Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അതീവ സുരക്ഷാമേഖലയായ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപം മദ്യപന്മാരുടെ വിളയാട്ടം

തീര്‍ഥപാദമണ്ഡപത്തിലേക്ക് ഉണ്ടായിരുന്ന വാതിലുകള്‍ ബന്ധിച്ച നിലയിലാണ്. അതിന് മുന്നിലായാണ് പാഴ്‌വസ്തുക്കളും രാഷ്‌ട്രീയപാര്‍ട്ടികളുടെ ഇളക്കിമാറ്റിയ കൊടിമരങ്ങളും ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളും കൂട്ടിയിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 10:08 am IST
in Thiruvananthapuram
തീര്‍ത്ഥപാദ മണ്ഡപത്തിന് മുന്നില്‍ മദ്യപന്മാര്‍ വലിച്ചെറിഞ്ഞ മദ്യക്കുപ്പികള്‍

തീര്‍ത്ഥപാദ മണ്ഡപത്തിന് മുന്നില്‍ മദ്യപന്മാര്‍ വലിച്ചെറിഞ്ഞ മദ്യക്കുപ്പികള്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപം തീര്‍ഥപാദമണ്ഡപത്തിന് മുന്നില്‍ മദ്യപന്മാരുടെ സത്കാരം. ഒട്ടു മിക്ക ദിവസങ്ങളിലും ഇവിടം മദ്യപാനികളുടെ വിഹാരകേന്ദ്രമാകുന്നു. തീര്‍ഥാപാദമണ്ഡപവും അനുബന്ധമായുള്ള ചട്ടമ്പിസ്വാമി സ്മാരകവും ഇരുട്ടിന്റെ മറവില്‍ പിടിച്ചടക്കിയ സര്‍ക്കാര്‍ അവിടെ മദ്യപന്മാരുടെ വിരുന്നുകേന്ദ്രമാക്കി മാറ്റുന്നതിന് കൂട്ടുനില്‍ക്കുന്നെന്ന ആക്ഷേപമാണ് ഉയരുന്നത്. 

അതീവസുരക്ഷാമേഖലയായ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് തൊട്ടുമുന്നിലായാണിതെന്നത് ഗുരുതര സുരക്ഷാവീഴ്ചയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. തീര്‍ഥപാദമണ്ഡപത്തിലെ ചട്ടമ്പിസ്വാമിക്ഷേത്രത്തില്‍ ആരാധന നടത്താതിരിക്കാന്‍ പോലീസുകാരുടെ വന്‍പടയെ വിന്യസിച്ച സര്‍ക്കാര്‍ തന്നെയാണിപ്പോള്‍ പോലീസിനെ നോക്കുകുത്തിയാക്കി അവിടെ മദ്യപന്മാരുടെ സുരക്ഷിതതാവളമൊരുക്കുന്നത്.

തീര്‍ഥപാദമണ്ഡപത്തിലേക്ക് ഉണ്ടായിരുന്ന വാതിലുകള്‍ ബന്ധിച്ച നിലയിലാണ്. അതിന് മുന്നിലായാണ് പാഴ്‌വസ്തുക്കളും രാഷ്‌ട്രീയപാര്‍ട്ടികളുടെ ഇളക്കിമാറ്റിയ കൊടിമരങ്ങളും ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളും കൂട്ടിയിട്ടിരിക്കുന്നത്. മുന്നില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡായി ഉപയോഗിക്കുന്നതിനാല്‍ മദ്യപന്മാര്‍ക്ക് അതൊരു മറയായി മാറുന്നു. ശബരിമല സീസണ്‍ ആയതിനാല്‍ തീര്‍ഥാടകരുടെ എണ്ണം കൂടുതലാണ്. കേരളത്തിനകത്തും പുറത്തും നിന്നും തീര്‍ഥാടകര്‍ എത്തുന്നുണ്ട്. രാത്രികാലങ്ങളില്‍ എത്തുന്നവര്‍ ഫുട്പാത്തുകളില്‍ വിരി വയ്‌ക്കാറുണ്ട്. മദ്യപന്മാര്‍ ഇവരെ അസഭ്യം പറയുന്നതായും ആക്ഷേപം ഉയരുന്നു. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായും ഉപയോഗിച്ച മദ്യക്കുപ്പികള്‍ ചട്ടമ്പിസ്വാമിക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്ന് വലിച്ചെറിഞ്ഞിരിക്കുന്നു. പൊട്ടിയ ചില്ലുകളും ചിതറിക്കിടക്കുന്നുണ്ട്.

വിദ്യാധിരാജ സഭാ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന തീര്‍ഥപാദമണ്ഡപവും ചട്ടമ്പിസ്വാമിക്ഷേത്രവും ഉള്‍പ്പെടുന്ന 65 സെന്റ് സ്ഥലം റവന്യൂ അധികാരികള്‍ ബലംപ്രയോഗിച്ച് കയ്യേറുകയായിരുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ പാത്രക്കുളമായിരുന്ന സ്ഥലമാണെന്ന് പറഞ്ഞായിരുന്നു കയ്യേറ്റം. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് സുപ്രീംകോടതി  പുതിയ ഭരണക്രമം നിശ്ചയിച്ചിട്ടും റവന്യൂ അധികാരികള്‍ കയ്യേറിയ സ്ഥലം വിദ്യാധിരാജസഭ ട്രസ്റ്റിനോ ക്ഷേത്രത്തിനോ നല്‍കാന്‍ തയ്യാറാകാതെ സാമൂഹ്യവിരുദ്ധര്‍ക്ക് ഒളിസങ്കേതമാക്കിമാറ്റിയിരിക്കുകയാണ്.

Tags: തിരുവനന്തപുരംPadmanabha swamy Templeliquordrinking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാനുളള മത്സരം ഉപേക്ഷിച്ചതായി മലബാര്‍ ഡിസ്റ്റിലറീസ്

Kerala

പാലക്കാട് ഡിവിഷനില്‍ ആര്‍പിഎഫ് -എക്‌സൈസ് ലഹരിവേട്ട: 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി

Kerala

നാല്‍പത്ത‌ഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആറ്റുകാലില്‍ അഴിമതിയില്ലാ പൊങ്കാല; പൊങ്കാല സമാധാനപരമായി നടക്കാന്‍ ജില്ല മുഴുവന്‍ മദ്യനിരോധനത്തിന് നീക്കം

Kerala

സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിയുടെ പേര് ‘മലബാര്‍ മിസ്റ്ററി’

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.