Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഇര; പ്രസാദ ചന്ദ്രന്റെ ദുരൂഹ മരണത്തിന് 42 വര്‍ഷം

സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ദു:ഖത്തില്‍ പ്രസാദ ചന്ദ്രന്‍ കമ്പനിയില്‍ സ്ഥാപിച്ചിരുന്ന എഐടിയുസിയുടെ കൊടിമരം പിഴുതെറിഞ്ഞു. ഇത് സിപിഐ നേതാക്കളെ പ്രകോപിതരാക്കി. സിപിഐ നേതാവ് അഡ്വ. കുമരകം ശങ്കുണ്ണി മേനോന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗങ്ങളില്‍ പ്രസാദ ചന്ദ്രനെ വധിക്കുമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് മുഴങ്ങിയത്. പിന്നീട് രാത്രി ഷിഫ്റ്റിന് ജോലിക്ക് കയറിയ പ്രസാദ ചന്ദ്രന്‍ ജീവനോടെ തിരികെ വന്നില്ല.

Janmabhumi Online by Janmabhumi Online
Dec 8, 2021, 11:49 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: കമ്മ്യുണിസ്റ്റ് ഭീകരതക്ക് ഇരയായ കോട്ടയം നാഗമ്പടം വടക്കനാട്ട് വീട്ടില്‍ പ്രസാദ ചന്ദ്രന്റെ മരണത്തിലെ ദുരൂഹത 42 വര്‍ഷം കഴിഞ്ഞിട്ടും നീങ്ങിയില്ല. 1979 ഡിസംബര്‍ അഞ്ചിനാണ് അമ്മയും മൂന്ന് കുട്ടികളയേയും തനിച്ചാക്കി വിമുക്ത ഭടനായ പ്രസാദ ചന്ദ്രന്‍ യാത്രയായത്.  

എഐടിയുസിയുടെ സജീവപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. 1979 ഡിസംബര്‍ 5ന് ഇടതുപക്ഷം ഭാരത് ബന്ദ് പ്രഖ്യാപിച്ചു. തൊഴിലാളികള്‍ പണിമുടക്കണമെന്ന് യൂണിയന്‍ നേതൃത്വം ആജ്ഞാപിച്ചു. നേതാക്കളുടെ ഭീഷണിക്ക് വഴങ്ങാതെ സിമന്റ്‌സിലെ 24 തൊഴിലാളികള്‍ ജോലിക്ക് കയറി. അക്കൂട്ടത്തില്‍ പ്രസാദചന്ദ്രനും ഉള്‍പ്പെടുന്നു. ഇത് യൂണിയന്‍ നേതൃത്വത്തെ ചൊടിപ്പിച്ചു. ജോലിക്ക് കയറാന്‍ വന്നവരെ സമരാനുകൂലികള്‍ തടഞ്ഞു. പോലീസ് എത്തി സമരക്കാരെ അറസ്റ്റും ചെയ്തു. വൈകിട്ട് കമ്പനി വാഹനത്തില്‍ പോലീസ് സംരക്ഷണയിലാണ് ജോലിക്ക് കയറിയ ജീവനക്കാരെ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ എത്തിച്ചത്.  

ജീവനക്കാരെ ബസ് സ്റ്റാന്റിലാക്കി മടങ്ങുന്ന വഴി പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച തൊഴിലാളികള്‍ കോടിമതക്ക് സമീപം കമ്പനി വാഹനം തടഞ്ഞ് നിര്‍ത്തി പോലീസുകാരടക്കമുള്ളവരെ മര്‍ദിച്ചു. പോലീസുകാര്‍ ഓടിരക്ഷപ്പെട്ടു. പ്രസാദ് ചന്ദ്രനെ സമരക്കാര്‍ ക്രൂരമായി മര്‍ദിച്ചു. വിവരം അറിഞ്ഞ് കൂടുതല്‍ പോലീസെത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. തുടര്‍ന്ന് ക്വാട്ടേഴ്‌സില്‍ എത്തിച്ചു. ഒമ്പത് വയസായ മകന്‍ ഷിബു പ്രസാദ് മാത്രമാണ് അവിടെയുണ്ടായിരുന്നത്.  

സഹപ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച ദു:ഖത്തില്‍ പ്രസാദ ചന്ദ്രന്‍ കമ്പനിയില്‍ സ്ഥാപിച്ചിരുന്ന എഐടിയുസിയുടെ കൊടിമരം  പിഴുതെറിഞ്ഞു. ഇത് സിപിഐ നേതാക്കളെ പ്രകോപിതരാക്കി. സിപിഐ നേതാവ് അഡ്വ. കുമരകം ശങ്കുണ്ണി മേനോന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗങ്ങളില്‍ പ്രസാദ ചന്ദ്രനെ വധിക്കുമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് മുഴങ്ങിയത്. പിന്നീട് രാത്രി ഷിഫ്റ്റിന് ജോലിക്ക് കയറിയ പ്രസാദ ചന്ദ്രന്‍ ജീവനോടെ തിരികെ വന്നില്ല.  

ഡിസംബര്‍ ആറാം തീയതി രാവിലെ ഷിബു പ്രസാദ് കാണുന്നത് അച്ഛന്റെ ജീവനില്ലാത്ത മൃതദേഹമാണ്. ആത്മഹത്യയാണെന്നാണ് പോലീസ് പറഞ്ഞത്. ആത്മഹത്യാ കുറിപ്പുള്ളതായി പറഞ്ഞെങ്കിലും വീട്ടുകാരെ  കാണിക്കാന്‍ തയ്യാറിയില്ല. കമ്പിനിക്ക് പുറത്ത് ഭീകര കൊലവിളികള്‍ നടക്കുമ്പോള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ മാനേജ്‌മെന്റോ സെക്യൂരിറ്റി ഓഫീസര്‍ സെയ്ത് മുഹമ്മദോ   അതിന് തയ്യാറായില്ലെന്നും പ്രസാദ ചന്ദ്രന്റെ മകന്‍ ഷിബു പ്രസാദ് പറഞ്ഞു.  

അച്ഛന്റെ മരണത്തെ തുടര്‍ന്ന് ഷിബു പ്രസാദിന് സിമന്റ്‌സില്‍ ജോലി കിട്ടി. ആ ജോലി തനിക്ക് ലഭിക്കാതിരിക്കാന്‍ യൂണിയന്‍ നേതൃത്വം കുറെ ശ്രമിച്ചതായും ഷിബുപ്രസാദ് പറഞ്ഞു. മരണപ്പെട്ട പ്രസാദ ചന്ദ്രന്‍ മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികനായിരുന്നു. ചൈനയുടെ യുദ്ധ തടവുകാരനായി 84 ദിവസം ചൈനീസ് ജയിലില്‍ കഴിഞ്ഞു. ബംഗ്ലാദേശ് വിമോചന ഓപ്പറേഷനും പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം സൈനിക സേവനം അവസാനിപ്പിച്ചത്. അദ്ദേഹത്തിന്റെ അഞ്ച് സഹോദരന്മാരില്‍ മൂന്നുപേരും സൈനികരായിരുന്നു..

Tags: kottayamകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

എന്റെ കേരളം പ്രദർശന വിപണനമേളയ്‌ക്ക് കോട്ടയത്ത് തുടക്കം, സമഗ്ര മേഖലയിലും കേരളത്തിന് വലിയ മുന്നേറ്റം: മന്ത്രി വി.എന്‍. വാസവന്‍

Kerala

തിരുവാതുക്കൽ ഇരട്ടക്കൊല കേസ് പ്രതി അമിത് ഉറാങ്ങ്‌ തൃശൂർ മാളയിൽ പിടിയിൽ

Kerala

കോട്ടയത്ത് ഇരട്ടക്കൊലപാതകം: വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; പ്രതി അതിഥി തൊഴിലാളിയെന്ന് സംശയം

Kottayam

വെള്ളമടിച്ചെത്തി ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ ധാരാളം!കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തത് 540 കേസുകള്‍

Kerala

ചവുട്ടിക്കൊന്നത് പൊലീസുകാരനാണെന്ന് അറിഞ്ഞുതന്നെ, പൊലീസ് ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രമായി

പുതിയ വാര്‍ത്തകള്‍

വീടുവിട്ട് പോയ 15കാരനെയും സുഹൃത്തുക്കളെയും കണ്ടെത്തി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വ. ബെയ്ലിന്‍ ദാസ് സുഹൃത്തുക്കളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

വനം വകുപ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെ സമീപിച്ചു

ബലൂചി സ്വാതന്ത്ര്യസമരക്കാരുടെ നേതാവായ മീര്‍ യാര്‍ ബലൂച് (വലത്ത്) ബലൂചിസ്ഥാന്‍ പതാക (ഇടത്ത്)

പാകിസ്ഥാന്‍ നേതാക്കള്‍ക്ക് തലവേദന; ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച് ബലൂച് നേതാക്കള്‍; പതാകയും ദേശീയഗാനവും തയ്യാര്‍

സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; എന്റെ കേരളം’ പ്രദര്‍ശനവിപണന മേള കനകക്കുന്നില്‍ ഈ മാസം 17 മുതല്‍ 23 വരെ, ഒരുങ്ങുന്നത് പടുകൂറ്റന്‍ പവലിയന്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies