Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന് നെടുകെ വെള്ളക്കെട്ടുണ്ടാകും; സില്‍വര്‍ലൈന്‍ ഭിത്തി അണക്കെട്ടാകും

കേരളത്തിനാകെ വെള്ളക്കെട്ടും പ്രതിവര്‍ഷം ഒന്നോ രണ്ടോ പ്രളയക്കെടുതിയും വരുത്തുന്നതാവും പദ്ധതിയെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പങ്കുവയ്‌ക്കുന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ശരിവയ്‌ക്കുന്നു. കുട്ടനാട്ടില്‍ നിര്‍മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും കുട്ടനാട്ടിലൂടെ കടന്നുപോകുന്ന തീരദേശ റെയില്‍പാതയും കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍ക്കും കാരണമായതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jan 10, 2022, 09:44 am IST
in Kerala

കോഴിക്കോട്: മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന് ഭീഷണിയാണെന്നു പറയുന്ന പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതി, കേരളത്തിന് നെടുകെ കൂറ്റന്‍ അണക്കെട്ട് നിര്‍മിക്കുന്നതിന് തുല്യമാകും. മൂന്ന് ജില്ലയ്‌ക്കാണ് മുല്ലപ്പെരിയാര്‍ ഭീഷണിയെങ്കില്‍ മുഴുവന്‍ കേരളത്തിനും ദുരിതമാകും സില്‍വര്‍ലൈന്‍ എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഗതാഗതത്തിന് ചെലവു കുറഞ്ഞ ബദല്‍ നിര്‍ദ്ദേശങ്ങളും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിനാകെ വെള്ളക്കെട്ടും പ്രതിവര്‍ഷം ഒന്നോ രണ്ടോ പ്രളയക്കെടുതിയും വരുത്തുന്നതാവും പദ്ധതിയെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ പങ്കുവയ്‌ക്കുന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ശരിവയ്‌ക്കുന്നു. കുട്ടനാട്ടില്‍ നിര്‍മിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡും കുട്ടനാട്ടിലൂടെ കടന്നുപോകുന്ന തീരദേശ റെയില്‍പാതയും കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍ക്കും കാരണമായതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചു. തുടര്‍ന്നാണ് എം-സി റോഡിനിരുവശവും വെള്ളമൊഴുകാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇത് ഒരു പാഠമായി കാണാത്ത സര്‍ക്കാര്‍ നടപടിയെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നത്.

”വെള്ളക്കെട്ട് ഉറപ്പാണ്. പാത നിലത്തൂടെയാണ് പോകുന്നതെങ്കില്‍ ഇരുവശത്തും കൂറ്റന്‍ ഭിത്തി നിര്‍മിക്കേണ്ടിവരും. മനുഷ്യനും മൃഗങ്ങള്‍ക്കും പോലും മുറിച്ചുകടക്കാനാവാത്തവിധം സുരക്ഷാഭിത്തി കെട്ടണം. ഇത് വന്‍തോതില്‍ മഴവെള്ളമൊഴുക്ക് തടയും. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ അടയും. ഓരോ അരക്കിലോമീറ്ററും അടിപ്പാതയും വെള്ളമൊഴുകാന്‍ സൗകര്യവുമൊരുക്കുമെന്ന മുഖ്യമന്ത്രിയുടെ വാദമൊക്കെ വെറും പറച്ചിലാണ്,” ഇ. ശ്രീധരന്‍ പറയുന്നു.

കൊച്ചി മെട്രോയുടെ നിര്‍മാണം തൂണുകളിലായിട്ടുപോലും റോഡിനിരുവശത്തും വന്ന തടസങ്ങള്‍ വെള്ളക്കെട്ടിനു കാരണമായി. ഓടകളും അഴുക്കുചാലുകളും വലുതാക്കുകയും വൃത്തിയാക്കുകയും ചെയ്യേണ്ട ചുമതല കൊച്ചി കോര്‍പ്പറേഷന്‍ നിര്‍വഹിക്കാഞ്ഞതിനാലാണ് വെള്ളക്കെട്ടുണ്ടായത്. അതിനേക്കാള്‍ വലിയ പ്രശ്നങ്ങളായിരിക്കും സില്‍വര്‍ ലൈന്‍ സംരക്ഷണഭിത്തിയുണ്ടാക്കുക. അണക്കെട്ടുപോലെ അപകടകരമായ സ്ഥിതിയും ഇതുണ്ടാക്കും.

എന്നാല്‍, എലിവേറ്റഡ് (തൂണിലൂടെ) ആയോ തുരങ്കമാര്‍ഗമോ സ്വീകരിച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാമെന്നാണ് ഒരു ബദല്‍ നിര്‍ദ്ദേശം.

Tags: keralaK railSilverസില്‍വര്‍ ലൈന്‍ പദ്ധതിപ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.