Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ രക്തത്തിന് ദാഹിച്ച് ഖലിസ്ഥാന്‍ വാദികള്‍; ഒരു വര്‍ഷം മുന്‍പ് പ്രധാനമന്ത്രിയെ വധിക്കുന്ന വീഡിയോ ടിക് ടോകില്‍ നല്‍കി

മോദിയുടെ രക്തത്തിന് ദാഹിക്കുന്ന ഖലിസ്ഥാന്‍ വാദികള്‍ ഒരു വര്‍ഷം മുന്‍പ് ടിക് ടോകില്‍ നല്‍കിയ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുന്ന ഗ്രാഫിക് വീഡിയോ അപ് ലോഡ് ചെയ്തിരുന്നതായി കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2022, 07:19 pm IST
in India

ന്യൂദല്‍ഹി: മോദിയുടെ രക്തത്തിന് ദാഹിക്കുന്ന ഖലിസ്ഥാന്‍ വാദികള്‍ ഒരു വര്‍ഷം മുന്‍പ് ടിക് ടോകില്‍ നല്‍കിയ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുന്ന ഗ്രാഫിക് വീഡിയോ അപ് ലോഡ് ചെയ്തിരുന്നതായി കണ്ടെത്തി.

യൂട്യൂബില്‍ ടിക് ടോക്കില്‍ ധാക്കാ ഗെയിമിങ് ചാനലില്‍ നല്‍കിയ മൂന്ന് മിനിറ്റ് വീഡിയോയിലാണ് പഞ്ചാബില്‍ കഴിഞ്ഞ ദിവസം നടന്നതിന് സമാനമായ രംഗം നല്‍കിയിരിക്കുന്നത്. 2020 ഡിസംബര്‍ ഒന്നിനാണ് ഈ വീഡിയോ നല്‍കിയിരുന്നത്. നിരവധി പേര്‍ കണ്ട ഈ വീഡിയോയില്‍ ഒരു ഫ്‌ളൈ ഓവറില്‍ പ്രധാനമന്ത്രിയെ കുടുക്കിയ ശേഷം വധിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏകദേശം അര ലക്ഷം പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ ഇപ്പോള്‍ ടിക് ടോക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിരോധിച്ചിട്ടുണ്ട്. യുഎസ്, യുകെ. കാനഡ, ആസ്‌ത്രേല്യ എന്നിവിടങ്ങളില്‍ ജീവിക്കുന്ന നിരവധി ഖലിസ്ഥാന്‍ വാദികള്‍ വധിഭീഷണി മുഴക്കിയിട്ടുണ്ട്.

കര്‍ഷകസമരത്തെ ഖലിസ്ഥാന്‍ വാദികള്‍ ഹൈജാക് ചെയ്തതായി നേരത്തെ രഹസ്യസേനാ റിപ്പോര്‍ട്ടുണ്ടായിരുന്നു. ദല്‍ഹി അതിര്‍ത്തിയില്‍ ഇത്രയും കാലം സമരം തുടര്‍ന്നതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സ് വിദേശത്ത് താമസിക്കുന്ന ഖലിസ്ഥാന്‍ സംഘടനകളാണെന്ന് കരുതുന്നു. പഞ്ചാബ് സംസ്ഥാനത്തെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി ഖലിസ്ഥാന്‍ എന്ന സ്വതന്ത്രരാഷ്‌ട്രം സ്ഥാപിക്കണമെന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം.

കഴിഞ്ഞ ദിവസം പഞ്ചാബില്‍ സമരക്കാര്‍ അപകടകരമാം വിധം പ്രധാനമന്ത്രിയ്‌ക്ക് അടുത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോട് സുരക്ഷാവീഴ്ചയെക്കുറിച്ച് വിശദീകരണം തേടിയത്. കേന്ദ്രസര്‍ക്കാര് ഇപ്പോള്‍ മൂന്നംഗ സമിതിയെ അന്വേഷണം ഏല്‍പിച്ചിരിക്കുകയാണ്. ഈ സമിതി പഞ്ചാബ് ഡിജിപി ഉള്‍പ്പെടെ ഒരു ഡസന്‍ പ്രധാനഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാര്‍ ജനറലിനോട് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. ജനവരി 10ന് സുപ്രീംകോടതി വാദം കേള്‍ക്കുന്നതുവരെ സുരക്ഷാവീഴ്ചയെപ്പറ്റിയുള്ള അന്വേഷണം നിര്‍ത്തിവെയ്‌ക്കാന്‍ പഞ്ചാബ് സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോയേഴ്‌സ് വോയ്‌സിന്റെ നിര്‍ദേശപ്രകാരമാണ് സുപ്രീംകോടതിയുടെ ഈ നീക്കം.

Tags: പ്രധാനമന്ത്രിയുടെ സുരക്ഷധാക്കാ ഗെയിമിങ്അമിത് ഷാനരേന്ദ്രമോദിഖാലിസ്ഥാന്‍കര്‍ഷക സമരംVideoപഞ്ചാബ് പൊലീസ്ടിക് ടോക്‌ചരണ്‍ജിത് സിങ് ചന്നി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യന്‍ പൗരന്‍ ടെഹ്റാനില്‍ ചാരവൃത്തിക്ക് അറസ്റ്റില്‍’ ഇന്ത്യാ വിരുദ്ധര്‍ ആഘോഷിച്ച ആ വീഡിയോ വ്യാജം

Kerala

‘അമ്മായിയമ്മ’യാണ് എല്ലാറ്റിനും മുഖ്യകാരണക്കാരിയെന്ന് ജീവനൊടുക്കും മുന്‍പ് പോസ്റ്റു ചെയ്ത വീഡിയോയില്‍ ഹോട്ടലുടമ

Kerala

ഔദ്യോഗിക വാഹനം ഓടിച്ചത് മദ്യലഹരിയിലെന്ന് സൂചന, പൊലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി ദൃശ്യം വൈറലായതോടെ

Kerala

അശ്ലീല വീഡിയോകള്‍ ടെലഗ്രാമിലൂടെ വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍,പിടിയിലായത് നിലമ്പൂര്‍ സ്വദേശി സഫ്വാന്‍

Kerala

ഷിംജിത മുസ്തഫയെ മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.