Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാപ്പന്റെ പേരില്‍ പണപ്പിരിവ് കുറഞ്ഞു; മഞ്ഞ പോര്‍ട്ടല്‍ ഒരു വര്‍ഷം മുന്‍പ് വലിച്ച വാര്‍ത്ത മഹാ വാര്‍ത്തയാക്കി ദേശാഭിമാനി

ഡല്‍ഹിയിലും കേരളത്തിലും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുണ്ട്. സഹതാപം കാശായി പിരിക്കാന്‍ ചില ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടുത്തിയാണു ഗള്‍ഫിലെ പ്രചരണം

Janmabhumi Online by Janmabhumi Online
Dec 29, 2021, 10:18 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: യുഎപിഎ കേസ് പ്രതി സിദ്ദിഖ് കാപ്പന്റെ പേരില്‍  ഇരവാദവും കണ്ണീരുമായി  നടത്തിയ പണപ്പിരിവ് നിന്നു. ദേശീയ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കാപ്പന്‍ കേസ് എന്താണെന്നു മനസിലായതിനാല്‍ ഇരവാദ വാര്‍ത്തകള്‍ കൊടുക്കുന്നത് അവസാനിപ്പിച്ചു. കാപ്പന്‍ കേസിന്റെ പേരില്‍ ആഘോഷമായ പിരിവു നടത്തിയിരുന്ന കേസ് നടത്തിപ്പുകാരായ കെയുഡബ്ല്യൂജെക്കാര്‍ക്ക് കാപ്പന്റെ പേരു വാര്‍ത്താ തലക്കെട്ടുകളില്‍ നിര്‍ത്താനാകുന്നില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ തഴഞ്ഞപ്പോള്‍ ചില പോര്‍ട്ടലുകളില്‍ വാര്‍ത്ത പ്ലാന്റു ചെയ്ത് കൊട്ടിഘോഷിക്കാനുള്ള ശ്രമം.

  ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ നല്‍കിയ വാര്‍ത്ത പുതിയ കാര്യമായി അവതരിപ്പിച്ച് ദേശാഭിമാനി സ്വയം ഇളിഭ്യരായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കേസില്‍  ജയിലില്‍ അടയ്‌ക്കാന്‍ യുപി പൊലീസിന് സഹായകമായത് മലയാള മനോരമ പറ്റ്‌ന ലേഖകന്‍ വി വി ബിനുവിന്റെ മൊഴിയെന്ന് വാര്‍ത്താ പോര്‍ട്ടലായ ‘ദ ജേര്‍ണണലിസ്റ്റ്‌’ 2020 ഡിസംബര്‍ 23 ന് റിപ്പോര്‍ട്ടു ചെയ്തു. ഇതിനെതിരെ ബിനു കേസുകൊടുത്തു. തുടര്‍ന്ന് പോര്‍ട്ടല്‍ വാര്‍ത്ത പിന്‍വലിച്ചു. ബിനുവിന് പോലീസ് സംരക്ഷണവും നല്‍കി.  ആ വാര്‍ത്തയാണ്   മഹാകാര്യമായി ദേശാഭിമാനി അവതരിപ്പിച്ചത്.

ഡല്‍ഹിയിലും കേരളത്തിലും പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുണ്ട്. സഹതാപം കാശായി പിരിക്കാന്‍ ചില ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടുത്തിയാണു ഗള്‍ഫിലെ പ്രചരണം.

കാപ്പന്‍ അറസ്റ്റിലായ 2020 ഒക്ടോബറില്‍ നിന്നു 2021 ഡിസംബറിലെത്തുമ്പോള്‍ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതിഛായയിലുണ്ടായ പരിവര്‍ത്തനം മനസിലാക്കാതെയാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ വിരഹദുഃഖ കദനകഥകള്‍ പിരിവിനായി ഉപയോഗിക്കുന്നത്.. ജോസഫ് മാഷിന്റെ കൈവെട്ടു സംഭവത്തിനു ശേഷം വാഹനാപകട കൊലപാതകങ്ങളില്‍ സ്‌പെഷലൈസ് ചെയ്തിരുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ തനിനിറം 2021ല്‍ വെളിപ്പെട്ടു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തല്‍സ്വരൂപം പുറത്തുകാട്ടി.

ആലപ്പുഴയില്‍ നന്ദുവിന്റെ നിഷ്ഠൂര കൊലപാതകത്തോടെ പോപ്പുലര്‍ ഫ്രണ്ട് കാപാലിക രൂപം കാട്ടി. ചാവക്കാട്ടും പാലക്കാട്ടും ആലപ്പുഴയില്‍ വീണ്ടും പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡുകള്‍ അറകൊല നടത്തി. പ്രതികളെ പിടികൂടാതെ നാടുവിടാന്‍ പൊലീസിന്റെ സഹായമുള്ളപ്പോള്‍ ആരെ പേടിക്കാന്‍.

പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് അല്‍ക്വൈദയിലേക്കുള്ള ദൂരം അധികമില്ലെന്നു കേരള ജനത തിരിച്ചറിഞ്ഞിട്ടും ചില മാധ്യമ വിദ്വാന്മാര്‍ സിദ്ദിഖ് കാപ്പനെ ആട്ടിന്‍ തോലിട്ടു ചുമന്നു നടക്കുന്നതാണ് കഷ്ടം. കാപ്പന്‍ കേസ് രാജ്യത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള നിഗൂഡതകളെല്ലാം പുറത്തു കൊണ്ടുവരാന്‍ കാരണമായെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പറയുന്നത്. സിദ്ദിഖ് കാപ്പനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതോടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ട് സമാഹരണം, വിതരണം, ഭീകര പരിശീലനം, ഹിറ്റ് സ്‌ക്വാഡുകള്‍ തുടങ്ങിയവയെ കുറിച്ചെല്ലാം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. കേരളത്തില്‍ പത്തനാപുരത്തും റാന്നിയിലും പോപ്പുലര്‍ ഫ്രണ്ട് ബോംബു നിര്‍മാണ പരിശീലനം നടത്തിയതിലേക്കു വരെ എത്തിയതു സിദ്ദിഖ് കാപ്പന്‍ കേസിലെ പ്രതികളുടെ മൊഴികളിലൂടെയാണ്.  

കേസിന്റെ ഗൗരവം കണക്കിലെടുത്ത് മഥുര സെഷന്‍സ് കോടതിയില്‍ നിന്നു കേസ് ലക്‌നൗവിലെ എന്‍ഐഎ പ്രത്യേക കോടതിയിലേക്കു മാറ്റി. സിദ്ദിഖ് കാപ്പനെയും കൂട്ടുപ്രതികളേയും മഥുര ജയിലില്‍ നിന്നു ലക്‌നൗ ജയിലിലേക്കു മാറ്റി.

Tags: Siddique Kappanമനോരമപോപ്പുലര്‍ ഫ്രണ്ട്up
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

India

ബ്രഹ്മോസ് മിസൈലിന്റെ ശക്തി അറിയണമെങ്കിൽ പാകിസ്ഥാനിലെ ജനങ്ങളോട് ചോദിച്ചാൽ മതി : യോഗി ആദിത്യനാഥ്

India

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ചത് പത്തോളം പേർ ; മഥുരയിലും മുസ്ലീം കുടുംബം ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു

India

ഭര്‍ത്താവ് താടി വടിക്കുന്നില്ല; ലൗകിക ജീവിതത്തോട് താല്പര്യമില്ല ; ഭര്‍തൃസഹോദരനൊപ്പം ഒളിച്ചോടി യുവതി

India

കർശന നിർദേശവുമായി യോഗി ; 24 മണിക്കൂറിനുള്ളിൽ മുഴുവൻ പാകിസ്ഥാൻ പൗരന്മാരെയും പുറത്താക്കി ഉത്തർപ്രദേശ്

പുതിയ വാര്‍ത്തകള്‍

ക്യാന്‍സർ അകറ്റാൻ ഒരു ഗ്ലാസ് വെള്ളം ഇത്തരത്തിൽ തയ്യാറാക്കി കുടിക്കൂ

കൊളസ്ട്രോള്‍ അകറ്റാൻ പുളിഞ്ചിക്കായ

തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു കാര്യങ്ങൾ

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies