Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മൂന്ന് തവണ അതിതീവ്ര മഴയും വെള്ളപ്പൊക്കവും; പത്തനംതിട്ട ജില്ലയില്‍ ചൂട് കനത്തു,​ ജലാശയങ്ങള്‍ വരണ്ടു, നദികള്‍ മെലിഞ്ഞു

നീര്‍ച്ചാലുകളും വരണ്ടു.മണിമലയാര്‍ അടക്കമുള്ള നദികളില്‍ ജലനിരപ്പ് വളരെയധികം താഴ്ന്നു.ഒരുമാസം മുമ്പ് കരകവിഞ്ഞ നദികളാണ് ഇപ്പോള്‍ മെലിഞ്ഞത്.അതിതീവ്രമഴയെ തുടര്‍ന്ന് മണിമലയാറും പമ്പയും സംഹാര താണ്ഡവം ആടുകയായിരുന്നു. ഇരുനദികളുടെയം തീരത്തെ ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയത്.

Janmabhumi Online by Janmabhumi Online
Jan 2, 2022, 05:27 pm IST
in Pathanamthitta
FacebookTwitterWhatsAppTelegramLinkedinEmail

തിരുവല്ല: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച പത്തനംതിട്ടയ്‌ക്ക് ഇപ്പോള്‍ പൊള്ളുന്നു.മുന്‍ വര്‍ഷത്തിനെക്കാളും 169 ശതമാനം മഴയാണ് ജില്ലയ്‌ക്ക് ലഭിച്ചത്. ജില്ല മൂന്ന് തവണ അതിതീവ്ര മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചു.2018-ലെ പ്രളയത്തിന് സമാനമായ അവസ്ഥയായിരുന്നു,എന്നാല്‍ പെയ്തിറങ്ങിയ വെള്ളം ഇപ്പോള്‍ എവിടെ പോയെന്ന ചോദ്യമാണ് ഉയരുന്നത്.

കനത്ത ചൂടില്‍ ജലാശയങ്ങള്‍ വറ്റി വരണ്ടു തുടങ്ങി.കിണറുകളിലും ജലനിരപ്പ് താഴ്ന്നു.ജില്ലയില്‍ പകല്‍ കനത്ത ചൂടും രാത്രി തണപ്പുമാണ്.പകല്‍ചൂടാണ് അസഹനീയം. 33 മുതല്‍ 35 ഡിഗ്രി വരെയാണ് ചൂട്. കനത്ത ചൂടില്‍ ജലാശയങ്ങളില്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. പുഴയും തോടും  

നീര്‍ച്ചാലുകളും വരണ്ടു.മണിമലയാര്‍ അടക്കമുള്ള നദികളില്‍ ജലനിരപ്പ് വളരെയധികം താഴ്ന്നു.ഒരുമാസം മുമ്പ് കരകവിഞ്ഞ നദികളാണ് ഇപ്പോള്‍ മെലിഞ്ഞത്.അതിതീവ്രമഴയെ തുടര്‍ന്ന് മണിമലയാറും പമ്പയും സംഹാര താണ്ഡവം ആടുകയായിരുന്നു. ഇരുനദികളുടെയം തീരത്തെ ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയത്.എന്നാല്‍ ഇപ്പോള്‍ നദികളിലെ മണല്‍പരപ്പുകള്‍ തെളിഞ്ഞു തുടങ്ങി. ഇപ്പോഴത്തെ ഇത്രയും ചൂടാണെങ്കില്‍ ജനുവരി,ഫെബ്രുവരി, മാര്‍ച്ച് മാസം എത്തുമ്പോള്‍ ചൂടിന്റെ കാഠിന്യം അസഹനീയമായിരിക്കും.മലയോര പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി.

വരണ്ട കിഴക്കന്‍ കാറ്റും തെളിഞ്ഞ ആകാശവുമാണ് ചൂട് കൂടാന്‍ കാരണം. തമിഴ് നാട്ടില്‍ നിന്നാണ് വരണ്ട കിഴക്കന്‍ കാറ്റ് വീശുന്നത്. ചൂട് കൂടുമ്പോള്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കും പകര്‍ച്ചാപ്പനിക്കും സാധ്യത കൂടുകയാണ്.അതേ സമയം വരള്‍ച്ചാ മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ ചിന്തിക്കുക പോലും ചെയ്തിട്ടില്ല. ജലഅതോറിട്ടി വന്‍ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. കോടികളാണ് ജലഅതോറിട്ടിക്ക് പിരിച്ച് കിട്ടാനുള്ളത്. കൂടാതെ കരാറുകാര്‍ക്കും കോടികള്‍ കൊടുക്കണം. ഇതു കാരണം ജലഅതോറിട്ടിയുടെ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നില്ല. പ്രധാനപൈപ്പ് ലൈന്‍ പൊട്ടിയാല്‍ നൂറുകണക്കിന് വീടുകളില്‍ കുടിവെള്ളം മുടങ്ങുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

Tags: pathanamthittariver
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

Kerala

കനത്ത മഴ: കേരളത്തിൽ 9 നദികളിൽ പ്രളയ മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

Kerala

വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

Kerala

അമ്മ പുഴയിലെറിഞ്ഞ് കൊന്ന 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം.

Kerala

മൂന്നു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്; കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ജർമ്മനിയിലെ ഹാംബർഗിലെ ആശുപത്രിയിൽ വൻ തീപിടുത്തം : മൂന്ന് രോഗികൾ മരിച്ചു , 50 ലധികം പേർക്ക് പരിക്ക്

അണ്ണാ സർവകലാശാല ലൈംഗികാതിക്രമ കേസ്; പ്രതി ജ്ഞാനശേഖറിന് 30 വർഷം ജീവപര്യന്തം തടവും 90,000 രൂപ പിഴയും

എങ്ങനെയാണ് ഉക്രെയ്ൻ നാലായിരം കിലോമീറ്റർ ഉള്ളിലേക്ക് കടന്ന് റഷ്യയുടെ 5 വ്യോമതാവളങ്ങളും 41 വിമാനങ്ങളും തകർത്തത് ? തയ്യാറെടുപ്പ് തുടങ്ങിയിട്ട് ഒന്നരവർഷം

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

അഴിമതി സർക്കാർ തുലയട്ടെ , രാജഭരണം നീണാൾ വാഴട്ടെ ! നേപ്പാളിനെ ഹിന്ദു രാജ്യമാക്കണമെന്നാവശപ്പെട്ട് തെരുവുകളിൽ പ്രതിഷേധം അലയടിക്കുന്നു

അഡ്വ. മോഹന്‍ ജോര്‍ജ് നാല് പതിറ്റാണ്ടായി നിലമ്പൂരിലെ നിറസാന്നിധ്യം

വെള്ളമില്ലാതെ പാകിസ്ഥാൻ കഷ്ടപ്പെടാൻ തുടങ്ങി, ചെനാബ് രണ്ട് ദിവസത്തിനുള്ളിൽ വറ്റിവരണ്ടു ; ഇനി എങ്ങനെ വിത്ത് വിതയ്‌ക്കുമെന്ന് കർഷകർ

ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപന സമ്മേളനം മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നൂതന തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ വ്യാപാരി വ്യവസായികള്‍ക്കു കഴിയണം: ഡോ. ടി.പി. സെന്‍കുമാര്‍

ഔഡി ഇന്ത്യയുമായി കൈകോർത്ത് ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര; ബ്രാൻഡിന്റെ ഭാഗമാകുന്നതിൽ സന്തോഷം പങ്കുവച്ച് താരം

ലഹരിക്കെതിരെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം സംസാരിക്കുന്നു

ലഹരിക്കെതിരെ പ്രതിരോധം: അമൃതയില്‍ ബോധവത്ക്കരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies