Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആചാര പെരുമയില്‍ തോണിയിലേറി കാട്ടിലെ പാട്ടിന് ദേവതമാര്‍ എത്തി, ചടങ്ങ് നേരില്‍ കാണാന്‍ നൂറ് കണക്കിന് ഭക്തർ കടവില്‍ തടിച്ച് കൂടി

പുഴയ്‌ക്ക് കുറുകെ ബണ്ടുണ്ടെങ്കിലും പൗരാണികമായി തുടര്‍ന്നുവരുന്ന ആചാരം എന്ന നിലയ്‌ക്കാണ് ക്ഷേത്രം സ്ഥാനികരും വാല്യക്കാരും ചെണ്ടമേളത്തിന്റെയും ആര്‍പ്പുവിളികളുടെയും ആരവത്തില്‍ തിരുവായുധങ്ങളുമേന്തി വെള്ളാപ്പ് കടവില്‍നിന്നും ഭക്തി നിറവില്‍ തോണിയിലേറി ഇടയിലക്കാട്ടെത്തിയത്.

Janmabhumi Online by Janmabhumi Online
Dec 7, 2021, 10:45 am IST
in Kasargod
തൃക്കരിപ്പൂര്‍ ശ്രീ പയ്യക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഭാഗമായി കാട്ടിലേക്കുളള എഴുന്നള്ളത്ത്

തൃക്കരിപ്പൂര്‍ ശ്രീ പയ്യക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഭാഗമായി കാട്ടിലേക്കുളള എഴുന്നള്ളത്ത്

FacebookTwitterWhatsAppTelegramLinkedinEmail

തൃക്കരിപ്പൂര്‍: മുകയ സമുദായത്തിന്റെ ആരാധനലയങ്ങളില്‍ കീര്‍ത്തി നേടിയ കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഭാഗമായുള്ള കാട്ടിലെ പാട്ട് ആചാര പെരുമയില്‍ നടന്നു. നാലാം ഉത്സവദിനമായ തിങ്കാളാഴ്‌ച്ചയാണ് ഉല്‍പത്തിയെ അനുസ്മരിപ്പിച്ച് ദേവീ–ദേവന്മാരുടെ പ്രതിപുരുഷന്മാര്‍ പാട്ടുത്സവത്തിന്റെ ഭാഗമായുള്ള അരങ്ങില്‍ അടിയന്തിരത്തിന് ദേവതമാര്‍ പുഴ കടന്ന് ഇടയിലെക്കാട് കാവിലെത്തിയത്.  

പുഴയ്‌ക്ക് കുറുകെ ബണ്ടുണ്ടെങ്കിലും പൗരാണികമായി തുടര്‍ന്നുവരുന്ന ആചാരം എന്ന നിലയ്‌ക്കാണ് ക്ഷേത്രം സ്ഥാനികരും വാല്യക്കാരും ചെണ്ടമേളത്തിന്റെയും ആര്‍പ്പുവിളികളുടെയും ആരവത്തില്‍ തിരുവായുധങ്ങളുമേന്തി വെള്ളാപ്പ് കടവില്‍നിന്നും ഭക്തി നിറവില്‍ തോണിയിലേറി ഇടയിലക്കാട്ടെത്തിയത്. പേക്കടം കുറുവാപ്പള്ളി അറ ക്ഷേത്രത്തിലെ സ്ഥാനികരും എഴുന്നള്ളത്തില്‍ അനുഗമിച്ചു. പയ്യക്കാല്‍ ഭഗവതിയുടെ ആരൂഢസ്ഥാനമായ ഇടയിലെക്കാട് കാവില്‍നിന്നും ദേവിയെ ക്ഷേത്രത്തിലേക്ക് കുടിയിരുത്തിയ സങ്കല്‍പമാണ് കാവിലേക്കുള്ള എഴുന്നള്ളത്തും ഉത്സവവും. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍ക്ക് ശേഷം ദേവനര്‍ത്തകരും ആചാര സ്ഥാനികരും വാല്യക്കാരും ചേര്‍ന്ന് കാവിലേക്ക് പുറപ്പെട്ടത്.

ചവേല കൊവ്വലിലും കുറുവാ പള്ളി അറയിലും പ്രദക്ഷിണം വെച്ചതിന് ശേഷമാണ് കാവിലേക്കുള്ള ഓട്ട പ്രദക്ഷിണം തുടങ്ങിയത്. വെള്ളം നിറഞ്ഞ കുട്ടനാടി പാടശേഖരത്തിലൂടെ കടന്ന് ആയിറ്റി പുഴയിലേക്ക് ചാടുന്ന ദേവനര്‍ത്തകരെ വാല്യക്കാര്‍ ആചാരപരമായി തടഞ്ഞ് നിര്‍ത്തിയതിന് ശേഷം സ്ഥാനികരുടെ അകമ്പടിയോടെ രണ്ട് വള്ളങ്ങള്‍ ഒന്നിച്ച് കെട്ടിയുണ്ടാക്കിയചങ്ങാടത്തിലേക്ക് ആനയിച്ചത്. പഴമയുടെ ആചാര പൊലിമ ഒട്ടും ചോരാത്ത ചടങ്ങ് നേരില്‍ കാണാന്‍ നൂറ് കണക്കിനാളുകള്‍ കടവില്‍ തടിച്ച് കൂടി. കാവില്‍ അരങ്ങില്‍ അടിയന്തിരത്തിനുശേഷം ക്ഷേത്രം സ്ഥാനികരും വാല്യക്കാരും രാത്രി ഏഴിന് പുഴ കടന്ന് ക്ഷേത്രത്തില്‍ തിരിച്ച് എത്തി.  

പാട്ടുത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട് പൂജാദികര്‍മ്മങ്ങള്‍ക്ക് ശേഷം എഴുന്നളളത്ത്. രാത്രി 9.30ന് പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കലപാട്ട് പൂജാദികര്‍മ്മങ്ങള്‍ എഴുന്നളളത്. നാളെ രാവിലെ പന്തല്‍ തിരുവായുധം എഴുന്നള്ളത്ത്, മരക്കല പാട്ട് പൂജാദികര്‍മ്മങ്ങള്‍. 11 മണിക്ക് ഇളനീരാട്ടം, വൈകുന്നേരം 4 മണിക്ക് കളത്തിലരിയിടല്‍ ചടങ്ങും തുടര്‍ന്ന് മാരിക്കളത്തിലേക്ക് എഴുന്നള്ളത്തും, തിരിച്ചെഴുന്നള്ളത്തിന് ശേഷം അരങ്ങ് പറിക്കല്‍ ചടങ്ങോടെ ഉത്സവത്തിന് സമാപനമാകും.

Tags: forKasaragodfestival
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്സവ പറമ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ആശമാര്‍ കാസര്‍കോടു നിന്ന് സമര യാത്ര നടത്തുന്നു

Kerala

ഉത്സവം അലങ്കോലപ്പെടുത്താന്‍ നാടന്‍ ബോംബുമായി എത്തിയ ഗുണ്ടാ സംഘം പിടിയിലായി

Kerala

കൊല്ലത്ത് ഉത്സവത്തിനിടെ എടുപ്പ് കുതിരയ്‌ക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു

Kerala

ക്ഷേത്രോത്സവത്തിനിടെ യുവതിയുടെ ചുരിദാറിന്റെ ടോപ്പ് വലിച്ചു കീറിയ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത തെമ്മാടി രാഷ്‌ട്രം; ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്‌ക്കണം : തുർക്കിക്കും ചൈനയ്‌ക്കും ഒരേ മുഖം , പാകിസ്ഥാനെ അവർ മറയാക്കുന്നു : ഡേവിഡ് വാൻസിന്റെ പ്രസ്താവന ഏറെ പ്രസക്തം

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം; സേവനത്തിന്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies