Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇവിടെ നിലയ്‌ക്കില്ല, ലോവറും ഹയറും . . .

1965ലാണ് പെരുന്നയില്‍ നേതാജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. ചങ്ങനാശേരിക്ക് പുറത്തുനിന്നുള്ളവര്‍പോലും ഒരുകാലത്ത് ടൈപ്പ്‌റൈറ്റിങ് പഠിക്കാന്‍ നേതാജിയിലെത്തുമായിരുന്നു. പി.കെ. വാസുദേവന്‍ നായരാണ് ആദ്യം ഈ സ്ഥാപനം തുടങ്ങിയത്.

Janmabhumi Online by Janmabhumi Online
Dec 28, 2021, 12:15 pm IST
in Kottayam
പെരുന്ന നേതാജി ഇന്‍സ്റ്റിറ്റ്യൂട്ട്

പെരുന്ന നേതാജി ഇന്‍സ്റ്റിറ്റ്യൂട്ട്

FacebookTwitterWhatsAppTelegramLinkedinEmail

ചങ്ങനാശേരി ഈസ്റ്റ്: ഇന്ന് കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോകുന്നു എന്ന് പറയുന്നതുപോലെ പ്രാധാന്യമുള്ള വിഷയമായിരുന്നു പണ്ടൊക്കെ ടൈപ്പ്‌റൈറ്റിങ് പഠനം. അന്ന് പത്ത് കഴിഞ്ഞ് ടൈപ്പ്‌റൈറ്റിങ് ലോവറും ഹയറും പാസായി ഷോര്‍ട്ട്ഹാന്റും പാസായാല്‍ ജോലി ഉറപ്പെന്ന ഒരു സാഹചര്യംവരെ ഒരുകാലത്ത് നിലനിന്നിരുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍യുഗം വന്നതോടെ ടൈപ്പ്‌റൈറ്റിങ് വഴിമാറി.  

വലിയ ഹാളുകളില്‍ ഡസന്‍കണക്കിന് ടൈപ്പ്‌റൈറ്റിങ് മെഷീന്‍ ഉയയോഗിച്ച് നടത്തിയിരുന്ന സെന്ററുകള്‍ എല്ലാം പൂട്ടി. ചിലത് കമ്പ്യൂട്ടര്‍ സെന്ററുകളുമായി. എന്നാല്‍ കാലം ഏറെ പിന്നിട്ടിട്ടും ചങ്ങനാശ്ശേരി പെരുന്നയിലെ നേതാജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്  ഗ്രഹാതുരത്വം ഉണരുന്ന ആ ശബ്ദം കേള്‍ക്കാം.  

1965ലാണ് പെരുന്നയില്‍ നേതാജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. ചങ്ങനാശേരിക്ക് പുറത്തുനിന്നുള്ളവര്‍പോലും ഒരുകാലത്ത് ടൈപ്പ്‌റൈറ്റിങ് പഠിക്കാന്‍ നേതാജിയിലെത്തുമായിരുന്നു. പി.കെ. വാസുദേവന്‍ നായരാണ് ആദ്യം ഈ സ്ഥാപനം തുടങ്ങിയത്.  ഇദ്ദേഹത്തിന്റെ മരണശേഷം മകന്‍ സുഭാഷ് പൂര്‍ണ്ണമായും ഈ സ്ഥാപനം ഏറ്റെടുത്ത് നടത്തുകയായിരുന്നു. 

1990ല്‍ കമ്പ്യൂട്ടറിന്റെ വരവോടെ ടൈപ്പ്‌റൈറ്റിങിന്റെ പ്രാധാന്യം കുറഞ്ഞെങ്കിലും ഇപ്പോഴും സ്ഥാപനം നടത്തുന്നുണ്ട്. പഴയതു പോലെ ഇപ്പോള്‍ പഠിക്കാന്‍ കുട്ടികള്‍ ഇല്ലായെങ്കിലും പിഎസ്സി ടൈപ്പിസ്റ്റ് പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികളും വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നവരും ഇവിടെ വന്ന് ടൈപ്പ്‌റൈറ്റിങ് പഠിക്കുന്നുണ്ട്.  

രാവിലെ 9 മുതല്‍ വൈകിട്ട് 7.30 വരെയാണ് ക്ലാസ് സമയം. ഒരു മണിക്കൂര്‍ വീതമാണ് പഠിക്കുന്നതിന് സമയം നല്കുന്നത്. വലിയ ഫീസും സുഭാഷ് ഈടാക്കാറില്ല. കൊവിഡ് മഹാമാരിയില്‍ സ്ഥാപനം അടച്ചിടേണ്ടിവന്നെങ്കിലും വീണ്ടും ഇപ്പോള്‍ ക്ലാസുകള്‍ തുടങ്ങിയിട്ടുണ്ട്. ടൈപ്പ്‌റൈറ്റര്‍ മെക്കാനിക്കിന്റെ അഭാവവും റിബണ്‍, സ്‌പെയര്‍ പാര്‍ട്ട്‌സ് മുതലായവയവ ലഭിക്കാത്തതും പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നുണ്ട്. കമ്പ്യൂട്ടര്‍ എത്ര വന്നാലും  ടൈപ്പ്‌റൈറ്റിങ് സ്ഥാപനം നിര്‍ത്തില്ലെന്ന് വി. സുഭാഷ് പറയുന്നു.  

Tags: Changanasseryടൈപ്പ്‌റൈറ്റിങ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Kottayam

സ്‌കൂട്ടറില്‍ ചുറ്റി നടന്ന് മദ്യവില്‍പ്പന: ചങ്ങനാശേരി സ്വദേശി 5 കുപ്പി വിദേശമദ്യവും 17000 രൂപയുമായി പിടിയില്‍

Kerala

മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി, ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

Kerala

മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി മാര്‍പ്പാപ്പ, സ്ഥാനാരോഹണം ഡിസംബര്‍ 8ന്

Kerala

ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തീവ്ര മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സിംഗപ്പൂരിൽ ഉപപ്രധാനമന്ത്രി ഗാൻ കിം യോങ്ങുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ ; ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കും

ബിഗ് ബോസിൽ പ്രണയപരാജയത്തെ തുടർന്ന് നടി ജീവനൊടുക്കാൻ ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നേപ്പാളികളും ബംഗ്ലാദേശികളുമെന്ന് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട്; ആരോപണം വ്യാജമെന്ന് തേജസ്വി യാദവ്

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

ഇന്ത്യയിലെ 87ാം ഗ്രാന്‍റ് മാസ്റ്ററായി തമിഴ്നാട്ടില്‍ നിന്നും മറ്റൊരു പ്രതിഭകൂടി-ഹരികൃഷ്ണന്‍

സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന്  അദാനിയും ഭാര്യ പ്രീതി അദാനിയും മകന്‍ കരണ്‍ അദാനിയും സാധാരണഭക്തര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്ന് പങ്കെടുത്തപുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവച്ചടങ്ങില്‍(വലത്ത്)

ജഗന്നാഥയാത്രയില്‍ രഥം അദാനിക്ക് വേണ്ടി നിര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി; ഭാര്യയ്‌ക്കൊപ്പം ഭക്തര്‍ക്കുള്ള പ്രസാദം പാകം ചെയ്ത അദാനിയെ അപമാനിച്ച് രാഹുല്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies