു.

പക്ഷെ ഇന്‍ഷ്വറന്‍സ് വ്യവസ്ഥകള്‍ പ്രകാരം പൂര്‍ണമായ വിളനാശം സംഭവിച്ചാലെ ഈ തുക ലഭിക്കുകയുള്ളു. എന്നാല്‍, പ്രകൃതിക്ഷോഭം മൂലമുണ്ടായ കൃഷിനാശത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നഷ്ടപരിഹാരം കൃഷിവകുപ്പിനു ലഭിച്ചു. നഷ്ടപരിഹാരത്തിനായി കൃഷിവകുപ്പിനെ സമീപിച്ച കര്‍ഷകര്‍ക്കാണ് ഈ വിവരം ലഭിച്ചത്. ഹെക്ടറിന് 13,500 രൂപ പ്രകാരമാണ് കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ലഭിക്കുക. എന്നാല്‍, സംസ്ഥാന സര്‍ക്കാരില്‍നിന്നുള്ള നഷ്ടപരിഹാരം കൂടി ലഭിച്ചാലേ തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താനാവൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.

Tags: കര്‍ഷകര്‍krishiസര്‍ക്കാര്‍നഷ്ടപരിഹാരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.