Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈ സ്പീഡ് പാതയെ എതിര്‍ത്ത ഉദ്യോഗസ്ഥന്‍ സെമി സ്പീഡ് നടപ്പാക്കാന്‍ മുന്നില്‍; സംസ്ഥാനത്തിന് പാഴായത് 10 വര്‍ഷം; ദുരൂഹതകള്‍ ഏറെ

അന്ന് ഹൈ സ്പീഡ് റെയില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള കാരണം പറയാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ മുന്‍ ഫിനാന്‍സ് സെക്രട്ടറിയും ഇപ്പോള്‍ കിഫ്ബി സിഇഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടിയുമായ കെ.എം. എബ്രഹാമോ തയാറാകാത്തതെന്ത് എന്ന ചോദ്യം ശേഷിക്കുന്നു.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jan 9, 2022, 08:53 am IST
in Kerala

കോഴിക്കോട്: ഒമ്പതു വര്‍ഷം മുമ്പ്, കേരളത്തിന്റെ ഹൈ സ്പീഡ് റെയില്‍വെ പദ്ധതി മുടക്കാന്‍ മുന്നില്‍ നിന്ന ആളാണ് ഇപ്പോള്‍ സെമി സ്പീഡ് റെയില്‍വെയ്‌ക്ക് പിന്നില്‍ സക്രിയമായുള്ളത്. എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി, അന്ന് മുടക്കിയില്ലായിരുന്നെങ്കില്‍ 2022ല്‍ ഹൈ സ്പീഡ് പാത ഭാഗികമായെങ്കിലും പ്രവര്‍ത്തന സജ്ജമായേനെ.

ഇപ്പോള്‍ ഹൈ സ്പീഡിനെ സെമി സ്പീഡാക്കി മാറ്റി, അതിന് കേരളത്തിന്റെ സ്വന്തം ഫണ്ട് കണ്ടെത്തല്‍ സംരംഭവുമൊക്കെയായി, എന്തു വന്നാലും പണിയുമെന്ന് വീമ്പിളക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും ഭരണകക്ഷിയെയും വീര്യപ്പെടുത്തുന്നത് ഹൈ സ്പീഡ് പദ്ധതി മുടക്കിയ അന്നത്തെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്നു.  

ഹൈ സ്പീഡ് റെയില്‍ പദ്ധതിക്ക് സാധ്യത ആരാഞ്ഞത് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്, 2011ല്‍. എളമരം കരീം വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെയാണ് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഇതിനുള്ള സാധ്യത പഠിക്കാന്‍ ഏല്‍പ്പിച്ചത്. അവര്‍ സാധ്യതയും സന്നദ്ധതയും അറിയിച്ചു, അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നു, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. 2013ല്‍ ഈ പദ്ധതി തുടങ്ങാന്‍ ധാരണയായി. എന്നാല്‍ അന്നത്തെ ഫിനാന്‍സ് സെക്രട്ടറി കെ.എം. എബ്രഹാം പദ്ധതി നടപ്പാക്കാനാവില്ലെന്ന് തടസ്സം പറഞ്ഞു. ഈ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്തെങ്കിലും കെ.എം. എബ്രഹാമിന്റെ തടസ്സത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പദ്ധതി മുടങ്ങി.  

എട്ടു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു തയാറെടുപ്പുകള്‍. എന്നാല്‍, 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതോടെ ഹൈ സ്പീഡ് റെയില്‍ മാത്രമല്ല, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളും മുടങ്ങി. എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. അന്ന് അത് മുടങ്ങിയിരുന്നില്ലെങ്കില്‍, ഇന്ന് ഹൈ സ്പീഡ് സര്‍വീസ് നടത്തിയേനെ. 10 നിര്‍ണായക വര്‍ഷങ്ങളാണ് പാഴാക്കിയത്,’  അന്ന് പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയ ഡിഎംആര്‍സി തലവന്‍ ഇ. ശ്രീധരന്‍ ജന്മഭൂമിയോട് പറഞ്ഞു.

കെ.എം. എബ്രഹാം 2017ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന്, ആദ്യ പിണറായി സര്‍ക്കാരിലെ കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. 2021ല്‍, സ്വര്‍ണക്കടത്ത് കേസില്‍ ആരോപിതനായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കര്‍ പുറത്തായപ്പോള്‍ പിണറായിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. സിവില്‍ എന്‍ജിനീയറിങ് ബിരുദവും ഡോക്ടറേറ്റുമുള്ള അദ്ദേഹമാണ് ഇപ്പോള്‍ സെമി സ്പീഡ് റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന്് പിണറായി സര്‍ക്കാരിനെ ഉപദേശിക്കുന്നത്. പത്തു വര്‍ഷം മുമ്പ്, ഫിനാന്‍സ് സെക്രട്ടറിയും ശേഷം ചീഫ് സെക്രട്ടറിയുമായിരുന്ന ഉദ്യോഗസ്ഥന്‍ അന്നത്തെക്കാള്‍ മോശം സാമ്പത്തിക സ്ഥിതിയില്‍ ഇന്ന് സെമി സ്പീഡ് പാതയ്‌ക്കുവേണ്ടി സര്‍ക്കാരിനെ ഉപദേശിക്കുന്നുവെന്നത് വിചിത്രമായാണ് നിരീക്ഷിക്കപ്പെടുന്നത്.  

അന്ന് ഹൈ സ്പീഡ് റെയില്‍ പദ്ധതി ഉപേക്ഷിക്കാനുള്ള കാരണം പറയാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ മുന്‍ ഫിനാന്‍സ് സെക്രട്ടറിയും ഇപ്പോള്‍ കിഫ്ബി സിഇഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടിയുമായ കെ.എം. എബ്രഹാമോ തയാറാകാത്തതെന്ത് എന്ന ചോദ്യം ശേഷിക്കുന്നു.

Tags: Pinarayi VijayanK railകെഎം എബ്രഹാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.