Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വംശനാശ ഭീഷണി; 30 ദക്ഷിണാഫ്രിക്കന്‍ കാണ്ടാമൃഗങ്ങള്‍ എയര്‍ലിഫ്റ്റിലൂടെ റുവാണ്ടയിലേക്ക്

1970 മുതലുള്ള വേട്ടയാടുന്നത് കൊണ്ട് ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിരുന്നു.

Janmabhumi Online by Janmabhumi Online
Nov 30, 2021, 03:48 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

കേപ്ടൗണ്‍: കാണ്ടാമൃഗങ്ങളുടെ അംഗസംഖ്യയിലെ കുറവ് നികത്താനായി 30 എണ്ണത്തെ ദക്ഷിണാഫ്രിക്കയിലെ ഫിന്‍ഡ പ്രൈവറ്റ് ഗെയിം റിസര്‍വയോറില്‍ നിന്ന് കിഴക്കന്‍ റുവാണ്ടയിലെ അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് വിമാനമാര്‍ഗം എത്തിച്ചു. ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ സിംഗിള്‍ എയര്‍ലിഫ്റ്റായിരുന്നു ഇത്.  

രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് എയര്‍ലിഫ്റ്റിങ് നടത്തിയത്. ഒന്ന് അവയെ മയക്കാനായി ഉപയോഗിച്ചപ്പോള്‍ രണ്ടാമതേത്ത് അവയെ പൊക്കിയെടുക്കാനാണ് ഉപയോഗിച്ചത്. ലോകത്താകെ ശേഷിക്കുന്നതില്‍ 98.8 ശതമാനം ദക്ഷിണാഫ്രിക്കന്‍ കാണ്ടാമൃഗങ്ങളെ സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ, കെനിയ, നമീബിയ എന്നിവിടങ്ങളില്‍ മാത്രമാണ് കാണാന്‍ കഴിയുക. 1970 മുതലുള്ള വേട്ടയാടുന്നത് കൊണ്ട് ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിരുന്നു.  

വന്യമൃഗങ്ങളെ സ്ഥലം മാറ്റുമ്പോള്‍ ട്രക്കുകളാണ് പൊതുവെ ഉപയോഗിക്കാറുള്ളതെങ്കിലും റോഡ് മാര്‍ഗം എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ എയര്‍ലിഫ്റ്റ് ചെയ്താണ് സ്ഥലം മാറ്റുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് കാണ്ടാമൃഗങ്ങളെ എയര്‍ലിഫ്റ്റ് ചെയ്തു തുടങ്ങിയത്. നാലു വയസ്സിനും 27 വയസ്സിനും ഇടയിലുള്ള 19 പെണ്‍കാണ്ടാമൃഗങ്ങളെയും 11 ആണ്‍കാണ്ടാമൃഗങ്ങളെയും അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് സ്ഥലം മാറ്റിയത്. അക്കഗേര നാഷണല്‍ പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന ആര്‍ഡിബി സംഭവത്തെ ചരിത്രത്തിലേക്കുള്ള നാഴികക്കല്ലെന്നാണ് വിശേഷിപ്പിച്ചത്.

വംശനാശഭീഷണിയുടെ വക്കിലാണ് വെള്ളകാണ്ടാമൃഗങ്ങള്‍. കൊമ്പുകള്‍ക്കായി ഇവ വന്‍തോതില്‍ വേട്ടയാടപ്പെടുന്നു. വെള്ള കാണ്ടാമൃഗത്തിന്റെ ഉപവിഭാഗത്തില്‍ പെടുന്ന സതേണ്‍ വൈറ്റ് റൈനോ വംശനാശഭീഷണി രൂക്ഷമായി നേരിടുന്ന വിഭാഗമാണ്. ഇരുപതിനായിരത്തോളം സതേണ്‍ വൈറ്റ് റൈനോ മാത്രമാണ് ലോകത്ത് ഇനി അശേഷിക്കുന്നത്. മറ്റൊരു ഉപവിഭാഗമായ നോര്‍തേണ്‍ വൈറ്റ് റെനോയുടെ ഭൂരിഭാഗവും വംശനാശത്തിന് ഇരയായി. രണ്ട് പെണ്‍ വടക്കന്‍ വെള്ള കാണ്ടാമൃഗങ്ങള്‍ മാത്രമാണ് ഭൂമിയില്‍ ഇനിയുള്ളത്.  

വിമാനത്തില്‍ എത്തിച്ച ശേഷം കാണ്ടാമൃഗങ്ങളെ മയക്കിയിരുന്നില്ലെന്ന് അക്കഗേര നാഷണല്‍ പാര്‍ക്ക് മാനേജര്‍ ജെസ് ഗ്രുണര്‍ പറഞ്ഞു. എന്നാല്‍ വിമാനത്തില്‍ കയറിയതോടെ അവ പൂര്‍ണമായും കിടക്കാന്‍ തുടങ്ങി. ഇതുമൂലം അവര്‍ക്ക് എഴുന്നേറ്റു നില്‍ക്കാനും അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാനും സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു മുന്‍പ് 2015 ലും 2017 ലുമാണ് വന്യമൃഗങ്ങളെ അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നത്. 2015 ല്‍ കുറച്ച്  സിംഹങ്ങളെയും,  2017 ല്‍ 18 ഈസ്‌റ്റേണ്‍ ബ്ലാക്ക് റെനോകളെയുമാണ് അവസാനമായി അക്കഗേര നാഷണല്‍ പാര്‍ക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തത്.

Tags: ദക്ഷിണാഫ്രിക്കAirlineAnimal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി

Kerala

അരിപ്പയില്‍ അടച്ചിട്ടിരുന്ന വീട്ടില്‍ നാടന്‍ തോക്ക് കണ്ടെത്തി, വന്യമൃഗ വേട്ടക്കാര്‍ ഉപയോഗിച്ചതെന്ന് നിഗമനം

Health

എലിപ്പനി; പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

World

ബ്രസീലില്‍ 62 പേരുമായി വിമാനം തകര്‍ന്നു വീണു

India

” ബോളിവുഡ് താരങ്ങളെ കാണാനെത്തിയ മോദിയുടെ കാന്തികപ്രഭാവത്തില്‍ എല്ലാവരും ആകൃഷ്ടരായി”- മോദിയുമായുള്ള കൂടിക്കാഴ്ച വിശദീകരിച്ച് രണ്‍ബീര്‍ കപൂര്‍

പുതിയ വാര്‍ത്തകള്‍

പൊതുമേഖലാ ബാങ്കുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

നമുക്കെന്ത് പണിമുടക്ക്... കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്ക് ദിവസം ബസുകള്‍ ഓടാതിരിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി

പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമം, മര്‍ദനം; ഗുരുവായൂര്‍ ക്ഷേത്ര നടയിലും അഴിഞ്ഞാട്ടം

വിദേശ പാർലമെന്റുകളിൽ പ്രധാനമന്ത്രി മോദി 17 തവണ പ്രസംഗിച്ചത് റെക്കോർഡ് നേട്ടം ; കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ആകെ പ്രസംഗങ്ങളുടെ എണ്ണത്തിനൊപ്പമെത്തി

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ശ്രേഷ്ഠ പദ്ധതി: വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പണപ്പിരിവു തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

മോത്തിലാല്‍ നഗര്‍ നിവാസികള്‍ക്ക് സ്വപ്‌ന സാക്ഷാത്കാരം , രാജ്യത്തെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിക്ക് കരാറായി

സംസ്ഥാനത്ത് ശക്തമായ മഴ: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും എംഡിഎംഎയുമായി വനിതാ യൂട്യൂബർ റിൻസിയും സുഹൃത്ത് യാസർ അറാഫത്തും അറസ്റ്റിൽ

കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം ; ഒൻപത് പേർ മരിച്ചു , 19 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies